<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6450516686067740719</id><updated>2012-02-05T16:27:38.995+04:00</updated><category term='പുതു പുരാണംസ്‌.'/><category term='വ്യക്തി പരിചയം - പൊടിയാടി കഥകള്‍'/><category term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>പഴമ്പുരാണംസ് © Pazhamburanams</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default?max-results=100'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>63</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6450516686067740719.post-4561896419099116677</id><published>2011-04-29T18:36:00.001+04:00</published><updated>2011-04-29T18:38:55.700+04:00</updated><category scheme='http://www.blogger.com/atom/ns#' term='പുതു പുരാണംസ്‌.'/><title type='text'>കല്യാണ തലേന്ന്</title><content type='html'>കല്യാണത്തിനു പോണില്ലെ, പോണില്ലെ എന്നൊക്കെ ഒരോരുത്തന്മാരൊക്കെ ആക്കി ചോദിക്കുമ്പോൾ മനസ്സ് ശരിക്കും പിടച്ചിരുന്നു. അതെങ്ങനാ... ആന്റി മരിച്ചതോടെ ആ കുടുംബവുമായിട്ട് യാതൊരു അടുപ്പവുമില്ലായിരുന്നു. കൂടാതെ മാവൻ വീണ്ടും പോയി കെട്ടുകയും ചെയ്തു. പിന്നെ ആകെപ്പാറ്റെ ബന്ധം ഉണ്ടായിരുന്നത് വില്ലിക്കുട്ടനുമായിട്ടായിരുന്നു. അതാകട്ടെ ഓർക്കുട്ടിലും, ഫേസ് ബുക്കിലും മാത്രം ഒതുങ്ങി നില്ക്കുകയും ചെയ്തു. എന്റെ രണ്ടു മക്കളെ കൂടി അവരാരും കണ്ടിട്ടു കൂടി ഇല്ല. പണ്ടുള്ളവർ പറയുന്നതെത്ര ശരിയാ. പുതു തലമുറയ്ക്ക് ബന്ധം എന്തെന്നോ, അതിന്റെ വില എന്തെന്നോ എന്നൊന്നും അറിയില്ല. ആകെയറിയാവുന്നത് ഫേസ് ബുക്കും, റ്റ്വിറ്ററും, ചാറ്റിങ്ങും, ഡേറ്റിങ്ങും ഒക്കെ... &lt;br /&gt;&lt;br /&gt;ഇന്ന് ആരോ പരാതി തീർക്കാൻ വേണ്ടി അയയ്ച്ചതു പോലെ ഒരു കല്യാണക്കുറി മെയിലിൽ അയയ്ച്ച് തന്നിരിക്കുന്നു. അതിന്റെ കുടെ പത്തിന്റെ യൂറോ പോലും വെച്ചില്ലന്നേ...കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി... &lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/-Fh6lxekDC2o/TbrNYMrwqzI/AAAAAAAABHI/CkT0SjsoBiU/s1600/Invitation.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-Fh6lxekDC2o/TbrNYMrwqzI/AAAAAAAABHI/CkT0SjsoBiU/s320/Invitation.jpg" border="0" alt=""id="BLOGGER_PHOTO_ID_5601014902193957682" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഏതായാലും നന്മകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-4561896419099116677?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/4561896419099116677/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=4561896419099116677' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/4561896419099116677'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/4561896419099116677'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2011/04/blog-post.html' title='കല്യാണ തലേന്ന്'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-Fh6lxekDC2o/TbrNYMrwqzI/AAAAAAAABHI/CkT0SjsoBiU/s72-c/Invitation.jpg' height='72' width='72'/><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-1180584935043004453</id><published>2011-01-14T08:09:00.002+04:00</published><updated>2011-01-14T08:14:14.984+04:00</updated><category scheme='http://www.blogger.com/atom/ns#' term='പുതു പുരാണംസ്‌.'/><title type='text'>തലമുടി പുരാണം</title><content type='html'>“ഒമാനിൽ വന്നത് പനങ്കുല പോലെ മുടിയുമായിട്ടാണു”. ഇത് പറയുന്നത് ഞാനല്ല,  പിന്നെ ഇത് ഒരു പരസ്യ വാചകവുമല്ല. . എന്റെ ഭാര്യ തലമുടി, ചീകുമ്പോൾ, മുറി തൂക്കുമ്പോൾ ഒക്കെ പൊഴിഞ്ഞു വീണ മുടി വാരിയെടുത്തിട്ട് പറയുന്ന ആത്മഗതമാണു. സംഗതി സത്യമാണു. ഞാൻ കല്യാണം കഴിക്കുന്ന സമയം അവൾക്ക്, കവികൾ കേരളാ മങ്കമാരുടെ മുടികളെ പറ്റി വർണ്ണിക്കുന്നത് പോലെയുള്ള മുടിയുണ്ടായിരുന്നു.  അതാണു എന്റെ ഭാര്യ, ഇപ്പോൾ  എപ്പോഴും  പറയുന്ന “പനങ്കുല”. അങ്ങനെയുണ്ടായിരുന്ന മുടിയാണു ഇപ്പോൾ  കൊഴിഞ്ഞ്, കൊഴിഞ്ഞ് പോകുന്നത്. . ഇന്ന് നടി സംയുക്താ വർമ്മയും, സംവ്രതാ സുനിലും ഒക്കെ എന്റെ മുടി കണ്ടോ, അതിന്റെ  ഭംഗി കണ്ടോയെന്നൊക്കെ ജാഡയോടെ പറയുന്നത് കാണുമ്പോൾ, അവർ എന്റെ ഭാര്യയെ പണ്ട് കണ്ടിരുന്നെങ്കിൽ അഹങ്കാരമൊക്കെ എന്നേ കുറഞ്ഞേനെ... (അപ്പോൾ പിന്നെ എന്റെ ഭാര്യയുടെ അഹങ്കാരം ഞാൻ തന്നെ താങ്ങേണ്ടെ.? ദൈവം എല്ലാം  നമ്മളെക്കാളും മുൻപെ മനസ്സിലാക്കുമെന്നതിന്റെ  തെളിവ് കൂടിയാണിത്... &lt;br /&gt;&lt;br /&gt;വനിതയിലും, റ്റിവിയിലും വന്ന പരസ്യത്തിൽ നിന്നും കറ്റാർ വാഴയുടെ 106 ഗുണങ്ങൾ കുപ്പിയിലാക്കിയ എണ്ണ, നീല അമരിയുടെ അത്ഭുത സിദ്ധിയുമായി വന്ന എണ്ണ അങ്ങനെ പലതും മേടിച്ച് പൈസ കളഞ്ഞുവെന്നല്ലാതെ ഒന്നും തലമുടി കൊഴിച്ചിലിനു പരിഹാരം തന്നില്ല. ഈ അടുത്തയിട ഹിമാലയ കമ്പനിയുടെ ഹെയർ ക്രീമും, ഷാമ്പുവും (ക്രീം വാങ്ങിയപ്പോൾ  ഷാമ്പു ഫ്രീ) വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയതോടെ എന്റെ ഭാര്യയുടെ തലമുടി കൊഴിച്ചിൽ ഒരു പരിധി വരെ കുറഞ്ഞു. അപ്പോഴാണു  അത് എന്തൊക്കെ ചേർത്താണു ഉണ്ടാക്കിയതെന്നറിയാൻ മനസ്സിൽ ഒരു തോന്നൽ. അങ്ങനെ ആ ഘടകങ്ങൾ ഞാൻ വായിച്ചു.... (Chick Pea, Amla, Black My.... &amp; Licorice) ആദ്യത്തെ രണ്ട് സംഭവവും നമ്മൾക്കറിയാം. പക്ഷെ ഈ ബ്ലാക്ക് മയി....... അത് എന്താണെന്ന് ഇതു വരെയും എനിക്ക് മനസ്സിലായിട്ടില്ല. &lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_Cf8QXzIY1QE/TS_NLIDaDPI/AAAAAAAAAvc/qnSGHo7quZk/s1600/shampoo.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/_Cf8QXzIY1QE/TS_NLIDaDPI/AAAAAAAAAvc/qnSGHo7quZk/s320/shampoo.jpg" border="0" alt=""id="BLOGGER_PHOTO_ID_5561889655849880818" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ചിന്ന ഒരു സംശയം കൂടി.... ഇനി തമിഴന്മാരാണോ ഈ ഹിമാലയ കമ്പനിയുടെ ഉടമസ്ഥർ. കാരണം “തലമുടിക്കു ബലം” കൂട്ടുന്ന സാധനമെന്നർത്ഥം വരുന്ന ഈ സംഭവം കൂടി കിട്ടിയിട്ട് വേണം എനിക്കും ഈ കൂട്ടുകൾ ഒക്കെ വെച്ച് ഒരു എണ്ണ കാച്ചി പത്ത് ചക്രം ഉണ്ടാക്കാൻ. &lt;br /&gt;&lt;br /&gt;ആർക്കെങ്കിലും ഈ ബ്ലാക്ക് മയിയുടെ മലയാളം അറിയാമെങ്കിൽ,  പ്ലീസ്....എന്നെ ഒന്ന് അറിയിച്ചേക്കണെ..!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-1180584935043004453?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/1180584935043004453/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=1180584935043004453' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/1180584935043004453'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/1180584935043004453'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2011/01/blog-post.html' title='തലമുടി പുരാണം'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Cf8QXzIY1QE/TS_NLIDaDPI/AAAAAAAAAvc/qnSGHo7quZk/s72-c/shampoo.jpg' height='72' width='72'/><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-7929599245632360142</id><published>2010-08-16T18:48:00.006+04:00</published><updated>2010-10-02T15:10:08.355+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>രക്തസാക്ഷികൾ സിന്ദാബാദ്</title><content type='html'>അന്ന് പുതിയ സിനിമാ റിലീസില്ല, കെ.എസ്‌ യു, എസ്‌.എഫ്‌ ഐ സമരമില്ല,  പിന്നെ ഉള്ള അടുത്ത കലാപരിപാടിയായ 'ഷുഗര്‍ റ്റൈമില്‍ ' [പഞ്ചാരയടി] ഏര്പ്പെട്ടിരിക്കുന്നതിനിടയിലാണു വൈറസിനെ പോലെ മാഡം വന്ന് കയറിയത്‌. സ്വള്ളലിന്റെ ആ കോൺസെൻട്ട്രേഷനിൽ ബെല്ലടിച്ചതു കൂടെ കേട്ടില്ല. പിന്നെ ആകെ ഉള്ള പോംവഴി ക്ലാസ്സില്‍ ഇരിക്കുകയെന്നത്‌ മാത്രമായിരുന്നത്‌ കൊണ്ട്‌ ക്ലാസ്സില്‍ സ്വസ്ത്ഥയില്ലാതെ ഇരുന്നു. ഈശ്വാരാ..എങ്ങനെയും ഈ ക്ലാസ്സ്‌ ഒന്ന് കഴിയണേയെന്ന് മനസ്സുരുകി പ്രാര്ത്ഥിുച്ച്‌ കൊണ്ടിരുന്നപ്പോളാണു പ്യൂണ്‍ എന്തോ ഒരു അര്ജുന്റ്‌ നോട്ടീസുമായി, ആന്റി വൈറസ്‌ പോലെ ക്ലാസ്സിലേക്ക്‌ കടന്ന് വന്നത്‌. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ [സായിപ്പിന്റെ ആശുപത്രി] വാഹനപകടത്തെ തുടര്ന്ന്  കിടക്കുന്ന ഏതോ രോഗിക്ക്‌ അത്യാവശ്യമായി A- ഗ്രൂപ്പ്‌ ബ്ലഡ്‌ വേണം. A- ബ്ലഡ്‌ ഉള്ളവര്‍ ഉടനെ ഓഫീസില്‍ ചെല്ലുക. നോട്ടീസ്‌ വായിച്ച്‌ തീര്ന്ന്തും, ക്ലാസ്സില്‍ ഭയങ്കര ബഹളം. ഞങ്ങളുടെ ക്ലാസ്സില്‍ ഭൂരിഭാഗം ആണ്ക്കു്ട്ടികള്ക്കും  A- ബ്ലഡ്‌ ഗ്രൂപ്പ്‌ തന്നെയെന്ന് കണ്ടപ്പോള്‍, പ്യൂണിനും, മാഡത്തിനും എല്ലാം അത്ഭുതം. നിങ്ങള്ക്കെില്ലാവര്ക്കും  A- തന്നെയാണോ ബ്ലഡ്‌ ഗ്രൂപ്പ്‌. അതെയെന്ന് കൂട്ട ഉത്തരം വന്നപ്പോള്‍ ഫ്രണ്ട്‌ ബെഞ്ചില്‍ ഇരിക്കുന്ന, സ്വാമി അഥവാ കഞ്ചാവ്‌ സ്ഥിരമായി ഉപയോഗിക്കുന്ന സുഹൃത്ത്‌, പിന്നെ എന്നെയും റ്റീച്ചര്‍ ബ്ലഡ്‌ കൊടുക്കാന്‍ വിട്ടു. ഞങ്ങള്‍ രണ്ടാള്‍ വെളിയില്‍ ഇറങ്ങി ബാക്കി വരുന്ന ഞങ്ങളുടെ സംഘാംഗളെ കൂടി വിട്ടു തരണെയെന്ന് അപേക്ഷിച്ചപ്പോള്‍ സസന്തോഷം മാഡം അവരെ കൂടി ഇറക്കി വിട്ട്‌ ക്ലാസ്സ്‌ ശാന്തമാക്കി.&lt;br /&gt;&lt;br /&gt;ധൃതിയില്‍ ഓഫീസിനെ ലക്ഷ്യമാക്കി നടക്കുന്നതിനിടെ ഞാന്‍ എല്ലാരോടുമായി പറഞ്ഞു... “അതേയ്‌.. എന്റെ ബ്ലഡ്‌ B+ ആണു. ഞാന്‍ ക്ലാസ്സില്‍ നിന്നും ചാടാന്‍ ചുമ്മാതെ എഴുന്നേറ്റതാണെ.അല്ലാതെ... “. അപ്പോള്‍ ബാക്കി എല്ലാവരും പറഞ്ഞു... ആര്ക്കതറിയാം A- ആണോ B- ആണോ എന്ന്.. അപ്പച്ചന്റെ ബന്ധുക്കള്‍ നോക്കട്ടെ. ആണെങ്കില്‍ അപ്പച്ചന്റെ ഭാഗ്യം..അല്ലായെങ്കില്‍ അപ്പച്ചന്റെ കഷ്ടകാലം. ഏതായാലും പ്രിന്സികയോട്‌ നമ്മള്‍ A- എന്ന് തന്നെ പറഞ്ഞ്‌ ഇന്ന് ചാടുക. പിന്നെയെല്ലാം വരുന്നത്‌ പോലെ. രക്തദാനമെന്ന മഹാദാനം ചെയ്യാന്‍ മനസ്സുമായി വന്ന തന്റെ ശിഷ്യ ഗണങ്ങളെ കണ്ട്‌ കോരിത്തരിച്ച പ്രിന്സി, അപ്പച്ചന്റെ ഒരു ബന്ധുവിനൊപ്പം &lt;br /&gt;ഞങ്ങളെ കാറില്‍ കയറ്റി വിട്ടു. &lt;br /&gt;&lt;br /&gt;ആശുപത്രിയില്‍ ചെന്ന് ബ്ലഡ്‌ ബാങ്കിനു മുന്പി ല്‍ സുഹൃത്തുക്കള്ക്കൊനപ്പം മനസ്സില്ലാ മനസ്സോടെ ഞാനും ക്യൂവില്‍ നിന്നു. എന്നെ കണ്ടതെ ഒരു നേഴ്‌സ്‌ പറഞ്ഞു... "ഒരു സൂചി കയറ്റാനെങ്കിലും ആരോഗ്യമുള്ളവര്‍ ഇവിടെ ബ്ലഡ്‌ കൊടുക്കാന്‍ നിന്നാല്‍ മതി.....അല്ലെങ്കില്‍ പിന്നെ ബ്ലഡ്‌ എടുത്ത്‌ കഴിഞ്ഞ്‌ ഇതിനെ ഒക്കെ കൊണ്ട്‌ ഓടി നടക്കാന്‍ ഇവിടെ ആര്ക്കും  സമയമില്ലെ"""" എന്ന് പറഞ്ഞപ്പോള്‍ എന്റെ കൂട്ടുകാര്‍ എന്ന് പറയുന്ന ആ കരിങ്കാലികള്‍ എന്നെ നോക്കി വല്ലാതെ പല്ലിളിച്ചു. രോഗി ഇചിച്ഛതും പാല്‍, വൈദ്യന്‍ കല്പ്പിിച്ചത്‌ ഹോര്ലികക്സിട്ട പാലെന്ന് പറയുമ്പോലെ, നേഴ്‌സ്‌ പറഞ്ഞ്‌ തീര്ന്നതെ ഞാന്‍ ക്യൂവില്‍ നിന്നും മാറി മൂലയില്‍ ഉള്ള ഒരു തടി ബെഞ്ചില്‍ പോയി കാഴ്ച്ചകള്‍ കണ്ടിരുന്നു. ഒടുക്കം എല്ലാരുടെയും ബ്ലഡ്‌ പരിശോധനയും കഴിഞ്ഞ്‌ ഫലം പുറത്ത്‌ വന്നപ്പോള്‍, സ്ഥിരം സ്വാമി അടിക്കുന്ന സുഹൃത്തിന്റേത്‌ മാത്രമാണു A-. &lt;br /&gt;&lt;br /&gt;സുഹൃത്ത്‌ സ്ഥിരമായി സ്വാമി അടിക്കുന്നവനാണെന്ന് പറഞ്ഞാല്‍, അപ്പച്ചന്റെ ബന്ധുക്കള്‍, രക്തം കൊടുക്കാതിരിക്കാന്‍ ഞങ്ങള്‍ കള്ളം പറയുന്നതാണെന്നെ കരുതൂ. പറയാതെയിരുന്നാല്‍ ആശുപത്രി വിട്ടിറങ്ങിയാലുടന്‍ അപ്പച്ചന്‍ കഞ്ചാവ്‌ മേടിക്കാന്‍ ഇടുക്കിയിലേക്ക്‌ പോകുന്നതും, അപ്പച്ചനെ കുത്തുന്ന കൊതുക്‌ "ഗുഷ് നൈറ്റിന്റെ" പരസ്യം പോലെ മയങ്ങി കിടക്കുന്നതുമൊക്കെ മനസ്സിലോര്ത്ത് ‌ ഞാനും കഞ്ചാവടിച്ചവനെ പോലെ ഒറ്റയ്ക്കിരുന്ന് ഊറി ചിരിച്ചു.  ബ്ലഡും കൊടുത്ത്‌ ഫ്രൂട്ടിയും കുടിച്ച്‌ അല്പം വിശ്രമിച്ച ശേഷം സുഹൃത്ത്‌ എഴുന്നേറ്റു വന്നയുടനെ തന്നെ പോക്കറ്റില്‍ നിന്നും കൈയിട്ട്‌ ഒരു 'കൈത്തറി സിഗററ്റ്‌' എടുത്ത്‌ കത്തിച്ച്‌ രക്ത ദാനത്തിന്റെ ക്ഷീണം മാറ്റാന്‍ തുടങ്ങി. സ്വാമിയാരുടെ പുക പരിസരത്ത്‌ പടര്ന്നതപ്പോള്‍ ഒരു നേഴ്‌സ്‌ പുറത്തേക്കിറങ്ങി വന്നിട്ട്‌.. യേ.. പുകവലി പാടില്ലായെന്ന് അറിയത്തില്ലെയെന്ന് അല്പം‌ ശബ്ദമുയര്ത്തി  ചോദിച്ചു. ചോദ്യം കേട്ട്‌ ഞങ്ങള്‍ ഒന്ന് പരുങ്ങിയെങ്കിലും, സ്വാമിയാര്‍ അതേ സ്വരത്തില്‍ തിരിച്ചു പറഞ്ഞു.. "സത്‌ത്യ്‌യം സിസ്റ്ററെ.. പുകവലി ഒരു പാടും ഇല്ല. ചുമ്മാ!!!ദേ!!! ഇങ്ങനെ തീ കത്തിച്ച്‌ ഊതിയാല്‍ മതി. സിസ്റ്റര്ക്കെ ങ്കിലും അത്‌ മനസ്സിലായല്ലോ”യെന്ന അവന്റെ ഉത്തരം കേട്ടപ്പോള്‍ സിസ്റ്റര്‍, റിപ്പര്‍ മുങ്ങിയതിലും വിദഗ്ദമായി മുങ്ങി. അല്പ  സമയം കൂടി ഞങ്ങള്ക്ക്്‌ അവിടെ നില്ക്കേുണ്ടി വന്നു. അപ്പച്ചന്റെ പുത്രന്‍ വന്ന് ഞങ്ങള്ക്ക് ‌ നന്ദി പറഞ്ഞിട്ട്‌, സ്വാമിയാരെ മാറ്റി നിര്ത്തി ഒരു കവര്‍ കൈയില്‍ കൊടുത്തു. ജാടയ്ക്ക്‌ പോലും അവന്‍ അത്‌ വേണ്ടായെന്ന് പറഞ്ഞില്ല. പിന്നെ ഞങ്ങളെ കൊണ്ട്‌ വന്ന ബന്ധുവിനോട്‌ ഞങ്ങള്ക്കെണല്ലാവര്ക്കും  ഭക്ഷണം മേടിച്ച്‌ കൊടുത്തെ വിടാവൂ എന്ന് പറഞ്ഞേല്പ്പി ച്ചപ്പോള്‍... ഇനി അങ്കിളിനു എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ തന്നെ വിളിക്കണെയെന്ന് പറഞ്ഞ്‌, യൂദാസ്‌ പണ്ട്‌ കര്ത്താ്വിനു ഉമ്മ കൊടുത്തത്‌ പോലെ അപ്പച്ചന്റെ മോനു സ്വാമിയാര്‍ ഉമ്മയൊക്കെ കൊടുത്ത്‌ ബന്ധുവിന്റെ കൂടെ വണ്ടിയില്‍ കയറി.&lt;br /&gt;&lt;br /&gt;തിരുവല്ലായിലെ ഒരു ബാര്‍ ഹോട്ടലിലേക്കാണു വണ്ടി പോയത്‌. ‘ബാര്‍' എന്ന ബോര്ഡ്‌ കണ്ടതേ എല്ലാവരുടെയും കണ്ണുകള്‍ പുറത്തേക്ക്‌ തള്ളി. ബാറിലെ ഇരുണ്ട മൂലയില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചു. ഒ.സി ആര്‍, ക്നോക്ക്‌ ഔട്ട്‌ എന്നൊക്കെ പറയുന്ന കൂതറ സാധനങ്ങള്‍ മാത്രമടിച്ചിരുന്ന സുഹൃത്തുക്കള്‍, അങ്കിള്‍ സീസറിനു ഓര്ഡ‍ര്‍ കൊടുത്തപ്പോള്‍... ആ സീശര്‍ എങ്കില്‍ സീശര്‍..അതു തന്നെ ഞങ്ങള്ക്കും  എന്ന് പറഞ്ഞു. അപ്പോഴും സത്യസന്ധനും നിഷ്കളങ്കനുമായ ഞാന്‍ പതിവു പോലെ ഒരു തംസ്‌ അപ്പിനു ഓര്ഡ ര്‍ കൊടുത്തു. റ്റച്ചിങ്ങസായി റോസ്റ്റഡ്‌ നട്ട്‌സും,  ചീസ്‌ ഒണിയന്‍ റിങ്ങ്‌സും ഒക്കെ ഓര്ഡര്‍ ചെയ്തപ്പോള്‍ ഇതൊക്കെ തന്നെ ഞങ്ങള്‍ ഡെയിലി അടിക്കുന്നത്‌ അങ്കിളെ എന്ന സ്റ്റയിലില്‍ ഇരുന്നു. കഴിക്കാന്‍ പറോട്ടായും, ചില്ലി ചിക്കനും പറഞ്ഞപ്പോള്‍ എല്ലവരും പിന്നെ അതിനോട്‌ യോജിച്ചു. &lt;br /&gt;&lt;br /&gt;ഒരു മീന്‍ പോയി... രണ്ട്‌ മീന്‍ പോയി എന്ന് പറഞ്ഞ്‌ പണ്ട്‌ കളിച്ചിരുന്ന കളി പോലെ.. ഒരു പെഗ്ഗ്‌ പോയി..രണ്ട്‌ പെഗ്ഗ്‌ പോയി... കഴിഞ്ഞപ്പോഴെയ്ക്കും ഓഴോഴുത്തരും വീഴ ഷാഹഷിക കഴകള്‍ പഴയാന്‍ തുഴങ്ങി. അങ്കിളിന്റെ അടി കണ്ടപ്പോഴെ അങ്കിള്‍ ഒരു റ്റാങ്കറാണെന്ന് എനിക്ക്‌ ബോദ്ധ്യമായി. അങ്കിള്‍ അമേരിക്കന്‍ അങ്കിളാണു. അങ്കിളിന്റെ അമ്മായിയപ്പനാണു വണ്ടി ഇടിച്ച്‌ കിടക്കുന്നത്‌.. അത്രയും കേട്ടപ്പോഴെയ്ക്കും സ്വാമിയാര്‍ പൊട്ടി കരയാന്‍ തുടങ്ങി. കൈ വളഴുന്നോ, കാല്‍ വളഴുന്നോ എന്നൊക്കെ നോക്കിയാ എന്നെ എന്റെ അപ്പനും അമ്മയും വളര്ത്തി യത്‌. എന്നിട്ട്‌ ഞാന്‍ അവരോട്‌ പോലും ചോദിക്കാതെയാ ഈ അങ്കിളിന്റെ പപ്പായ്ക്ക്‌ ഞാന്‍ ചോര കൊടുത്തത്‌. അത്രയ്ക്ക്‌ ഇഷ്ടമാ ഈ അങ്കിളിനെ.. അങ്കിളിനു വേണമെങ്കില്‍ ഞാന്‍ എന്റെ കിഷ്‌ണി പോലും തരും.... വേണോ അങ്കിളെ.. വേണോയെന്ന് ചോദിച്ച്‌ എഴുന്നേറ്റ്‌ അവന്റെ മുണ്ട്‌ ഒന്ന് അഴിച്ച്‌,  ഉടുത്ത്‌ പിന്നെയും അവിടെ ഇരുന്നപ്പോഴാണു ഞങ്ങള്ക്കെ്ല്ലാവര്ക്കും  ആശ്വാസമായത്‌. &lt;br /&gt;&lt;br /&gt;എല്ലാവരും അതിര്ത്തിെ ലംഘിക്കുന്നുവെന്ന് ബോദ്ധ്യമായ അങ്കിള്‍ വേഗം ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. സിംഹം ഒക്കെ ഇരയെ കടിച്ച്‌ കീറി വലിക്കും പോലെ പൊറൊട്ടായൊക്കെ വലിച്ച്‌ കീറി തിന്നു.. അപ്പോള്‍ സ്വാമിയാര്ക്ക് ഒരു കവിത ചൊല്ലണം. അങ്കിളെ ഞാന്‍ ഒരു കവിത ചൊല്ലട്ടെ... ആയി കൊള്ളാന്‍ അങ്കിള്‍ പറഞ്ഞു..&lt;br /&gt;&lt;br /&gt;♪♪നന്ദി ആഴോട്‌ ഞാന്‍ ചൊല്ലേണ്ടൂൂൂൂ&lt;br /&gt;&lt;br /&gt;നന്ഴി ആഴോട്‌ ഞാന്‍ ചൊല്ലേണ്ടൂൂ&lt;br /&gt;&lt;br /&gt;ഇന്ന് സമഴം ഉണ്ടാക്കാഴെ ക്ലാസ്സ്‌ നടത്തിയ കെ.സെ.യു കാഴോടോ...&lt;br /&gt;&lt;br /&gt;അതോ വണ്ടി ഇടിച്ച്‌ ആസൂത്രിയിലായ നമ്മുടെ അപ്പച്ചനോടോ..&lt;br /&gt;&lt;br /&gt;അതോ നമ്മള്ക്ക്്‌ ശീശര്‍ വാങ്ങി തന്ന ഈ അങ്കിളിനോഴോ...&lt;br /&gt;&lt;br /&gt;നന്ഴി ആഴോട്‌ ഞാന്‍ ചൊല്ലേന്ഴു.... നന്ഴി ആഴോട്‌ ഞാന്‍ ചൊല്ലേന്ഴു.... ♪♪&lt;br /&gt;&lt;br /&gt;അപ്പോഴെയ്ക്കും ബാക്കി ഉള്ളവര്‍ അവന്റെ വായ പൊത്തി പിടിച്ചു. അങ്കിഴെ ഞാന്‍ കവിതയൊക്കെ എഴുതും... ഈ കവിത ഇപ്പോ ഞാന്‍ അങ്കിളിനു വേണ്ടി എഴുതിയ കവിതയാ... അത്‌ കേട്ടപ്പോള്‍ അങ്കിള്‍ ചിരിച്ചിട്ട്‌ പറഞ്ഞു.. ഉം…ഞാന്‍ അഹം സിനിമാ കണ്ടതാ... അയ്യോ അങ്കിഴെ അഹത്തിനകത്തെ കവിഴയല്ല ഇത്‌.. ഇത്‌ ഇപ്പോള്‍ ഞാന്‍ അങ്കിളിനു വേണ്ടി റ്റ്‌യൂണ്‍ ചെയ്തതല്ലെ? അത്രയും പറഞ്ഞിട്ട്‌ അവന്‍ പിന്നെയും അങ്കിളിനു അവന്റെ കിഷണി വേണോ എന്ന് ചോദിച്ചു..&lt;br /&gt;&lt;br /&gt;ഇനിയും ഇവിടെ അധികം സമയം ചിലവഴിക്കുന്നത്‌ ബുദ്ധിയല്ലായെന്ന് മനസ്സിലാക്കിയ ആ ആങ്കിള്‍... വേഗം ബില്ല് ഒക്കെ സെറ്റില്‍ ചെയ്ത്‌.. 20 രൂപാ റ്റിപ്പും വെച്ചിറങ്ങിയപ്പോള്‍... തംസ്‌ അപ്പ്‌ മാത്രം കുടിച്ച ഞാന്‍,  2 രൂപായുടെ ഒരു നോട്ടെടുത്ത്‌ അവിടെ വെച്ച്‌ 20 പോക്കറ്റിലാക്കി, അവിടുന്ന് ഇറങ്ങി. പിന്നെ അങ്കിള്‍ ഒരക്ഷരം മിണ്ടാതെ വണ്ടി നേരെ ട്രാന്സ്പ്പോര്ട്ട് ‌ സ്റ്റാന്ഡിന്റെ മുന്പില്‍ കൊണ്ട്‌ ചെന്ന് ഞങ്ങളെ ഇറക്കിയപ്പോള്‍ സ്വാമിയാര്‍ പിന്നെയും പറഞ്ഞു...അങ്കിഴെ ഇനി നാഴെ അങ്കിഴിനെ വണ്ടി ഇഴിച്ചാലും ഞാന്‍ തന്നെ അങ്കിഴിനു ബ്ലഡ്‌ തരും... സത്യം... &lt;br /&gt;&lt;br /&gt;പിന്നെ അങ്കിള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വേഗം കാറോടിച്ച്‌ പോയി. ആ കാറിനെ നോക്കി സ്വാമിയാര്‍ വീണ്ടും പറഞ്ഞു... “എത്ര നല്ല അങ്കിഴ്‌... ഇപ്പം തന്നെ ആ കാഴ്‌ മഴിയട്ടെ.... ഞാന്‍ ഇവീഴെ തന്നെ നില്ല്ക്കും....... എന്റെയെല്ലാം അങ്കിഴിനു കൊടുക്കും...”&lt;br /&gt;&lt;br /&gt;നോക്കത്താ ദൂരത്ത്‌ കണ്ണും നട്ട്‌ അല്പം നേരം കൂടി ആ നടു റോഡില്‍ നിന്ന് ആടിയിട്ട്‌ എല്ലാവരും അവരവരുടെ വീട്ടിലേക്ക്‌ വണ്ടി കയറി... &lt;br /&gt;&lt;br /&gt;അപ്പച്ചന്റെ മകന്‍ കൊടുത്ത ആ കവര്‍ കാരണം സ്വാമിയാര്‍ 2 ദിവസത്തേക്ക്‌ കോളെജിലേക്ക്‌ വന്നതേയില്ല. ക്ലാസ്സില്‍ വന്നപ്പോഴാകട്ടെ പഴയത്‌ പോലെ എടുത്താല്‍ പൊങ്ങാത്ത ഒരു പേഴ്‌സും, ആരും എടുക്കാത്ത ഒരു രൂപായുടെ നോട്ടും, ഗീവര്ഗ്ഗീസ്‌ പുണ്യാളച്ചന്റെ ഒരു ഫോട്ടോയും മാത്രം. . &lt;br /&gt;&lt;br /&gt;പിന്നീടുള്ള ദിവസങ്ങളില്‍ പ്യൂണിന്റെ നോട്ടീസുമായിട്ടുള്ള വരവും കാത്ത്‌, ഏതെങ്കിലും നല്ല അമേരിക്കക്കാരനെ വണ്ടി ഇടിക്കണേയെന്ന പ്രാര്ത്ഥ്നയോടെ കാലം കഴിച്ചുവെങ്കിലും പിന്നീട്‌ ഒന്നും നടന്നില്ല.&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_Cf8QXzIY1QE/TKcS6kxSamI/AAAAAAAAAIA/NCpwjAbmqeQ/s1600/ansara-blood-donation.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 188px;" src="http://2.bp.blogspot.com/_Cf8QXzIY1QE/TKcS6kxSamI/AAAAAAAAAIA/NCpwjAbmqeQ/s320/ansara-blood-donation.jpg" border="0" alt=""id="BLOGGER_PHOTO_ID_5523404265505319522" /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-7929599245632360142?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/7929599245632360142/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=7929599245632360142' title='29 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/7929599245632360142'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/7929599245632360142'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2010/08/blog-post.html' title='രക്തസാക്ഷികൾ സിന്ദാബാദ്'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Cf8QXzIY1QE/TKcS6kxSamI/AAAAAAAAAIA/NCpwjAbmqeQ/s72-c/ansara-blood-donation.jpg' height='72' width='72'/><thr:total>29</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-3239351349703677883</id><published>2010-05-06T10:58:00.003+04:00</published><updated>2010-05-06T11:57:00.535+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>Todays Special - BEEF BIRIYANI</title><content type='html'>സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രം സ്ലോ മോഷനിൽ അവതരിപ്പിക്കുന്നത് കണ്ടപ്പോൾ, ബ്ലോഗിലും ഒരു സ്ലോ മോഷൻ പരീക്ഷണം നടത്തിയാൽ എങ്ങനെയിരിക്കുമെന്ന് നോക്കിയതാണു വരവേൽപ്പ് റീലോഡഡിലൂടെ. ഗൃഹപ്പിഴ കൂടിയപ്പോൾ,  ഒടുക്കം  സിനിമാ ലോകം പ്രതിസന്ധിയിലുമായി.  നിർമ്മാതാക്കളും, ഫെഫ്ക്കയും, അമ്മയും ഒക്കെ അടിയായി. അതിനിടയിലാണു വരവേൽപ്പ് റീലോഡുമായി ഞാൻ രംഗത്ത് വന്നത്. സ്ലോ മോഷനിൽ ഞാൻ നടത്തിയ വരവേൽപ്പ് റീലോഡഡ്, ഒടുക്കം ലൂസ് മോഷൻ പരുവത്തിലായി.ആദ്യത്തെ വാരം വരവേൽപ്പ് റീലോഡഡ് ഓടിയെങ്കിലും, രണ്ടാം വാരമായപ്പോൾ കൂവൽ മാത്രമായി തിയേറ്ററിൽ. ഒടുക്കം നമ്മുടെ ബ്ലോഗിൽ കയറി, തിലകൻ ഫാൻസ് അസ്സോസിയേഷനും, മോഹൻലാൽ ഫാൻസ് അസ്സോസിയേഷനും അടിക്കാൻ തുടങ്ങിയപ്പോൾ ഇനി ഇതു ഓടിച്ച് കൊണ്ട് പോയാൽ പന്തിയല്ലായെന്ന് തോന്നി. അങ്ങനെ ഒറിജിനൽ ഫിലിം പെട്ടിയുമായി ഞാൻ ‘മുങ്ങി’. &lt;br /&gt;&lt;br /&gt;ബാഗ്ലൂരിൽ ഉള്ള എന്റെ ഒരു ചങ്ങാതി എന്നെ ഭയങ്കരമായി വിമർശിച്ചു. വരവേൽപ്പ് റീലോഡാൻ പോയ സമയത്ത് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് റീലോഡിയിരുന്നെങ്കിൽ രക്ഷപ്പെട്ടെനെയെന്ന് പറഞ്ഞപ്പോൾ റോണ്ഡേവൂ കൺസോർഷ്യത്തിൽ വിണ തരൂർ, സാക്ഷാൽ ദൈവം തമ്പുരാന്റെ കൺസോർഷ്യം കണ്ടാലും അറയ്ക്കുമെന്നതു പോലെയായിരുന്നു എന്റെ സ്ഥിതി. എന്തിരുന്നാലും  ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്  എന്ന ആ ഒരു പേരു കേട്ടപ്പോൾ “മനസ്സിൽ ഒരു ലഡ്ഡു പൊട്ടി”. &lt;br /&gt;&lt;br /&gt;വെല്ലൂരിൽ പഠിക്കാൻ പോയപ്പോൾ ഭക്ഷണം എന്നും എനിക്ക് പ്രശനമായിരുന്നു. വീട്ടിൽ അമ്മയുടെ ഭക്ഷണത്തിനു ‘മണമില്ല, ഗുണമില്ലാ, രുചിയില്ലായെന്ന്’ പറഞ്ഞ് പഠിച്ചിരുന്ന ഞാൻ വെല്ലൂരു ചെന്നപ്പോഴാണു എന്റെ അമ്മ, മിസ്സിസ്സ് കെ.എം.മാത്യുവിനെക്കാളും അടിപൊളിയായിരുന്നുവെന്ന കാര്യം മനസ്സിലായത്. അവിടുത്തെ ഹോസ്റ്റലിൽ എന്റെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന തിരുവല്ലാക്കാരൻ ഒരു ചാണ്ടിച്ചൻ. അവന്റെ കട്ടിലിനടിൽ എപ്പോൾ ചെന്നാലും ഒരു ചുവന്ന ബക്കറ്റ് കാണാം. പണ്ട് സർക്കാർ ആശുപത്രിയിൽ കുടുംബാസൂത്രണം കഴിഞ്ഞ് പോകുമ്പോൾ ഗിഫ്റ്റായി കൊടുക്കുന്ന അതേ ഛായയുള്ള ബക്കറ്റ്. ആദ്യ നാളുകളിൽ എനിക്ക് ആ ബക്കറ്റ് അവന്റെ കട്ടിലിനിടയിലിരിക്കുന്നതിന്റെ ഗുട്ടൻസ് മനസ്സിലായിരുന്നില്ല. പിന്നീട് രാത്രിയുടെ അന്ത്യയാമങ്ങളിൽ കാലൻ കോഴി കൂവുന്നത് പോലെയുള്ള ശബ്ദം അവന്റെ മുറിയിൽ നിന്ന് സ്ഥിരമായി ഉയർന്നപ്പോൾ അവന്റെ ബക്കറ്റ് വെറും ബക്കറ്റല്ല, ‘വാൾ ബക്കറ്റാണെന്ന്’ മനസ്സിലായി. അവിടുത്തെ ഹോസ്റ്റലിൽ നിന്നും കിട്ടുന്ന കുഴഞ്ഞ് കട്ട പിടിച്ച വെള്ള ചോറും, സാ‍ാമ്പാറും, പച്ചില കറികളും കഴിച്ചാൽ ആരും കട്ടിലിനടിയിൽ മാത്രമല്ല, ചിലപ്പോൾ കഴുത്തേൽ വരെ ബക്കറ്റ് കെട്ടി തൂക്കുമെന്ന് കുറഞ്ഞ സമയം കൊണ്ട് എനിക്കു ബോദ്ധ്യപ്പെട്ടു. അതു കൊണ്ട് ആദ്യത്തെ ലീവിനു നാട്ടിൽ പോയപ്പോൾ, അമ്മയുടെ കൈ കൊണ്ട് മീൻ, ബീഫ്, മാങ്ങാ മുതലായ അച്ചാറുകളിടീച്ച് ഹോസ്റ്റലിൽ കൊണ്ട് വന്നു. ഓരോ പ്രാവശ്യവും അച്ചാർ കുപ്പിയിൽ സ്പൂൺ ഇട്ട് അച്ചാർ കോരുന്നത് കണ്ടാൽ തന്നെ ആലൂക്കാസിന്റെയോ, ഭീമയുടെയോ സ്വർണ്ണ കടയിൽ സ്വർണ്ണം തൂക്കാൻ നിർത്തുമെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കിയപ്പോളും നമ്മൾ ആ അച്ചാറുകൾ, കേരളാ സർക്കാരിന്റെ വിദ്യുച്ഛക്തി ബോർഡിന്റെ പരസ്യം കണക്കെ ‘നോക്കിയും കണ്ടും’ ഉപയോഗിച്ചു കൊണ്ടെയിരുന്നു. &lt;br /&gt;&lt;br /&gt;പിന്നെ മെസ്സിൽ നിന്നും ആശ്വാസം കിട്ടുന്നത് മാസാവസാനം വീട്ടിൽ നിന്നും ഡ്രാഫ്റ്റ് വരുമ്പോളാണു. അന്ന് എല്ലാവരും പോക്കറ്റിന്റെ ഘനം അനുസരിച്ചായിരിക്കും ഭക്ഷണം. പിന്നെ ബർത്ത്ഡേ ആണു അടുത്ത ആശ്വാസം. കോളെജ് ആയതു കൊണ്ട് മാസത്തിൽ എങ്ങനെയൊക്കെ കളിച്ചാലും ഒന്ന് രണ്ട് ബർത്ത് ഡേ വീണു കിട്ടും. ബർത്ത്ഡേ പയ്യൻ / പയ്യത്തിയുടെ ‘കപ്പാക്കിറ്റി’ പോലെയാണു പാർട്ടികൾ. ചൈനാ ടൌൺ, പ്രിൻസ് മാനർ -[ബാർ അറ്റാച്ചഡ്], സുശീൽ, റിവർ വ്യൂ-[ബാർ അറ്റാച്ചഡ്] ഇവയൊക്കെയായിരുന്നു ഞങ്ങളുടെ സ്ഥിരം സങ്കേതങ്ങൾ. പിന്നെ ഇടയ്ക്കിടെ മഹാറാണിയിൽ പോയി ഐസ്ക്രിം തീറ്റ. ചെറിയ മൺകുടത്തിൽ കിട്ടുന്ന ഐസ്ക്രീമും ഒക്കെ മൂക്ക് മുട്ടെ തിന്നുമ്പോഴും, ദൈവമേ എന്നെയും ആ മൊറാർജി ദേശായിയെ പോലെ വല്ല ഫെബ്രുവരി 29നോ വല്ലതും ഈ ഭൂമിയിലേക്ക് ഇറക്കി വിട്ടാൽ പോരായിരുന്നോയെന്ന് അറിയാതെ പ്രാർത്ഥിച്ചിരുന്നു. &lt;br /&gt;&lt;br /&gt;അങ്ങനെ ഒരു ദിവസം ഒരു മല്ലു ഒരു പുതിയ ഹോട്ടലിനെ പറ്റി വിവരം തന്നു. അവൻ അവിടെ നിന്നും ബീഫ് ബിരിയാണി തിന്നത്രെ. വെല്ലൂരു ബീഫ് അത്ര എളുപ്പം കിട്ടാറില്ല. മാത്രമല്ല കേരളാ ബീഫ് കറി, അതും ആ വറുത്ത തേങ്ങാ കൊത്ത് ഒക്കെയിട്ട് ഉണ്ടാക്കുന്ന “എന്റെ അമ്മയുടെ” സ്പെഷ്യൽ കറി കഴിച്ചിട്ടു ഇപ്പോൾ ഒന്നും അത്ര പിടിക്കുന്നില്ല. അപ്പോളാണു ഒരുത്തൻ മൂക്കു മുട്ടെ ബീഫ് ബിരിയാണിയും ഒക്കെ അടിച്ച് കയറ്റിയിട്ട് വന്നിരിക്കുന്നത്. ഒപ്പം ബീഫ് ബിരിയാണിയെ പറ്റി വർണ്ണിച്ചു വർണ്ണിച്ച് അവന്റെ കൈ ഞങ്ങളുടെ മൂക്കിന്റെ അടുത്തേക്ക് അടുപ്പിച്ചപ്പോൾ അറിയാതെ തന്നെ വായിൽ കപ്പലോടിക്കാൻ വെള്ളം വന്നു. കൊതി മൂത്തപ്പോൾ, ഞാനടക്കമുള്ള ഭൂരിപക്ഷത്തിനു, അപ്പോൾ തന്നെ ബീഫ് ബിരിയാണി തിന്നണം. അപ്പോളണു അവൻ അടുത്ത് ഉടക്ക് പറഞ്ഞത്... ആ ഹോട്ടലിൽ റെഗുലറായി ബീഫ് ബിരിയാണി കിട്ടാറില്ല. ഓർഡർ കൊടുത്താൽ ഉണ്ടാക്കി തരും. പിന്നെ പോരാഞ്ഞ് ഒരു പ്ലെയിറ്റ് ബീഫ് ബിരിയാണി വിത്ത് + അടി പൊളി സാലഡ്, അച്ചാർ ഇവകൾക്ക് വെറും 10 രൂപാ മാത്രം. ഹോ!!! ഇനി ഇത് തിന്നിട്ട് തന്നെ ബാക്കി കാര്യം. അപ്പോൾ എന്ത് തിന്നാലും വാൾ വെയ്ക്കുന്ന തിരുവല്ലാക്കാരൻ ചാണ്ടിക്കുഞ്ഞ് പറഞ്ഞു... “അതേ നമ്മൾ എടുത്തടിച്ച് ഇത് തിന്നേണ്ടാ. നാളത്തെ ഇവന്റെ സ്ഥിതി കണ്ടിട്ട് തീരുമാനിക്കാം”എന്ന് പറഞ്ഞപ്പോൾ, സഭ ഏകകൺഠമായി അവന്റെ തീരുമാനത്തെ ‘പിന്താങ്ങി’,  അവനെ ട്രയൽ റണ്ണിനു വിട്ടു. ട്രയൽ റൺ പരിപൂർണ്ണ വിജയമായതു കൊണ്ട് അടുത്ത ശനിയാഴ്ച്ച വരെ ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു. &lt;br /&gt;&lt;br /&gt;ശനിയാഴ്ച്ച ഉച്ചയോടെ ഗാന്ധി റോഡിലെ ഊടു വഴിയിലൂടെ മൂക്കും പൊത്തി, കപ്പാട് വന്നിറങ്ങിയ വാസ്ക്കോഡ ഗാമ മറ്റ് പറങ്കികളെ കൂടി കൊണ്ട് വന്നത് പോലെ, മുൻപേ പോകുന്ന വാസ്ക്കോഡ ഗാമയുടെ പിന്നാലെ വരുന്ന ഗാമകളെ പോലെ ഞങ്ങൾ “സകല കഷ്ടവും [കാഷ്ടം എന്ന് വായിച്ചാലും തെറ്റില്ല], പ്രതിസന്ധികളും തരണം ചെയ്ത്”, നമ്മുടെ സഫിടകം സിനിയമയിൽ മോഹലാലിന്റെ സ്ഥിരം താവളമായ തട്ടുമ്പുറത്തേക്ക് കയറുന്നത് പോലെ കോണികൾ കയറി ഹോട്ടലിൽ എത്തി. ആ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന ആളുകളുടെ സ്റ്റാൻഡേർഡ് കണ്ടപ്പോൾ തന്നെ, തോമസുക്കുട്ടി വിട്ടോടായെന്ന് പറയണമെന്ന് തോന്നിയെങ്കിലും, തിരിച്ച് പോകാൻ വഴിയറിയാത്തത് കൊണ്ട് അവിടെ തന്നെ നിന്നു. ഹോട്ടലിന്റെ മുതലാളി നമ്മൂടെ ഗാമായെ കണ്ടപ്പോൾ ഭയഭക്തി ബഹുമാനത്തോടെ ഡോക്ടറെ എന്ന് വിളിച്ച് വന്നപ്പോൾ, അവൻ ഞങ്ങളെ നോക്കി വിളറിയ മുഖത്തോടെ പറഞ്ഞു...ആഹാ... ഡോകടറാന്നാ പറഞ്ഞത്....അവർ തമ്മിൽ തമ്മിൽ സംസാരിച്ചു. ഒറ്റ പ്ലേറ്റ് ബീഫ് ബിരിയാണി ഉണ്ട്. ഞങ്ങൾ പത്താളും ഉണ്ട്. ഏതായാലും ആ ഉള്ള ഒരു ബിരിയാണി പോകാതെ പാക്ക് ചെയ്ത് വേഗം സ്ഥലം വിട്ടു. ബസ്സിൽ കയറിയപ്പോൾ, ബീഫ് ബിരിയാണിയുടെ മണം കാറ്റിൽ പടർന്നപ്പോൾ പലരും മൂക്ക് തുറന്ന് പിടിക്കുന്നത് ഞങ്ങൾ കണ്ടു. റൂമിൽ ചെന്ന് കയറിയത് ഓർമ്മ ഉണ്ട്. പിന്നെ കണ്ടത് ഇല വടിച്ച് നക്കുന്ന കുറെ ‘പട്ടിണി പാവങ്ങളെയാണു’. എനിക്ക് കിട്ടിയ ഒരു പിടി ചോറിന്റെ രുചി പറഞ്ഞാൽ, ദാ!!! പിന്നെയും കപ്പലോടിക്കാൻ വെള്ളം. അവിടുന്ന് കിട്ടിയ സാലഡ് അഥവാ ചള്ളാസ്സിനു പോലൂം ഒരു പ്രത്യേക രുചി... &lt;br /&gt;&lt;br /&gt;ഈ 5 സ്റ്റാർ ഹോട്ടൽ ആരെയും കാണിക്കാൻ പറ്റാത്തത് കൊണ്ട് ഇതിന്റെ ലോക്കേഷൻ ഞങ്ങൾ പേറ്റന്റ് എടുത്തിരുന്നു. ആരുടെ ബർത്ത്ഡേ വന്നാലും ഞങ്ങൾ ബീഫ് ബിരിയാണിയുടെ ഓർഡർ എടുത്ത്, സാധനം കൃത്യതയോടെ സപ്ലെ ചെയ്തിരുന്നുഎന്തിനു അധികം പറയുന്നു, നമ്മുടെ സിനിമാ നടൻ തിലകൻ ചേട്ടൻ, , റ്റി.വി പരസ്യത്തിൽ പറയുന്നത് പോലെ, “വിഷു, ഓണം, ക്രിസ്തുമസ്സ്... ആഘോഷമെന്തായാലും, കലണ്ട...ര്ർ  മനോരമ തന്നെ”യെന്ന പരസ്യ വാചകം പോലെ, ആഘോഷമെന്തായാലും ബീഫ് ബിരിയാണി ആയി ഞങ്ങളുടെ പ്രധാനപ്പെട്ട ഐറ്റം. സ്ഥിരം കസ്റ്റമർ ആയതോടെ മുതലാളി ഞങ്ങൾക്ക് മാത്രം പത്ത് രൂപായിൽ നിന്നും 8 രൂപയാക്കി ബിരിയാണി തന്നിരുന്നുവെന്നത് പരമ രഹസ്യം. &lt;br /&gt;&lt;br /&gt;നാട്ടിൽ പോകാൻ പോകുന്നതിന്റെ തലേന്ന്, അത്യാവശ്യമായി ഞാൻ മുതലാളിയെ പോയി കണ്ടു. കുശലപ്രശനങ്ങൾക്ക് ശേഷം, ഞാൻ എന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. മറ്റൊന്നുമല്ല.... ഈ ബിരിയാണിയുടെ റെസിപ്പി ഒന്ന് വേണം. എന്റെ അമ്മയെ കൊണ്ട് ഉണ്ടാക്കിക്കാനാണു. കാര്യം പറഞ്ഞപ്പോൾ തന്നെ, ഇന്നാ പിടിച്ചോ റെസിപ്പിയെന്ന് തോന്നുമാറു പുള്ളി പടപടാന്ന് കാര്യങ്ങൾ പറഞ്ഞ് തന്നു. അതെല്ലാം തമിഴിൽ നിന്നും കൃത്യതയോടെ മൊഴിമാറ്റം നടത്തി വലിയ ഒരു നൻറി ഒക്കെ പറഞ്ഞ് നാട്ടിൽ പോയി. വീട്ടിൽ ചെന്ന് റെസിപ്പി കാട്ടിയപ്പോൾ അമ്മ ചിറി കോട്ടി പറഞ്ഞു “ഇതു പോലെ തന്നെയാ നമ്മളും ബിരിയാണി ഉണ്ടാക്കുന്നതു”.. പിന്നെ എന്റെ കൊതി പറച്ചിൽ സഹിക്കാതെ അപ്പ, രാവിലെ തന്നെ ഇറച്ചിക്കടയിൽ പോയി, എല്ലുള്ള ബീഫ് ഒക്കെ വാങ്ങി, ബീഫ് ബിരിയാണി വെച്ചു. ശരിക്കും വെല്ലൂർ ബിരിയാണിയുടെ ഒരു GHUM [ഗും] ഈ ബിരിയാണിക്ക് ഇല്ലായിരുന്നുവെങ്കിലും, ഞാൻ കൂടുതൽ കുറ്റങ്ങൾ പറഞ്ഞില്ല. വീണ്ടും ഒരു അവധിക്കാലം ചിലവിട്ട്, അച്ചാറുകൾ കുത്തി നിറച്ച ബാഗുമായി ഞാൻ വീണ്ടും വെല്ലൂരു ചെന്നിറങ്ങി. &lt;br /&gt;&lt;br /&gt;ഞങ്ങളുടെ ഒരു കമ്പനിക്കാരിയുടെ ബർത്ത്ഡേ... പതിവു പോലെ ബീഫ് ബിരിയാണിയുടെ ഓർഡർ ഞങ്ങൾക്ക് തന്നെ. ബർത്ത് ഡേയുടെ അന്ന് ഊടുവഴികൾ കയറിയിറങ്ങി 5 സ്റ്റാർ ഹോട്ടലിലേക്ക് പണ്ട് അക്ക് കളിക്കുന്ന കുഞ്ഞുങ്ങളെ പോലെ പലതിലും ചവിട്ടാതെ ചാടിയും ഒത്തിയും എത്തി. അവിടെ ചെന്നപ്പോൾ , പതിവിനു വിപരീതമായി ‘തട്ടിൻപുറത്തേക്കുള്ള വഴി’ ലോക്ക് ചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടു. &lt;br /&gt;&lt;br /&gt;എന്തു പറ്റി??? നോ ഐഡിയാ... തൊട്ടടുത്ത കടക്കാരനോട് ചോദിച്ചപ്പോൾ, അയാൾ പറഞ്ഞു... അന്ത ഹോട്ടൽ തുറക്കമ്മാട്ടെ. തിരുടൻ...അവൻ വന്ത് ഇവളോം നാൾ എല്ലാരെയും ഏമ്മാത്തി കൊണ്ടിരുന്താൻ. ബീഫ് ബിരിയാണിയെന്ര് സൊല്ലി അന്ത തിരുട്ട് പയൽ നായി ബിരിയാണി താൻ സേൽ പണ്ണിയിട്ടിറുന്നത്. .... പിന്നെയും അയാൾ എന്തൊക്കെയോ പറഞ്ഞുവെങ്കിലും ഞങ്ങൾ പലതും കേട്ടില്ല. എവിടുന്നൊക്കെയോ പട്ടിയുടെ ബൌ ബൌ ശബ്ദം ഞങ്ങളെ വിടാതെ പിന്തുടരുന്നത് പോലെ തോന്നി. &lt;br /&gt;അവിടുന്ന് തിരിഞ്ഞ് പോരുമ്പോൾ, ഓടയിൽ നിന്ന് കയറി വരുന്ന ഒരു കറുത്ത പന്നിയെ കാട്ടി ഒരുത്തൻ പറഞ്ഞു, ആ നായിന്റെ മോൻ ഇതിനെ വെട്ടി ബിരിയാണിയാക്കി തരാതെയിരുന്നത് നമ്മുടെയൊക്കെ ഭാഗ്യം. &lt;br /&gt;&lt;br /&gt;ബിരിയാണി സപ്ലയർ അത്യാവശ്യമായി നാട്ടിൽ പോയത് കൊണ്ട് ബിരിയാണി റെഡിയായില്ലായെന്ന് പറഞ്ഞ് ഞങ്ങൾ കൂട്ടുകാരിയുടെ മുൻപിൽ തടി തപ്പി. പിന്നെ അന്ന് വിശാലമായി ചൈനാ ടൌണിൽ നിന്നും ഭക്ഷണം കഴിച്ച് ബർത്ത്ഡേ ഘോഷിച്ച് ഹോസ്റ്റലിൽ ചെന്നു കയറിയതും, ഒരുത്തൻ പിന്നെയും പറഞ്ഞു, “എന്നാലും ആ @*****@::::@ ഒടുക്കത്തെ ചെയ്ത്താണെല്ലോ നമ്മളോട് ചെയ്തത്... “. പിന്നെ കുറച്ച് വർണ്ണന കൂടിയായപ്പോൾ “ഗർഭിണി പെണ്ണുങ്ങളുടെ സംസ്ഥാന സമ്മേളന നഗറിന്റെ” സ്മെലായിരുന്നു ഞങ്ങളുടെ ഹോസ്റ്റലിനു എന്ന് പറയേണ്ടായല്ലോ, എന്റെ ഈശ്വരന്മാരെ!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-3239351349703677883?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/3239351349703677883/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=3239351349703677883' title='35 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/3239351349703677883'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/3239351349703677883'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2010/05/todays-special-beef-biriyani.html' title='Todays Special - BEEF BIRIYANI'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>35</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-1934140971686068410</id><published>2010-04-01T09:49:00.006+04:00</published><updated>2010-04-02T18:33:31.957+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>ജാഡ പുരാണംസ്</title><content type='html'>പഴമ്പുരാണംസിനും ജാഡയായി. എങ്ങനെ, എവിടെ തുടങ്ങണമെന്ന് നോ ഐഡിയ.... &lt;br /&gt;&lt;br /&gt;ബ്ളോഗിൽ തുടങ്ങിയ പഴമ്പുരാണംസ് ദാ, ഇപ്പോൾ വെബിന്റെ ലോകം വരെ എത്തിയിരിക്കുന്നു. പഴമ്പുരാണംസ് വെബാക്കിയതിന്റെ പിന്നിൽ പൂർണ്ണമായി പ്രവർത്തിച്ചത് പരുമല ഉഴത്തിൽ ബംഗ്ലാവിൽ റോഷൻ ജോർജ്ജ് “ഏലിയാസ്” ബോബിയുടെ വെളുത്ത കരങ്ങളാണു. &lt;br /&gt;&lt;br /&gt;പരുമല തിരുമേനിയുടെ വെബ് സൈറ്റുണ്ടാക്കിയ, &lt;A HREF="http://www.thesaintofparumala.com"&gt;[പരുമല തിരുമേനി]&lt;/A&gt; മിടുക്കനാണു ബോബി. ആ ബോബി പഴമ്പുരാണംസും വെബാക്കിയിരിക്കുന്നു. &lt;br /&gt;&lt;br /&gt;പഴമ്പുരാണംസിനെ ഈ നിലയിൽ എത്തിച്ച എല്ലാ നല്ല വായനക്കാർക്കും, ലിങ്ക് കൊടുത്ത് സഹായിച്ച കൊടകര ചേട്ടനും, അവതാരിക എഴുതി പുകഴ്ത്തി കൊന്ന മാണിക്യത്തിനോടും, നട്ടപ്രാന്തനോടും, പഴമ്പുരാണംസിനു നല്ല ഒരു തലക്കെട്ട് ഡിസൈൻ ചെയ്ത് തന്ന ബ്രിബിനോടും എല്ലാം നന്ദി പറയുന്നു. അപ്പോൾ പഴമ്പുരാണംസ് ഇപ്പോൾ ഇങ്ങനെയും വായിക്കാം, &lt;a href="http://www.pazhamburanams.com"&gt;www.pazhamburanams.com&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;ജാഡ നമ്പർ 2. &lt;/strong&gt;&lt;br /&gt;&lt;br /&gt;ടൈംസ് ഓഫ് ഇന്ത്യ പത്രത്തെ പറ്റി ധാരാളം കേട്ടിട്ടുണ്ടെങ്കിലും, വീട്ടിൽ പഞ്ചസാര പൊതിഞ്ഞ് കൊണ്ട് വന്ന് പോലും ഈ പത്രം ഞാൻ കണ്ടിട്ടും വായിയ്ച്ചിട്ടും ഒന്നുമില്ല. അങ്ങനെയുള്ള ആ പത്രത്തിന്റെ ഒരു ലിങ്ക് എനിക്ക് ബാഗ്ലൂരിൽ നിന്നും ഒരു സുഹൃത്ത് അയയ്ച്ചു തന്നു. ആ ലിങ്ക് നോക്കിയപ്പോൾ ടൈംസ് ഓഫ് ഇന്ത്യ, നല്ല ബ്ലോഗിനുള്ള അവാർഡ് കൊടുക്കുന്നു. റീജിയണൽ ബ്ലോഗ്സിന്റെ പട്ടികയിൽ കേരളത്തെ പ്രതിനിധീകരിച്ച് ഞാൻ രണ്ട് പോസ്റ്റുകൾ അയയ്ച്ചു. &lt;br /&gt;&lt;br /&gt;1. &lt;A HREF="http://pazhamburanams.blogspot.com/2008/09/blog-post_15.html"&gt;പൊടിയാടിയിലെ അഭിനവ ഭിന്ദ്ര&lt;/A&gt;&lt;br /&gt;&lt;br /&gt;2. &lt;A HREF="http://pazhamburanams.blogspot.com/2008/08/blog-post.html"&gt;ചിരിപ്പിക്കാനായി ഒരു ലണ്ടൻ യാത്ര&lt;/A&gt;&lt;br /&gt;&lt;br /&gt;ദിവസങ്ങൾക്ക് ശേഷം ഫല പ്രഖ്യാപനം വന്നപ്പോൾ എന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി പോയി. മലയാളത്തിലെ നല്ല ബ്ലോഗ് പോസ്റ്റിന്റെ അവാർഡ് പഴമ്പുരാണംസിനു.......എം.ജി. ശ്രീകുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ പയിനായിരത്തി ഒന്ന് രൂപയും, പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് മെയ് 15നു, കർണ്ണാടക മുഖ്യമന്ത്രി ശ്രീ യെദിയൂരപ്പ, ഇന്ത്യാ ടുഡേയുടെ ബാഗ്ലൂർ ചീഫ് എന്നിവർ പങ്കെടുക്കുന്ന മഹനീയ ചടങ്ങിൽ സമ്മാനിക്കുന്നു. വാർത്തയുടെ ലിങ്ക്:- &lt;A HREF="http://pazhamburanams.blogspot.com/2008/04/blog-post.html"&gt;Regional Blog Awards&lt;/A&gt;&lt;br /&gt;&lt;br /&gt;വായിച്ച് എന്നെ പോലെ തന്നെ നിങ്ങളുടെയും കണ്ൺ തള്ളിയല്ലെ??? ഇതാ പറയുന്നത് എനിക്കും ഒരു ടൈംസ് ഉണ്ടാകുമെന്ന്...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-1934140971686068410?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/1934140971686068410/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=1934140971686068410' title='24 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/1934140971686068410'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/1934140971686068410'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2010/04/blog-post.html' title='ജാഡ പുരാണംസ്'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>24</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-7381767626968149407</id><published>2010-03-01T05:02:00.000+04:00</published><updated>2010-03-01T05:09:10.718+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>ഓട്ടോ ക്ഷോ | AUTO SHOW.</title><content type='html'>മാര്‍ത്തോമാ കോളെജില്‍ നിന്നും പടിയിറുങ്ങന്നതിനു മുന്‍പുള്ള അവസാന റൗണ്ട്‌  പരീക്ഷ. ചന്തൂനെ തോല്‍പ്പിക്കാനാകില്ല മക്കളെ എന്ന് പലവട്ടം പറഞ്ഞാലും നമ്മുടെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്കാര്‍ക്ക്‌ അത്‌ വല്ലതും മനസ്സിലാകുമോ? ആയതിനാല്‍ പരീക്ഷയുക്ക്‌ മുന്‍പ്‌ , ക്ലാസ്സിലെ “ഗോഡ്‌സ്‌ ഓണ്‍ ചില്‍ഡ്രന്‍സിന്റെ” സഹായത്തോടെ വിഷയങ്ങളുടെ പേരുകള്‍ മനസ്സിലാക്കി, ഒന്ന് രണ്ട്‌ കൊള്ളാവുന്നവരുടെ ഗൈഡ്‌ ഒക്കെ വാങ്ങി പഠിച്ചാണു പരീക്ഷയ്ക്കായി നമ്മള്‍ ഒരുങ്ങിയത്‌. അങ്ങനെ ഒരു ദിവസം പരീക്ഷയും കഴിഞ്ഞ്‌ ഞാന്‍ പുറത്തിറങ്ങി. എന്റെ കമ്പനികള്‍ എല്ലാം ഇപ്പോളും പരീക്ഷാ പേപ്പറില്‍ അവസാന റ്റച്ചിങ്ങ്‌സ്‌ നടത്തി കൊണ്ടിരിക്കുന്നതേയുള്ളു. നാളെ ആണെങ്കില്‍ കൊമേര്‍സ്യല്‍ കറസ്പോണ്ടന്‍സ്‌ പരീക്ഷയാണു. രാഷ്ട്രപതിക്കും, സുപ്രീം കോടതി ജഡ്‌ജിക്കും ഒക്കെ എങ്ങനെ ഏത്‌ വിധത്തില്‍ എഴുത്ത്‌ അയയ്ക്കണമെന്ന്, ശരിയായ രീതിയില്‍ എഴുതിയില്ലെങ്കില്‍, ചിലപ്പാള്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ജാമ്യമില്ലാ വാറണ്ടിട്ട്‌ അകത്ത്‌ പോകാനും ഇടയുണ്ട്‌. ആകയാല്‍ പരീക്ഷയ്ക്ക്‌ പഠിക്കാനായി പൊരി വെയിലത്ത്‌ നടത്തം ആരംഭിച്ചു. സാധാരണ ഗതിയില്‍ നടത്തത്തിനു ഏതെങ്കിലും ചുരിദാറിനെ കമ്പനി കിട്ടേണ്ടതാണു. അന്ന് ചുരിദാറും, റിട്ടേണ്‍ ഓട്ടോയും ഒന്നും കിട്ടിയില്ല. അങ്ങനെ പ്രകൃതി സൗന്ദര്യമൊട്ടുമില്ലാത്ത കുറ്റപ്പുഴ വെയിറ്റിംഗ്‌ ഷെഡില്‍ ബസ്സ്‌ കാത്ത്‌ നിന്നപ്പോള്‍, എക്സ്‌ സര്‍വീസ്‌ എന്ന പേരുള്ള ഒരു ഓട്ടോ വരുന്നു. ഞാന്‍ കൈ നീട്ടിയപ്പോള്‍, എക്സ്‌ സര്‍വിസ്‌ പറഞ്ഞു:- സായിപ്പിന്റെ ആശുപത്രി വരയേ ഉള്ളു. ഞാന്‍ അതു സമ്മതിച്ച്‌ ഓട്ടോയില്‍ കയറി.ഓട്ടോയില്‍ വെച്ച്‌ എനിക്ക്‌ ട്രാന്‍സ്പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ എക്സ്‌ സര്‍വീസ്‌ സസന്തോഷം എന്നെ അവിടെ എത്തിച്ചു. &lt;br /&gt;&lt;br /&gt;പോക്കറ്റില്‍ ആകെയുണ്ടായിരുന്ന പത്തിന്റെ നോട്ട്‌ ഞാന്‍ കക്ഷിക്ക്‌ കൊടുത്തപ്പോള്‍, 5 രൂപാ തിരികെ തരാതെ, എന്നോട്‌ ഒരക്ഷരം കൂടി പറയാതെ പുള്ളി ഓട്ടോ ഓടിച്ച്‌ പോയി. ഞാന്‍,  “ചേട്ടാ.. ചേട്ടാ.. എന്റെ 5 രൂപാ” എന്ന് പറഞ്ഞ്‌ പുറകെ ഓടിയെങ്കിലും "You just can't beat a BAJAJ" എന്ന പരസ്യ വാചകം പോലെ ആ ബജാജ്‌ ഓട്ടോ എന്നെ തോല്‍പ്പിച്ച്‌ കടന്ന് പോയി. പക്ഷെ ഓട്ടത്തിനിടയില്‍ ആ ഓട്ടോയുടെ നമ്പര്‍ എനിക്ക്‌ കിട്ടി. അത്‌ ഞാന്‍ എന്റെ നോട്ട്‌ ബുക്കില്‍ എഴുതിയിട്ടു. അങ്ങനെ നോട്ട്‌ ബുക്ക്‌ കൊണ്ട്‌ ആദ്യമായി എനിക്ക്‌ ഒരു പ്രയോജനവും കിട്ടി. &lt;br /&gt;&lt;br /&gt;കണ്‍സഷന്‍ കാര്‍ഡ്‌ ഉണ്ടായിരുന്നത്‌ കൊണ്ട്‌ ട്രാന്‍സ്പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ തോര്‍ത്ത്‌ വിരിക്കേണ്ടി വന്നില്ല. അങ്ങനെ പരീക്ഷകള്‍ എല്ലാം അവസാനിച്ച്‌ കഴിഞ്ഞപ്പോഴും തന്നെ പറ്റിച്ച ആ എക്സ്‌ സര്‍വീസുകാരനെ വെറുതെ വിടാന്‍ ഞാന്‍ തീരുമാനിച്ചില്ല. കൊമേഴ്‌സ്യല്‍ കറസ്പോണ്ടന്‍സ്‌ ഗൈഡും, ബുക്കും എല്ലാം ഒരിക്കല്‍ കൂടി നന്നായി റെഫര്‍ ചെയ്ത്‌, തനിക്ക്‌ പറ്റിയ സങ്കടം വിശദമായി എഴുതി പത്തനംതിട്ട ജില്ല കളക്ടറുടെ പേര്‍ക്ക്‌ റെജിസ്റ്റേര്‍ഡ്‌ ലെറ്റര്‍ അയയ്ച്ചു. ഞാനിങ്ങനെ ഒരു എഴുത്ത്‌ അയയ്ച്ചുവെന്ന കാര്യം അപ്പയോടും അമ്മയോടും പറഞ്ഞപ്പോള്‍ ആ 5 രൂപാ പോയതിനു 6 രൂപാ മുടക്കി റജിസ്റ്റേര്‍ഡ്‌ ലെറ്റര്‍ അയയ്ച്ച ആദ്യ വ്യക്തി നീ ആയിരിക്കും എന്ന് പറഞ്ഞ്‌ കളിയാക്കി.. &lt;br /&gt;&lt;br /&gt;പരീക്ഷയുടെ റിസള്‍ട്ട്‌ അത്‌ എങ്ങനെയാകുമെന്ന് ഒരു ഐഡിയായും ഇല്ല. ഇക്കാര്യത്തില്‍ എന്നെ സ്ഥിരമായി സഹായിക്കുന്നത്‌ പരുമല തിരുമേനിയും, ഗീവര്‍ഗ്ഗീസ്‌ പുണ്യാളച്ചനുമൊക്കെയാണു. വെള്ളിയാഴ്ച്ചകളില്‍ പരുമല പള്ളിയില്‍ പോയിയും, ഞായറാഴ്ച്ചകളില്‍ ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ മുട്ടേല്‍ നിന്നും ഒക്കെ ദൈവ ചിന്തകളില്‍ മുഴുകി നടന്നതിനാല്‍ ഈ പരാതിയെ പറ്റി ഞാന്‍ അങ്ങ്‌ മറന്നു. &lt;br /&gt;&lt;br /&gt;ഒരു വെള്ളിയാഴ്ച്ച ഞാന്‍ പരുമല പള്ളിയില്‍ പോയി വീട്ടില്‍ തിരികെ വന്നപ്പോള്‍, അമ്മ പറഞ്ഞു..," എടാ..നിനക്ക്‌ ഒരു കോള്‍ ഉണ്ട്‌. നിന്നെ തിരക്കി ഇന്ന് രണ്ട്‌ പോലീസുകാര്‍, തിരുവല്ലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നും വന്നിരുന്നു. നീ ഈ വരുന്ന തിങ്കളാഴ്ച്ച സര്‍ക്കിള്‍  ഓഫീസില്‍ 10.00 മണിക്ക്‌ ചെല്ലണമെന്ന്" പറഞ്ഞപ്പോളെക്കും എന്റെ തൊണ്ട വരണ്ടു. എന്തോന്നിനാ ഞാന്‍ സര്‍ക്കിളിന്റെ അടുത്തും ട്രയാങ്കിളിന്റെ അടുത്തും പോകേണ്ടത്‌? അങ്ങാടിയില്‍ തോറ്റതിനു അമ്മയോടെന്ന് പറഞ്ഞത്‌ പോലെ, ഞാന്‍ അമ്മയോട്‌ തട്ടി കയറി. അമ്മ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ വെറുതെ ഇതിനൊന്നും പോകേണ്ടിയിരുന്നില്ലായെന്ന് തോന്നി. &lt;br /&gt;&lt;br /&gt;ഉറക്കമില്ലാത്ത രാത്രികള്‍ക്ക്‌ ശേഷം,  ആ വലിയ തിങ്കളാഴ്ച്ച വന്നു. രാവിലെ എട്ടു മണിക്ക്‌ തന്നെ സര്‍വ്വ ദൈവങ്ങളെയും വിളിച്ച്‌ വാദിയായ ഞാന്‍ പേടിയോടെ വീട്ടില്‍ നിന്നിറങ്ങി. ഞാന്‍ തിരുവല്ലായില്‍ ചെന്നതും, എന്റെ ഭാഗ്യത്തിനു എന്റെ സഹപാഠിയും, അജാനബാഹുവുമായ പീറ്ററിനെ കണ്ടു. പീറ്ററിനു നല്ല വിക്കുണ്ടെങ്കിലും ആള്‍ പുലിയാണു. പീറ്ററിനോട്‌ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പീറ്റര്‍ പറഞ്ഞു... അ അ അ അതിനു നീയെന്തിനാ പേ പേ പേടിക്കുന്നത്‌?? നമ്മള്‍ക്ക്‌ ഒരുമിച്ച്‌ പോ പോ പോകാമെടാ…. ഭയം നിമിത്തം വീട്ടില്‍ നിന്നും തുള്ളി വെള്ളം കുടിക്കാതെ ഇറങ്ങിയ ഞാന്‍, പീറ്ററിനെ കണ്ടപ്പോള്‍, ക്വട്ടേഷന്‍ റ്റീമിനെ അറേഞ്ച്‌ ചെയ്ത ധൈര്യമായി എനിക്ക്‌. പിന്നെ ഞങ്ങള്‍ രണ്ടാളും ഹോട്ടല്‍ ആര്യാസില്‍ കയറി മസാല ദോശയും തട്ടി പീറ്ററിന്റെ ബുള്ളറ്റില്‍ അള്ളി പിടിച്ചിരുന്ന്  ഞങ്ങള്‍ സി.ഐ ഓഫീസില്‍ ചെന്നു.&lt;br /&gt;&lt;br /&gt;എക്സ്‌സര്‍വീസീന്റെ വണ്ടിയും, ചേട്ടനും അവിടെ എന്നെ കാത്ത്‌ നില്‍പ്പുണ്ടായിരുന്നു. ഞാന്‍ സര്‍ക്കിള്‍ ഓഫീസില്‍ നിന്നും കിട്ടിയ കത്ത്‌ അവിടുത്തെ പോലീസുകാരന്റെ കൈയില്‍ കൊടുത്ത്‌ മാറി നിന്നു. എന്റെ ചങ്കിടിപ്പ്‌ പുറത്ത്‌ കേള്‍ക്കാന്‍ പറ്റുന്ന അവസ്ഥ. ഞങ്ങള്‍  കഴിച്ച മസാല ദോശ ഏമ്പക്കമായും, നോവായും ഒക്കെ എന്നെ ബുദ്ധിമുട്ടിച്ചു. ഏതായാലും അധികം കാത്ത്‌ നില്‍ക്കേണ്ടി വന്നില്ല. സി.ഐ ഞങ്ങളെ രണ്ടാളെയും വിളിപ്പിച്ചു. എന്റെ മുട്ട്‌ ഇടിക്കാന്‍ തുടങ്ങി. സി.ഐക്ക്‌ ‘ഗുഡ്‌ ആഫറ്റര്‍ നൂണ്‍’, ‘ഗുഡ്‌ മോണിംഗ്‌’  പിന്നെ ഒരു ‘നമസ്ക്കാരവും’ കൊടുത്തു. ഞങ്ങളെ രണ്ടാളെയും ഒന്ന് ദഹിപ്പിച്ച്‌ നോക്കിയിട്ട്‌ സി.ഐ ചോദിച്ചു...എന്താ പ്രശ്നം. ഞാന്‍ പ്രശ്നം വള്ളി പുള്ളി വിടാതെ പറഞ്ഞു. എന്താടോ??? താന്‍ എന്തിനാ ഈ കൊച്ചന്റെ  5 രൂപാ കൊടുക്കാതെ പോയതെന്ന് സി.ഐ ചോദിച്ചപ്പോള്‍ , ഞാന്‍ രാജ്യത്തിനു വേണ്ടി പടവെട്ടിയ ഒരു പട്ടാളക്കാരനാ സാറെ ….ഇത്രയും പറഞ്ഞപ്പോള്‍ സി.ഐ ഒരു പോലീസുകാരനെ വിളിച്ചു...എന്നിട്ട്‌ പോലീസുകാരനോട്‌ ചോദിച്ചു..അതേ ഈ രാജ്യസ്നേഹിയായ പട്ടാളക്കാരന്റെ ഇരട്ട പേരു എന്തവാണു? അപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു, 'ഇയാളെ സ്റ്റാന്‍ഡില്‍ എല്ലാവരും റിസേര്‍വ്‌ എന്നാണു.. റിസേര്‍വോ??? എന്താ ഈ രാജ്യസ്നേഹിയെ അങ്ങനെ വിളിക്കാന്‍ കാര്യം? അപ്പോള്‍ പോലീസുകാരന്‍ വീണ്ടും പറഞ്ഞു...ഇയാള്‍ ഓട്ടോയേല്‍ പെണ്ണുങ്ങള്‍ കയറുമ്പോള്‍ റിസേര്‍വ്‌ ആയെന്ന് പറഞ്ഞ്‌ സീറ്റിനിടയില്‍ കൂടി കൈയിട്ട്‌..... ഓഹ്‌ ഇതാണോടോ താന്‍ പറഞ്ഞ രാജ്യ സ്നേഹം? അപ്പോള്‍ താന്‍ ഈ കൊച്ചന്റെ കൈയില്‍ നിന്ന് മേടിച്ച 5 രൂപയോ? അത്‌ സാറെ ഈ കൊച്ചന്‍ 10 തന്നപ്പോള്‍ ഞാന്‍ കരുതി എനിക്ക്‌ ഓട്ടത്തിനു തന്നതാണെന്ന്... അല്ലതെ ഞാന്‍ പറ്റിച്ചതൊന്നുമല്ല സാറെ.. ആഹ്‌ എങ്കില്‍ 5 രൂപാ തിരികെ കൊടുത്ത്‌ ഒപ്പിട്ട്‌ വേഗം സ്ഥലം വിടാന്‍ നോക്ക്‌..പറഞ്ഞ്‌ തീര്‍ന്നതും, എലിയെ ഒക്കെ മാളത്തില്‍ നിന്നും പുകച്ച്‌ പുറത്ത്‌ ചാടിക്കുമ്പോലെ ഞാനും ചേട്ടനും വേഗം പുറത്ത്‌ ചാടി. വെളിയില്‍ ചെന്ന് ചേട്ടന്‍ എനിക്ക്‌ ഒരു അഞ്ചിന്റെ നോട്ട്‌ എടുത്ത്‌ തന്നു. വിജയ ഭാവത്തില്‍ ഞാന്‍ പീറ്ററെ നോക്കി, ആ നോട്ട്‌ വാങ്ങി പോക്കറ്റില്‍ ഇട്ടു. &lt;br /&gt;&lt;br /&gt;വാദിയും, പ്രതിയും, സാക്ഷിയും റെജിസ്റ്ററില്‍ ഒപ്പ്‌ വെയ്ക്കാന്‍ പറഞ്ഞ്‌, റജിസ്റ്റര്‍ എന്റെ മുന്‍പിലേക്ക്‌ തള്ളിയപ്പോള്‍, തബല വിദ്വാന്‍ സക്കീര്‍ ഹുസൈന്റെ കൈകള്‍ ചലിക്കുന്ന വേഗത്തില്‍ എന്റെ കൈ വിറച്ചു കൊണ്ടിരുന്നു. ഒരു പരുവത്തില്‍ ഞാന്‍ എന്റെ പേരിന്റെ അവിടെയും, 5 രൂപാ കൈ പറ്റി കേസ്‌ തീര്‍ത്തിരിക്കുന്നുവെന്ന് പറഞ്ഞ്‌ ഒപ്പിട്ടു. ചേട്ടനും ഒപ്പിട്ടപ്പോള്‍ അടുത്തത്‌ സാക്ഷി. പോലീസുകാരന്‍ പീറ്ററെ വിളിച്ചു.. എടോ തന്റെ പേരു എന്താ?? പെട്ടെന്നുള്ള പോലീസുകാരന്റെ ചോദ്യം കേട്ടപ്പോള്‍ പീറ്റര്‍ പറഞ്ഞു.. പീ…..പീ…. പീ …..ഉടനെ വേറെ ഒരു പോലീസുകാരന്‍ പറഞ്ഞു..എന്റെ സാറെ അവനെ കൊണ്ട്‌ അധികം ഹോണടിപ്പിക്കാതെ പറഞ്ഞ്‌ വിടാന്‍ നോക്ക്‌... ഒരു തമാശയാണു ആ പോലീസുകാരന്‍ പൊട്ടിച്ചതെങ്കിലും ഞാന്‍ ചിരിച്ചില്ല. &lt;br /&gt;&lt;br /&gt;ഞങ്ങള്‍ സര്‍ക്കിള്‍ ഓഫീസിനു വെളിയില്‍ വന്ന് ബുള്ളറ്റ്‌ സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു  ശൂ ….ശൂ… വിളി കേട്ട്‌ ഞങ്ങള്‍ രണ്ടാളും തിരിഞ്ഞ്‌ നോക്കിയപ്പോള്‍, ആഗസ്റ്റ്‌ 15 ആണെന്നോ വല്ലതും ഓര്‍ത്ത്‌ തെറ്റിദ്ധരിച്ചതായിരിക്കാം..ആ രാജ്യസ്നേഹിയായ ചേട്ടന്‍ അറ്റന്‍ഷനായി നിന്ന് തന്റെ ഉടുമുണ്ട്‌,  പതാക ഉയര്‍ത്തുന്ന ലാഘവത്തോടെ ഉയര്‍ത്തി കാണിച്ചതും ഒപ്പമായിരുന്നു. ത്രിവര്‍ണ്ണ പതാകയുടെ സ്ഥാനത്ത്‌ കള്ളി വരയന്‍ അണ്ടര്‍ വെയറും, അശോക ചക്രത്തിന്റെ സ്ഥാനത്ത്‌ മറ്റ്‌ പലതും കണ്ടപ്പോള്‍, പരിസരം മറന്ന് ഞാന്‍ ഉറക്കെ വിളിച്ചു "റിസേര്‍വേ..ജയ്‌ ഹിന്ദ്‌". പീറ്റര്‍ എന്തൊക്കെയോ പറഞ്ഞുവെങ്കിലും ദേഷ്യവും, വിക്കും എല്ലാം കൂടി മിക്സായപ്പോള്‍ മൈയും….പൂവും…. കായും ….ഒക്കെയേ ഞാന്‍ കേട്ടുള്ളു.&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഞാന്‍ വെല്ലൂരു നിന്നും തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വന്ന് ഇറങ്ങി ഓട്ടോയ്ക്കായി ചെന്നപ്പോള്‍ നമ്മുടെ എക്സ്‌സര്‍വീസ്‌. എന്നെ കണ്ടതും പുള്ളി വണ്ടി സ്റ്റാര്‍ട്ടാക്കിയിട്ട്‌ നീയൊന്നും ഇതു വരെ ചത്തില്ലെയെന്ന് ചോദിച്ച്‌ വണ്ടി ഓടിച്ചു പോയി. പരാതി വീണ്ടും കൊടുത്താലോയെന്ന് ആലോചിച്ചപ്പോള്‍.. വീണ്ടും ഒരു പതാക ഉയര്‍ത്തല്‍ കാണേണ്ടായെന്ന് കരുതി മാറ്റൊരു ഓട്ടോ പിടിച്ച്‌ വീട്ടില്‍ പോയി.. വിവരം ഇല്ലാത്തവര്‍ എന്തെങ്കിലും കാട്ടിയാല്‍ ബോധമില്ലാത്ത നമ്മള്‍ വേണ്ടെ ക്ഷമിക്കാന്‍... അത്‌ തന്നെ..ഞാന്‍ അങ്ങട്‌ ക്ഷമിച്ചു. &lt;br /&gt;&lt;br /&gt;വാല്‍കഷണം:- മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹൈജാക്കില്‍, മഹാ നടന്മാരായ അമിതാബ്‌ ബച്ചന്‍, മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ക്കൊപ്പം എന്റെ അഞ്ച്‌ രൂപാ ഹൈജാക്ക്‌ ചെയ്ത, എക്‍സ്‌ സര്‍വീസുകാരനായ ഈ റിസേര്‍വ്‌ ചേട്ടനും കൂടി  എന്തെങ്കിലും ഒരു റോള്‍ കൊടുത്ത്‌ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-7381767626968149407?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/7381767626968149407/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=7381767626968149407' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/7381767626968149407'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/7381767626968149407'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2010/03/auto-show.html' title='ഓട്ടോ ക്ഷോ | AUTO SHOW.'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-2642141064928771322</id><published>2010-02-01T04:36:00.003+04:00</published><updated>2010-10-02T20:21:38.344+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>ഹെല്‍ത്ത്‌ പുരാണം</title><content type='html'>എന്റെ കുഞ്ഞും നാളില്‍ ഒന്ന് വണ്ണംവെയ്ക്കാന്‍ ഞാന്‍ അതിയായി മോഹിച്ചിരുന്നു. ഞാന്‍ സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത്‌, അസ്ഥി പിടിച്ച ഒരു ശരീരമായിരുന്നു എനിക്ക്‌ ഉണ്ടായിരുന്നത്‌. പത്താം ക്ലാസ്സ്‌ പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ ക്ലാസ്സില്‍ കേവലം ഒരു 35 കിലോ തൂക്കക്കാരനായിരുന്നു ഞാന്‍. ആ സമയത്ത്‌ അപ്പയും അമ്മയും എന്റെ ശരീരം പുഷ്ടിപിടിപ്പിക്കാന്‍ വേണ്ടി മേടിച്ച്‌ തന്ന് ച്യവനപ്രാശം, കോംപ്ലാന്‍, സാനറ്റജന്‍, ഷാര്‍ക്കഫെറോള്‍  മുതലായവയുടെ റ്റിനുകള്‍ ചുമ്മാതെ തൂക്കി നോക്കിയാല്‍ തന്നെ എന്റെ തൂക്കത്തിലും കൂടുതലായേനെ. ലൈഫ്‌ ബോയി എവിടെയുണ്ടോ, അവിടെയാണാരോഗ്യമെന്ന പരസ്യത്തെ തുടര്‍ന്ന് സോപ്പ്‌ തേച്ച്‌ പതപ്പിച്ചും, ച്യവനപ്രാശം തിന്നും ഞാന്‍ ചുമ്മാ ജീവിതം മുന്‍പോട്ട്‌ കൊണ്ട്‌ പോയി. &lt;br /&gt;&lt;br /&gt;ആട്ടിന്‍ പാല്‍ കറന്നെടുത്ത്‌, അല്‍പം ജീരകം പൊടിച്ചിട്ട്‌ കുടിച്ചാല്‍ തടിയിങ്ങ്‌ പോരുമെന്ന് ഒരു വൈദ്യര്‍ പറഞ്ഞതും ആട്‌ വീട്ടില്‍ വന്നു. ആട്‌ ആടുകള്‍ ആയിട്ടും എനിക്ക്‌ നോ ചെയിഞ്ച്‌. കോഴിമുട്ട പച്ചക്ക്‌ പാലില്‍ അടിച്ച്‌ കുടിക്കുക. അങ്ങനെ ആരു എന്തു വണ്ണം വെയ്ക്കാന്‍ ഉള്ള ഒറ്റ മൂലി, ഇരട്ട മൂലികള്‍ ഒക്കെ പറഞ്ഞാലും അതെല്ലാം വളരെ ശുഷ്കാന്തിയോടെ ചെയ്യുന്ന ഒരു ആരോഗ്യ സ്വാമിയായിരുന്നു ഞാന്‍&lt;br /&gt;&lt;br /&gt;എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തിയിട്ടും, എന്തൊക്കെ തിന്നിട്ടും പെട്ടി ത്രാസിനു മുകളില്‍ കയറി നിന്ന് തൂക്കം നോക്കുമ്പോള്‍,  എന്റെ തൂക്കം ദാ പിന്നെയും 35 കിലോ 200 ഗ്രാം തന്നെ. അന്ന് ആലുക്കാസിന്റെ  സ്വര്‍ണ്ണക്കട തിരുവല്ലായില്‍ ഇല്ലായിരുന്നു, അല്ലായിരുന്നെങ്കില്‍ മില്ലിഗ്രാമില്‍ കൂടിയുള്ള തൂക്കം ചുമ്മാതെ ഒന്ന് അറിഞ്ഞ്‌ ആശ്വസിക്കാമായിരുന്നു.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ എന്റെ ഒരു ശക്തനായ എതിരാളിയും, സമപ്രായക്കരനും അസ്ഥിപന്‍ജരവുമായ ബന്ധു ഒന്ന് ദോഹ വരെ അവധിക്കു പോയി തിരിച്ചു വന്നപ്പോള്‍, ക്യാപിറ്റല്‍ ലെറ്റര്‍ “D”കണക്കെയാണു.. ദോഹയില്‍ ചെന്ന് K.F.C – [Kentucky Fried Chicken] കഴിച്ചാണു താന്‍ ഈ പരുവമായതെന്നും, K.F.C കോഴിയുടെ കൊതിയൂറിപ്പിക്കുന്ന മണം ഓര്‍ക്കുമ്പോള്‍, കൊതി തീര്‍ക്കാനായി ആ ചിക്കന്‍ പൊതിഞ്ഞ റ്റിഷ്യു താന്‍ കൊണ്ടു വന്നിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ദുഖ വെള്ളിയാഴ്ച്ചയുടെ അന്ന് കുന്തിരിക്കം പുകച്ച്‌, അതിന്റെ മുന്‍പില്‍ മുട്ടു കുത്തി മണം പിടിക്കുന്ന ഒരു ഓര്‍ത്തഡോക്‍സ്‌ കാരനായ ഞാന്‍, ആ റ്റിഷ്യു ഒന്ന് മണപ്പിച്ച്‌ വണ്ണം വെയ്ക്കാന്‍ വൃഥാ ഒന്ന് ശ്രമിച്ചു. സ്ഥിരമായി ആ റ്റിഷ്യു മണപ്പിച്ച്‌ മണപ്പിച്ച്‌ ഫ്രൈഡ്‌ ചിക്കന്റെ മണത്തിന്റെ സ്ഥാനത്ത്‌ മനം മടുപ്പിക്കുന്ന  മണമാണു എന്റെ മൂക്കിലേക്കടിച്ചതെങ്കിലും,  അവന്റെ ആശ്വാസത്തിനായി  ഞാന്‍ ഒരു ആ ആഹാ!!! ശബ്ദം അല്‍പം എക്കോയോടു കൂടി തന്നെ ചുമ്മാ പുറത്തേക്ക്‌ വിട്ടു. &lt;br /&gt;&lt;br /&gt;ആയിടയ്ക്കാണു ഞങ്ങളുടെ നാട്ടിലെ “ഈര്‍ക്കിലി ഓമന” കുവൈറ്റിലേക്ക്‌ വീട്ടു വേലയ്ക്കായി പോയത്‌. രണ്ട്‌ വര്‍ഷം കഴിഞ്ഞ്‌ ഈര്‍ക്കിലിയായി പോയ ഓമന ക്യാപിറ്റല്‍ ലെറ്റര്‍ “B”കണക്കെ സകലയിടവും തള്ളി തിരിച്ചു വന്നത്‌ കണ്ടപ്പോള്‍, പഴയ Mark-2  അംബാസിഡര്‍ കാറിന്റെ ഹെഡ്‌ ലയിറ്റ്‌ പോലെ നാട്ടുകാരുടെ കണ്ണുകളും പുറത്തേക്ക്‌ തള്ളി. ബോംബെ മുംബൈ ആയതു പോലെ, ബാംഗ്ലൂര്‍ ബംഗലൂരു ആയതു പോലെ ഈര്‍ക്കിലി ഓമന, യാതൊരു സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കാതെ നാട്ടുകാരുടെ സ്വന്തം “ഷെയ്ക്കി ഓമന"യായി മാറി.&lt;br /&gt;&lt;br /&gt;കോളെജില്‍ പഠിക്കാന്‍ ആദ്യ ദിവസം പോയത്‌ തന്നെ അപ്പ ദോഹയില്‍ നിന്ന് കൊണ്ട്‌ വന്ന നീല ജീന്‍സും ഒരു ഫുള്‍ കൈ റ്റീ ഷര്‍ട്ടുമിട്ടാണു. ആ ജീന്‍സാണെങ്കില്‍ അപ്പ ദോഹയിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയുടെ സൈസ്‌ അനുസരിച്ചു മേടിച്ചതാണു. അത്‌ ഞാന്‍ ഉപയോഗിക്കുന്നത്‌ പ്രീ-ഡിഗ്രിക്ക്‌ ഒന്നാം വര്‍ഷവും. പക്ഷെ അന്ന് അത്‌ ഫിറ്റാകാന്‍ അതിന്റെ അടിയില്‍ ബര്‍മുഡായും ഇട്ടിരുന്നുവെന്നത്‌ ട്രേഡ്‌ സീക്രട്ട്‌. എന്തെങ്കിലും വരട്ടെ..പിന്നെ ഭാഗ്യത്തിനു കെ.എസ്‌.യുകാരനായ കാരണത്താല്‍ പിന്നെ ജീന്‍സ്‌ ഉപേക്ഷിച്ച്‌, ഖദര്‍ ഷര്‍ട്ടും, മുണ്ടും ആയിരുന്നു കോളെജിലെ എന്റെ യൂണിഫോം. &lt;br /&gt;&lt;br /&gt;കോളെജ്‌ പഠനം പൂര്‍ത്തിയായതോടെ എന്റെ എല്ലിന്റെ ഘനം കൂടിയാതായിരിക്കാം; ഞാന്‍ 40 കിലോ ആയി. അപ്പോഴും എന്റെ ആരോഗ്യ പരിപാലനം നിര്‍ത്തിയില്ല. ചീസ്‌ തീറ്റയും, ഏത്തയ്ക്ക, മുട്ട കോമ്പിനേഴനും എല്ലാം പരീക്ഷിച്ച്‌ കൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;ഒരു ദിവസം, എന്തോ വര്‍ത്തമാനത്തിനിടയില്‍ അപ്പ, നമ്മുടെ കുടുംബത്തിലുള്ള ഒരു വൈദ്യരെ പറ്റി സംസാരിച്ചു. നല്ല മിടുക്കനാണു. വൈദ്യരെ പറ്റി പറഞ്ഞു തീര്‍ന്നതും, വണ്ണം വെയ്ക്കാന്‍ ആ വൈദ്യരോടു മരുന്ന ചോദിക്കാന്‍ വയ്യായിരുന്നോ എന്ന് എന്റെ ചോദ്യവും പുറത്ത്‌ വന്നു. അങ്ങനെ ഒരു ദിവസം അപ്പയുടെ അനുവാദത്തോടു കൂടി, ഞാനും ഒരു സുഹൃത്തും കൂടി ഈ വൈദ്യരുടെ വീട്ടില്‍ പോയി. വൈദ്യരെ കണ്ട്‌ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, വൈദ്യരുടെ മുഖം മാറി. പുള്ളീ ചോദിച്ചു; നിനക്ക്‌ മറ്റ്‌ എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടൊ? നിരന്തരമായ ചുമ [ക്ഷയം ഉണ്ടോ എന്ന് പച്ച മലയാളം], മലബന്ധം ഉണ്ടോ [നമ്മള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് അപ്പ പറഞ്ഞറിഞ്ഞു..ഇങ്ങനെ ഒരു ബന്ധത്തെ പറ്റി ആരും പറഞ്ഞ്‌ കേട്ടിട്ടില്ല. ചോദിച്ചിട്ട്‌ പറയാം], വായു കോപം ഉണ്ടോ? മുതലായ ചോദ്യങ്ങള്‍..അതിനു ശേഷം വൈദ്യര്‍ പറഞ്ഞു, മറ്റ്‌ ശരീര പ്രശനങ്ങള്‍ ഒന്നുമില്ലെങ്കില്‍ വെറുതെ മരുന്ന് കഴിച്ച്‌ വണ്ണം വെയ്ക്കുന്നതെന്തിനാ.? പിന്നെ നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ കുറച്ച്‌ മരുന്ന് കുറിച്ച്‌ തരാം. തിരുവല്ലായിലെ ഒരു ---------------മരുന്ന് കടയില്‍ നിന്ന് തന്നെ വാങ്ങണമെന്ന് പറഞ്ഞത്‌ കൊണ്ട്‌ നേരെ ആ കടയിലേക്ക്‌ പോയി. &lt;br /&gt;&lt;br /&gt;കടയില്‍ ചെന്നു വൈദ്യരുടെ കുറിപ്പ്‌ കൊടുത്തു. മരുന്നുകള്‍ പൊതിയുന്നതിനിടയില്‍ അവിടുത്തെ സെയില്‍സ്‌ മാന്‍ പറഞ്ഞു, " അതെ അമ്മ ലേഹ്യം തിന്നുമ്പോള്‍, ചിലപ്പോള്‍ കുഞ്ഞിനു വയറിളക്കം ഒക്കെ ഉണ്ടായീന്ന് വരും. പക്ഷെ ഒന്ന് രണ്ട്‌ ദിവസത്തിനകം അതങ്ങ്‌ മാറും. അതില്‍ പേടിക്കാനൊന്നുമില്ല...”&lt;br /&gt;&lt;br /&gt;പണ്ട്‌ സന്ധ്യാ നേരത്ത്‌ നമ്മള്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ അമ്മയുടെ മുലയില്‍ നീരു വരുമെന്ന് പറയുമ്പോലെയാണെല്ലോ, ഞാന്‍ ലേഹ്യം തിന്നുമ്പോള്‍, കുഞ്ഞിനു വയറിളകുമെന്ന്,  ഈ മന്ദബുദ്ധി സെയില്‍സ്‌മാന്‍ പറയുന്നതെന്ന് ഓര്‍ത്ത്‌ ഞാന്‍ ഊറി ചിരിച്ചപ്പോള്‍,  എന്റെ അതേ സംശയം എന്റെ സതീര്‍ത്ഥ്യനും ഉണ്ടായി. അവന്‍ തിരക്കി... "ചേട്ടന്‍ പറഞ്ഞതെന്തെന്ന് മനസ്സിലായില്ല"? ഉടനെ ചേട്ടന്‍ പറഞ്ഞു.. “മക്കളെ... ഈ ലേഹ്യം അമ്മ കഴിക്കുമ്പോള്‍, മുല കുടിക്കുന്ന കുഞ്ഞിനു ഈ മരുന്നിന്റെ ചൂടും ഒക്കെ കാരണം വയറിളക്കം ഉണ്ടാകുമെന്ന്..മനസ്സിലായോ?”&lt;br /&gt;&lt;br /&gt;എവിടെ അമ്മ? എവിടെ മുല? ..ആകെ മൊത്തം കണ്‍ഫൂഷന്‍.. ഒന്നും മനസ്സിലാകുന്നില്ല. ഏതപ്പാ കോതമംഗലമെന്ന സ്റ്റയിലിലെ ഞങ്ങളുടെ നില്‍പ്പ്‌ കണ്ടിട്ട്‌ ചേട്ടന്‍ വീണ്ടും പറഞ്ഞു..എടാ കൊച്ചുങ്ങളെ.. വീട്ടില്‍ പ്രായമായ ആരുമില്ലെ.. ഇതൊക്കെ വന്ന് വാങ്ങി കൊണ്ട്‌ പോകാന്‍.??? എടാ പ്രസവ രക്ഷക്കുള്ള മരുന്നാ ഇത്‌. പ്രസവിച്ച്‌ കിടക്കുന്ന പെണ്ണ്‍, ഈ മരുന്ന് തിന്ന് കഴിഞ്ഞ്‌, കുഞ്ഞു മുലപ്പാലു കുടിക്കുമ്പോള്‍ കുഞ്ഞിനു ചിലപ്പോള്‍ ഒന്ന് രണ്ട്‌ ദിവസം വയറിളക്കം ഉണ്ടാകുമെന്ന്.. ഇപ്പ്പ്പോള്‍ മനസ്സിലായോ..യോ.???.  ഇക്കുറി ഞങ്ങള്‍ക്ക്‌ ഇന്ത്യാവിഷനിലെ നികേഷിനെ പോലെ കാര്യങ്ങള്‍ എല്ലാം വ്യക്തവും, സപഷ്ടവും, സ്പുഷ്ടവുമായി മനസ്സിലായി. &lt;br /&gt;&lt;br /&gt;എന്റെ കണ്ണില്‍ ഇരുട്ട്‌ കയറുന്നത്‌ പോലെ... കൂട്ടുകാരന്റെ മുഖത്ത്‌ എങ്ങനെ നോക്കും.. ആകെ ചമ്മല്‍. ഹൊ!!! ഇത്തരം പണി,  ശത്രുക്കള്‍ക്ക്‌ പോലും പണിയരുതെന്റെ “കുടുംബത്തിലെ കണ്ടരരു വൈദ്യരരെയെന്ന്” മനസ്സില്‍ പറഞ്ഞ്‌, തന്ന ലേഹ്യവും കുറിപ്പും വാങ്ങി, പൈസയും കൊടുത്ത്‌ ഒരു പരുവത്തില്‍ വീട്ടില്‍ വന്നു. ഈശ്വരാ...നാളെ കൂട്ടുകാരന്റെ മുഖത്തെങ്ങനെ നോക്കും? അവനീ സംഭവം എത്ര പേരോട്‌ പറയും?... നാളെ തിരുവല്ലായില്‍ പോകാന്‍ പറ്റുമോ? വീട്ടില്‍ ചെന്നിട്ട്‌ യാതൊരു സ്വസ്ഥതയുമില്ല. &lt;br /&gt;&lt;br /&gt;രാത്രിയില്‍ അത്താഴത്തിനു ഒരുമിച്ച്‌ കൂടിയപ്പോള്‍ തനിക്ക്‌ പറ്റിയ പറ്റ്‌ അല്‍പം മയപ്പെടുത്തി പറഞ്ഞു. ഉടനെ അമ്മാമച്ചി [അമ്മയുടെ അമ്മ] വക ഒരു കമന്റ്‌."എടാ മനസ്സ്‌ നന്നായാല്‍ മാങ്ങണ്ടി തിന്നാലും നന്നാകുമെന്നാ.. നിന്റെ ഈ കുസൃതികളും, പാരവെയ്പ്പുകളും ഒക്കെ നിര്‍ത്തിയാല്‍ തന്നെ നീ നന്നാകുമെന്ന" കമന്റ്‌ ഓര്‍ക്കാപ്പുറത്ത്‌ വന്നപ്പോള്‍ തന്നെ, ഇന്നത്തെ ദിവസം തന്റേതല്ലായെന്ന് ബോദ്ധ്യമായി. &lt;br /&gt;&lt;br /&gt;ഏതായാലും മരുന്ന് മുടക്കിയില്ല. അത്താഴം കഴിഞ്ഞുള്ള ഒരു ടീ സ്പൂണ്‍ ലേഹ്യവും, 10 മില്ലി അരിഷ്ടവും കുടിച്ച്‌ ഉദ്ഘാടനം നടത്തി. നാണക്കേട്‌ പേടിച്ച്‌ പിറ്റേന്ന് തിരുവല്ലാ ഭാഗത്തേക്കെ ഇറങ്ങിയില്ല. വൈകിട്ട്‌ ഒരു ഫോണ്‍ കോള്‍.. മരുന്ന് വാങ്ങാന്‍ വന്ന സുഹൃത്താണെന്ന് കേട്ടപ്പോഴെ എന്റെ മുഖം വിളറി. എന്താടാ നിന്നെ ഇന്ന് തിരുവല്ലായിലേക്ക്‌ കണ്ടില്ലല്ലോ?  വയറിളക്കം വല്ലതുമാണോയെന്ന് അറിയാന്‍ വിളിച്ചതാണെന്ന് പറഞ്ഞപ്പോള്‍ മുഖം പിന്നെയും കോടി. &lt;br /&gt;&lt;br /&gt;ഒന്ന് ഒന്നര മാസക്കാലം, വൈദ്യര്‍ പറഞ്ഞത്‌ പോലെ ഒട്ടും തെറ്റാതെ കിറു കൃത്യമായി മരുന്ന് കഴിച്ചു. പൈസ പോയീന്നല്ലാതെ വണ്ണമൊന്നും വെച്ചില്ല. ഈ സംഭവത്തോടെ മരുന്ന് കഴിച്ച്‌ വണ്ണം വെയ്പ്പിക്കാനുള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചു. പിന്നീട്‌ കല്യാണം കഴിഞ്ഞു. ലയിറ്റ്‌ വെയിറ്റായ ഫാദറിനു, ഫെദര്‍ വെയിറ്റില്‍ ദൈവം കുഞ്ഞുങ്ങളെയും തന്നു. &lt;br /&gt;&lt;br /&gt;കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ മക്കളുടെ ശരീരം പുഷ്ടി പിടിപ്പിക്കാന്‍ വേണ്ടി മറ്റൊരു വൈദ്യരെ പോയി കണ്ടു. പുള്ളിക്കാരാന്‍ കൂശ്‌മാണ്ഡ രസായനം തന്നു. മക്കള്‍ക്ക്‌ അത്‌ ഇഷ്ടപ്പെടാഞ്ഞതിനെ തുടര്‍ന്ന് അപ്പന്‍ സേവിച്ചു. സത്യം... അതിന്റെ ഗുണമാണോ, അമ്മാമച്ചി പണ്ട്‌ പറഞ്ഞത്‌ പോലെ, എന്റെ മനസ്സ്‌ നന്നായതാണോ എന്തോ... എന്റെ ശരീരം പെട്ടെന്ന് പുഷ്ടിപ്പെട്ടു. ഇപ്പോള്‍ 65 കിലോ 300 ഗ്രാം തൂക്കമുള്ള ഒരു ശരീരത്തിന്റെ ഉടമയാണു ഞാന്‍. ഇപ്പോള്‍ അത്‌ കൂടാതിരിക്കാന്‍ നടപ്പും, മറ്റ്‌ ഇതര വ്യായാമങ്ങളും എടുത്ത്‌ വരുന്നു... &lt;br /&gt;&lt;br /&gt;പണ്ട്‌ വണ്ണം വെയ്ക്കാന്‍.........ഇന്ന് വണ്ണം വെയ്ക്കാതിരിക്കാന്‍... കാലം മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളെ.&lt;br /&gt;&lt;br /&gt;&lt;strong&gt;വാല്‍ക്കഷണം:- &lt;/strong&gt;&lt;br /&gt;&lt;br /&gt;എന്റെ അനുഭവം വായിച്ച്‌ വണ്ണം വെയ്ക്കാനായി മരുന്നുകള്‍ വാരി വലിച്ച്‌ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌... &lt;br /&gt;&lt;br /&gt;രാവണ പ്രഭു എന്ന ചിത്രത്തില്‍ മംഗലശ്ശേരി നീലകണ്ഠന്‍ [മോഹന്‍ലാല്‍], ആറടി ഒന്നര ഇഞ്ച്‌ നീളവും, അതിനു തക്ക 'ബോഡിയുമുള്ള' മുണ്ടയ്ക്കല്‍ ശേഖരനോട്‌, "എന്താടോ താന്‍ നന്നാവാത്തെ" എന്ന് കൂളായി ചോദിക്കുന്നത്‌ കേട്ടപ്പോള്‍ ഒരു കാര്യം ബോദ്ധ്യമായി.. &lt;br /&gt;&lt;br /&gt;ഇന്ദ്രനസിനെ കണ്ടാലും, നെപ്പോളിയനെ കണ്ടാലും മലയാളികള്‍ ഇങ്ങനെ പലതും ചോദിച്ചു കൊണ്ടിരിക്കും... "എന്താ നന്നാവാത്തെയെന്ന്???" &lt;br /&gt;ബഹു ജനം പല വിധം...&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_Cf8QXzIY1QE/TKdb5Vnjt2I/AAAAAAAAAIw/ayQZOWfvBO8/s1600/huge_28_143837.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 234px; height: 320px;" src="http://2.bp.blogspot.com/_Cf8QXzIY1QE/TKdb5Vnjt2I/AAAAAAAAAIw/ayQZOWfvBO8/s320/huge_28_143837.jpg" border="0" alt=""id="BLOGGER_PHOTO_ID_5523484508606936930" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;em&gt;”മനസ്സ്‌ നന്നായാല്‍ മാങ്ങാണ്ടി തിന്നാലും നന്നാവും”. &lt;/em&gt;&lt;strong&gt;മാതാ തങ്കമ്മ ഈപ്പന്‍&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-2642141064928771322?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/2642141064928771322/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=2642141064928771322' title='55 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/2642141064928771322'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/2642141064928771322'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2010/02/blog-post.html' title='ഹെല്‍ത്ത്‌ പുരാണം'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Cf8QXzIY1QE/TKdb5Vnjt2I/AAAAAAAAAIw/ayQZOWfvBO8/s72-c/huge_28_143837.jpg' height='72' width='72'/><thr:total>55</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-4771267700281705290</id><published>2010-01-01T10:50:00.001+04:00</published><updated>2010-01-01T14:31:31.972+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്‌]</title><content type='html'>വെല്ലൂരെ പഠിത്തം കഴിഞ്ഞ്‌, മെഡിക്കല്‍ റെക്കോര്‍ഡ്‌സുമായി മല്ലിട്ട്‌ കഴിയുമ്പോളാണു ക്രിസ്തുമസ്സും, ന്യൂ ഇയറും വരുന്നത്‌. വിശേഷ അവസരങ്ങള്‍ വരുമ്പോള്‍ എങ്ങനെ നാട്ടിലേക്ക്‌ കടക്കാമെന്നത്‌ മാത്രമാണു നമ്മുടെ ചിന്ത. ഓണത്തിനു യാതൊരു ഗത്യന്തരവുമില്ലാതെ കോള്‍ഗേറ്റ്‌ പേസ്റ്റും അല്‍പം വെളിച്ചെണ്ണയും കണ്ണില്‍ പുരട്ടി,  കണ്ണും ചുവപ്പിച്ച്‌ രാത്രിയില്‍ ചെന്ന് മദ്രാസ്സ്‌ ഐസ്‌ [ഇപ്പോള്‍ ചെന്നെ ഐസായി കാണും:- പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ചെങ്കണ്ണ്‍]എന്ന് പറഞ്ഞ്‌ 3 ദിവസത്തെ സിക്ക്‌ ലീവും തരപ്പെടുത്തി, രാത്രിക്ക്‌ രാത്രി തിരുവനന്തപുരം മെയിലിന്റെ ജനറല്‍ കംമ്പാര്‍ട്ടുമെന്റിന്റെ മുന്‍പില്‍ ചുരുണ്ട്‌ കൂടി നിന്ന് തിരുവല്ലായില്‍ വന്ന് ഓണം ആഘോഷിച്ചത്‌ കാരണം,  വീണ്ടും ആ ചെങ്കണ്ണ്‍ തന്നെ ഇറക്കാന്‍ പറ്റാത്ത അവസ്ഥയുമായി.&lt;br /&gt;&lt;br /&gt;Y.W.C.A കാന്റീനില്‍ നിന്നും കിട്ടുന്ന പച്ചരി ചോറും, ആര്‍ക്കും വേണ്ടാത്ത പച്ചക്കറികള്‍ വെട്ടി മുറിച്ച്‌, ചുവന്ന വെള്ളത്തില്‍ ആത്മഹത്യ ചെയ്ത സാമ്പാറും, പാറ്റ കാട്ടം നാറുന്ന തോരനില്‍ നിന്നും ഒക്കെ ഒന്ന് താത്ക്കാലികമായിട്ടെങ്കിലും രക്ഷ നേടാന്‍ വേണ്ടിയാണു നമ്മള്‍ നാട്ടിലേക്ക്‌ പോകുന്നത്‌.. എങ്ങനെ നാട്ടിലേക്ക്‌ പോകാമെന്നതിനെ പറ്റി തലപുകയ്ക്കുമ്പോളാണു ഒരു ഡോക്ടര്‍ വക ബാച്ചിലേഴ്‌സ്‌ പാര്‍ട്ടിക്ക്‌ ക്ഷണം കിട്ടിയത്‌. ബാച്ചിലേഴ്‌സ്‌ പാര്‍ട്ടിയെന്ന് കേട്ടപോഴെ പലരുടെയും വായില്‍ വെള്ളം ഊറി. വെള്ളമടി പാര്‍ട്ടി തന്നെ. അങ്ങനെ കൂടെ വന്ന പലരും ഏറെ പ്രതീക്ഷയോടെ പാര്‍ട്ടിക്ക്‌ വന്നപ്പോള്‍, ദേ,  ആടു കിടന്നിടത്ത്‌ പൂട പോലുമില്ലാന്ന് പറഞ്ഞ സ്ഥിതി. മാര്‍പാപ്പയുടെ വീട്ടില്‍ പാര്‍ട്ടിക്കു പോയാല്‍ പോലും വൈനെങ്കിലും കാണും. ഡോക്‍ടറായിട്ട്‌ ഇവന്റെ ഒക്കെ വീട്ടില്‍ അല്‍പം സ്പിരിറ്റ്‌ പോലും കുടിക്കാന്‍ തരാന്‍ ഇല്ലാത്ത ഇവനൊക്കെ എന്തിനാ വെറുതെ പാര്‍ട്ടിയും _________ഒക്കെ വെക്കുന്നതെന്ന് മനസ്സില്‍ തെറി പറഞ്ഞ്‌ മടങ്ങി.&lt;br /&gt;&lt;br /&gt;പറ്റിയത്‌ പറ്റി...ന്യൂ ഇയറിനു എന്തെങ്കിലും ചെയ്യണം. മെഡിക്കല്‍ റെക്കോര്‍ഡ്‌സിലെ മൂന്ന് മലയാളികളും, പിന്നെ തമിഴ്‌ മക്കളും കൂലംകഷമായി ചിന്തിച്ചു. ഒടുക്കം ഡിപ്പര്‍ട്ട്‌മന്റ്‌ വക ഒരു വണ്‍ ഡേ റ്റൂര്‍ അറേഞ്ച്‌ ചെയ്തു. കിഷ്‌കിന്ത വാട്ടര്‍ തീം പാര്‍ക്കില്‍ പോയി അടിച്ച്‌ പൊളിക്കുക. &lt;br /&gt;&lt;br /&gt;അങ്ങനെ ഒന്നാം തീയതി രാവിലെ 6.30 മണിയോടെ ഞങ്ങള്‍ ബസ്സില്‍ കയറി. ഡിപ്പാര്‍ട്ട്‌മെന്റിലെ പെണ്‍ക്കിടാങ്ങള്‍ മുന്‍പിലത്തെ സീറ്റില്‍ സ്ഥലം പിടിച്ചു. കല്യാണം നിശ്ചയിച്ച ഡിപ്പാര്‍ട്ട്‌മന്റ്‌ കമിതാക്കള്‍ ഫെവി ക്വിക്ക്‌ ഇട്ട്‌ പറ്റിച്ചത്‌ പോലെ ഒട്ടി ഇരുന്നു. പാട്ടും കച്ചേരിയും, ഡാന്‍സും കൂത്തുമായി ഞങ്ങളുടെ വണ്ടി കിഷ്‌കിന്തയിലേക്ക്‌....&lt;br /&gt;&lt;br /&gt;8.00 മണിയോടെ ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിച്ച്‌ കഴിഞ്ഞപ്പോള്‍, ഞങ്ങളുടെ സൂപ്പര്‍വൈസര്‍ ഒരു കുപ്പി ബിജോയിസുമായി വന്നു. ബിജോയിസു വന്നപ്പോഴേക്കും ഗ്ലാസ്സും, വെള്ളവും പെട്ടെന്ന് തന്നെ വന്നു. റ്റച്ചിങ്ങസ്സായി മിക്സ്ച്ചറും, “വിക്സും” വന്നു.&lt;br /&gt;&lt;br /&gt;“മദ്യപിക്കുന്നത്‌ കണ്ട്‌ ആസ്വദിക്കുന്നതും, അവരുടെ നേരമ്പോക്കുകള്‍ കണ്ട്‌ ആഹ്ലാദിക്കുന്നവനാണു യഥാര്‍ത്ഥ മനുഷ്യസ്നേഹി”യെന്ന്,  കിംഗ്‌ ഫിഷേര്‍സ്‌ ആശ്രമാധിപതി വിജയ മല്യാ സ്വാമികള്‍ പറഞ്ഞത്‌ മനസ്സില്‍ ധ്യാനിച്ച്‌ ഇവരുടെ കോപ്രായങ്ങള്‍ക്ക്‌ മുന്‍പില്‍ സദാ സന്തോഷം കണ്ടെത്തി ഞാന്‍ അങ്ങനെ യഥാര്‍ത്ഥ മനുഷ്യനായി അവിടെ ഇരുന്നു. കൂടെയുള്ള 2 മല്ലുകളും ബിജോയിസ്‌ കൊണ്ട്‌ വന്ന സൂപ്പര്‍വൈസറെ, ബിജോയിസിന്റെ ബലത്തില്‍ തെറി പറയാന്‍ തുടങ്ങി. നേരെ ചൊവ്വെ നടക്കാന്‍ വയ്യാത്തവര്‍, മൈക്കല്‍ ജാക്‌ക്‍സണെ വെല്ലുന്ന ബ്രേക്ക്‌ ഡാന്‍സ്‌ കളിക്കാന്‍ തുടങ്ങി. ഏതായാലും കൂത്താട്ടങ്ങള്‍ക്ക്‌ അറുതി വരുത്തി ഞങ്ങള്‍ കിഷ്‌കിന്തയിലെത്തി. &lt;br /&gt;&lt;br /&gt;വെള്ളമടിച്ചവര്‍ വെള്ളത്തില്‍ കളികളാരംഭിച്ചു. അപ്പോള്‍ ഒരുത്തനു മുടിഞ്ഞ ഒരാഗ്രഹം.... മെറി ഗോ റൗണ്ടിനേക്കാളും ആറ്റന്‍ ഒരു സാധനം. ആകാശത്തില്‍ കൂടി കറങ്ങുന്നു. അതിലൊന്ന് കയറിയാലോ??? അതിന്റെ കറക്കം കണ്ടപ്പോഴെ പച്ചയായ ഞാന്‍ പോലും ഒന്ന് പകച്ചു. പക്ഷെ ഉള്ളില്‍ കിടക്കുന്ന ബിജോയിസ്‌ ഇവര്‍ക്ക്‌ അമിത ബലം കൊടുത്തു. എന്നെ ഏറെ നിര്‍ബന്ധിച്ചുവെങ്കിലും പച്ചയായതു കൊണ്ട്‌ എനിക്ക്‌ ഇതില്‍ കയറാന്‍ ബലം കിട്ടിയില്ല. ഒടുക്കം ഇവരുടെ സാഹസങ്ങള്‍ പകര്‍ത്താന്‍ എന്റെ കൈയില്‍ ഒരു ക്യാമറായും തന്ന് ഇവര്‍ ആ റൈഡില്‍ കയറി. ഓരോ കറക്കത്തിനും അയ്യോ, അയ്യോ എന്ന ശബ്ദം അവിടെ മുഴങ്ങി കൊണ്ടിരുന്നു. ഈ കറക്കത്തിന്റെ രണ്ടാം ഘട്ടത്തില്‍,  കൂട്ടത്തിലെ ഒരു മല്ലുവിനു വാളു വെയ്ക്കാന്‍ മോഹം. തന്റെ മോഹം സീനിയര്‍ മല്ലുവിനോട്‌ പറഞ്ഞപ്പോള്‍; അഴിനെന്താഴാ മോനെ... ഇഴ്‌ നമ്മുടെ സ്വന്തം "അപ്പച്ചന്റെയല്ലേ"...വെച്ചോടാന്ന് പറഞ്ഞ്‌ തീരും മുന്‍പേ ആകാശത്ത്‌ നിന്നും വാാാാാാാാാാാാാാാാാാാാള്‍. [ആകാശത്ത്‌ നിന്നും വീണത്‌ കൊണ്ടും, കഷണങ്ങള്‍ ഉണ്ടായിരുന്നത്‌ കൊണ്ടും ഇതിനെ ഉള്‍ക്കയെന്ന് വിളിക്കാമോയെന്ന് ഇപ്പോഴും ISROയില്‍ ചര്‍ച്ച നടക്കുന്നതേയുള്ളു.] ഗുരുത്വാകര്‍ഷണം എന്ന വലിയ സംഭവമുള്ളത്‌ കൊണ്ട്‌ വാള്‍ ഒട്ടും വേസ്റ്റാകാതെ ആ റൈഡില്‍ ഉള്ളവരുടെയും ഒക്കെ ദേഹത്ത്‌ സ്പ്രേ ചെയ്തും, ചെയ്യാതെയും ഒക്കെയായി നിലം പൊത്തി. ഗ്രഹപ്പിഴയുടെ കൂടുതല്‍ എന്നല്ലാതെ എന്തു പറയാന്‍? രാവിലെ കഴിച്ച മസാല ദോശയിലെ ഏതോ ഒരു ഭാഗം, നേരെ താഴെ റൈഡിലിരുന്ന മധു വിധു ആഘോഷിക്കുന്ന ദമ്പതികളുടെ തലയിലാണു പതിച്ചത്‌. എച്ച്യൂച്ച്‌ മീ, കാക്ക തൂറീന്നാ തോന്നുന്നെ, എന്ന് ഡ്യൂവറ്റായി രണ്ടു പേരും ഒരേ താളത്തില്‍ പറഞ്ഞ്‌ മേലോട്ട്‌ നോക്കിയപ്പോള്‍, ഇച്ചായന്‍ ഇത്‌ ഒന്നും കൂസാതെ , തലയെടുപ്പോടെ ആറാം തമ്പുരാനെ പോലെ അടുത്ത വാളിനു തയ്യാറെടുക്കുന്നു.. അത്‌ കണ്ടതും ഗ്രനൈഡ്‌ ആക്രമണത്തിനിടയില്‍ രക്ഷപ്പെടാനായി പതുങ്ങുന്ന സൈനികരെ പോലെ മിഥുനങ്ങള്‍ റൈഡില്‍ ചുരുണ്ട്‌ കൂടി രണ്ടാമത്തെ ആക്രമത്തില്‍ നിന്നും വിദഗ്ദമായി രക്ഷപ്പെട്ടു. ഏതായാലും കറക്കം കഴിഞ്ഞ്‌ ആകാശ നൗകയുടെ കറക്കം നിലച്ചപ്പോളെക്കും നമ്മുടെ സുഹൃത്തിന്റെ കറക്കം പൂര്‍ണ്ണമായി അവസാനിച്ചിരുന്നു. പിന്നെ സുഹൃത്തിനെ എല്ലാവരും കൂടി പൊക്കിയെടുത്ത്‌, ആല്‍ത്തറയുടെ ചുവട്ടില്‍ കിടത്തി. യുവ മിഥുനങ്ങളുടെ മൂഡും നല്ല വസ്ത്രവും, കളഞ്ഞതിന്റെ ദേഷ്യത്തില്‍ ഇന്ന് രണ്ടിലൊന്ന് അറിഞ്ഞേ പോകൂവെന്ന മട്ടില്‍, സല്‍മന്‍ ഖാനെ പോലെ കെട്ടിയവന്‍ മസ്സിലും പെരുപ്പിച്ചു വന്നു. വാളു വെച്ചവന്റെ കാവടി പോലെയുള്ള കിടപ്പും, ഞങ്ങളുടെ നില്‍പ്പും എല്ലാം കൂടി കണ്ടപ്പോള്‍ ഇനി അവിടെ നിന്ന് പ്രശ്നം ഉണ്ടാക്കി, മഹസ്സര്‍ തയ്യാറാക്കാന്‍ പോലീസ്‌ വരുമ്പോള്‍ വെറുതെ എന്തിനാ സാക്ഷികളാകുന്നതെന്ന് വെച്ച്‌ യുവമിഥുനങ്ങള്‍, ♪♪സന്തോഷമായി തന്നത്‌ സ്വീകരിച്ച്‌ ഞങ്ങളിതാ പോകുന്നുവെന്ന ♪♪കരോള്‍ ഗാനം മനസ്സില്‍ പാടി സ്ഥലം കാലിയാക്കിയപ്പോഴാണു ഞങ്ങള്‍ക്ക്‌ ആശ്വാസം ആയത്‌.  ചുറ്റുപാടുകള്‍ നോക്കി, സൂപ്പര്‍വൈസര്‍ ഒരു ചെറിയ ബിജോയിസു കൂടി സുഹൃത്തിനു കൊടുത്തു. ബോധം ഉള്ള എന്നെ പിടിച്ച്‌ സുഹൃത്തിനു കാവലിരുത്തിയിട്ട്‌ ബാക്കിയുള്ളവര്‍ മറിയാന്‍ പിന്നെയും പോയി. അല്‍പം കഴിഞ്ഞപ്പോള്‍, സുഹൃത്ത്‌ എന്നെ ചൊറിഞ്ഞിട്ട്‌ അടുത്ത എലിമിനേഷന്‍ റൗണ്ട്‌ വരുന്നുവെന്ന് ആംഗ്യം കാട്ടി. ഉടനെ തന്നെ ഞാന്‍ ഒരു കൂട്‌ സജ്ജമാക്കിയതും, അവന്റെ എലിമിനേഷനും ഒപ്പമായിരുന്നു. അവന്‍ ഇട്ടിരുന്ന റ്റീ ഷര്‍ട്ടില്‍ എല്ലാം വാളിന്റെ അംശമുള്ളതു കൊണ്ട്‌ പടച്ചട്ട ഊരി മാറ്റാന്‍ എന്നോട്‌ കല്‍പ്പിച്ചു. അങ്ങനെ ഞാന്‍ പടച്ചട്ടയും ഊരി ആ കൂടില്‍ തന്നെ നിക്ഷേപിച്ചു. &lt;br /&gt;&lt;br /&gt;അവന്റെ ബാഗില്‍ നിന്നും ഒരു പുതിയ പടച്ചട്ട ധരിപ്പിച്ചു കഴിഞ്ഞപ്പോഴെക്കും അവന്‍ ഫ്ലാറ്റായി. ഡെഡ്‌ ബോഡിക്ക്‌ കാവല്‍ നില്‍ക്കുന്ന പോലീസുകാരനെ പോലെ ഞാന്‍ അവിടെയിരുന്ന് കാര്യങ്ങള്‍ വീക്ഷിച്ചു.. സമയം പോകാനായി അവന്റെ "വാള്‍ ബാഗ്‌" അലപം ഡീസന്റായി പൊതിഞ്ഞ്‌, മറ്റൊരു കവറിലാക്കി ഒരു ബെഞ്ചില്‍ കൊണ്ട്‌ വെച്ചു. പിന്നീട്‌ ഡെഡ്‌ ബോഡിക്കരികില്‍ ഒന്നുമറിയാത്തവനെ പോലെ വന്നിരുന്നു. ഏതായാലും അധിക സമയം കാത്തിരിക്കേണ്ടി വന്നില്ല.  ഒരു ജന്റില്‍മാന്‍, തെക്കും പക്കും നോക്കി ആ ‘വാള്‍ ബാഗ്‌’ കൈകളിലേന്തി റ്റിപ്പു സുല്‍ത്താനെ പോലെ പോകുന്നത്‌ കണ്ടപ്പോള്‍; സത്യം,  ദേ!!  ഇപ്പോഴും എനിക്ക്‌ രോമാഞ്ചം ഉണ്ടായി.. പിന്നെ അപ്പോഴത്തെ കാര്യം പറയണോ???&lt;br /&gt;&lt;br /&gt;ഉദ്ദേശം ഒരു രണ്ട്‌ മണിയോടെ ഡെഡ്‌ ബോഡി കണ്ണു തുറന്നു. പിന്നെ ഉച്ച ഭക്ഷണവും ഒക്കെ കഴിഞ്ഞപ്പോഴെക്കും, ഏതോ ഒരു തമിഴ്‌ സിനിമയുടെ ഷൂട്ടിംങ്ങ്‌ യൂണിറ്റ്‌ വന്നു. പിന്നെ എല്ലാവരും അങ്ങോട്ട്‌ പോയി. പാട്ട്‌ സീനായത്‌ കൊണ്ട്‌ നായിക നഗ്‌മ, വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോഴെക്കും, അവിടെ കൂടി നിന്ന ആള്‍ക്കാരുടെ വായില്‍ വെള്ളച്ചാട്ടത്തിനുള്ള വെള്ളമുണ്ടായി. നഗ്മയുടെ കുളി കണ്ടപ്പോള്‍ ആര്‍ക്കും വെല്ലൂര്‍ക്ക്‌ തിരിച്ചു പോകാനെ താത്‌പര്യമില്ല. പിന്നെ ഒരു വിധം എല്ലാരെയും പിടിച്ച്‌ വണ്ടിയില്‍ കയറ്റി.&lt;br /&gt;&lt;br /&gt;ഹൈവേ വിട്ട്‌ വണ്ടി നീങ്ങിയപ്പോള്‍ നമ്മുടെ ബസ്സിന്റെ വെളിച്ചം മാത്രമായി റോഡില്‍. വിജനമായ റോഡ്‌. ‘ദളപതി’ സിനിമ വണ്ടിയില്‍ ഇട്ടിരിക്കുന്ന കാരണം വണ്ടിക്കകത്ത്‌ വെട്ടമുണ്ട്‌. അപ്പോള്‍ ഏതോ ഒരു പെണ്‍ക്കിടാവിനു ഒരു മൂത്ര ശങ്ക. അവള്‍ നമ്മുടെ സൂപ്പര്‍വൈസറുടെ പൊണ്ടാട്ടിയോട്‌ പറഞ്ഞപ്പോള്‍, ബാക്കി പെണ്മണികള്‍ക്കും അതേ ശങ്ക. ഡ്രൈവറാട്‌ കാര്യം പറഞ്ഞു. അല്‍പം മറവുള്ള ഒരു സ്ഥലം വന്നപ്പോള്‍, പാര്‍ക്ക്‌ ലൈറ്റ്‌ മാത്രം ഇട്ട്‌ ബസ്സ്‌ നിര്‍ത്തി. പകല്‍ വെട്ടത്ത്‌ കാണാന്‍ പറ്റാത്ത ഇവറ്റകള്‍ കുറ്റാകുറ്റിരുട്ടത്ത്‌ മറഞ്ഞപ്പോള്‍..... ഈശ്വരാ ഇവിടെ എങ്ങും ഒറ്റ മിന്നാമിനുങ്ങ്‌ കൂടി ഇല്ലേ എന്ന് മനസ്സാ പ്രാര്‍ത്ഥിച്ചതും... ദാ വരുന്നു ഒരു ലോറി... [തമിഴ്‌നാട്ടില്‍ ചെന്ന് ലോറി എന്ന് പറഞ്ഞാല്‍  അത്‌ പാണ്ടി ലോറിയാണെന്ന് എടുത്ത്‌ പറയേണ്ടാല്ലോ..] മിന്നാമിനുങ്ങിന്റെ വെട്ടം ആഗ്രഹിച്ച ഞങ്ങള്‍ക്ക്‌, ബ്രൈറ്റ്‌ ലൈറ്റിന്റെ പരസ്യം പോലെ വെട്ടം. പരിസരത്തെ അപകടം മനസ്സിലാക്കിയ ബസ്സ്‌ ഡ്രൈവര്‍, ലോറിക്കാരനെ ഹസാര്‍ഡ്‌ ലൈറ്റ്‌ മിന്നിച്ച്‌ കാണിച്ചതും എന്തോ അപകടം പറ്റിയതായിരിക്കുമെന്ന് തോന്നിയ നമ്മുടെ ലോറിക്കാരന്‍ ഫുള്‍ ലൈറ്റും ഇട്ട്‌, വണ്ടി അവിടെ ചവിട്ടി നിര്‍ത്തി ഒറ്റ ചോദ്യം... "അയ്യാ..എന്ന അയ്യാ.."&lt;br /&gt;&lt;br /&gt;അയ്യോ!! ലൈറ്റ്‌ വന്നതേ, വണ്ടിയില്‍ ഉള്ള സകല കണ്ണുകളും വെളിയിലേക്ക്‌ തന്നെയായിരുന്നുവെന്ന സത്യം ഞാന്‍ പറയാന്‍ മറന്നു. ലോറി നിര്‍ത്തിയതും പിന്നെ ഞങ്ങള്‍ കണ്ടത്‌..ചാക്കില്‍ കയറി ഓട്ടമാണോ, ഒറ്റ കാലില്‍ ഉള്ള ചാട്ടമാണോ...തവള ചാട്ടമാണോ എന്ന് ഒന്നും ഒരു ഐഡിയായും ഇല്ല... ഏതായാലും അന്‍ഞ്ചു ബോബി ജോര്‍ജ്ജ്‌ ഒന്നും ഒന്നുമല്ല എന്ന മട്ടിലായിരുന്നു ഓരോരുത്തരുടെ പ്രകടനങ്ങള്‍.. &lt;br /&gt;&lt;br /&gt;കലാപരിപാടികള്‍ അവതരിപ്പിച്ച്‌ ഞങ്ങളെ രസിപ്പിച്ചവരുടെ ചാട്ടങ്ങളൂം പരാക്രമങ്ങളും വണ്ടിയില്‍ റീപ്ലേ ചെയ്ത്‌,  ചിരിച്ച്‌ മറിഞ്ഞത്‌ കൊണ്ട്‌ ഞങ്ങള്‍ വെല്ലൂരു തിരിച്ച്‌ വന്നത്‌ അറിഞ്ഞതേയില്ല. വെല്ലൂരു ബസ്സിറങ്ങിയപ്പോള്‍ പെണ്‍ക്കിടാങ്ങള്‍ ഒട്ടും  ശ്രുതി തെറ്റാതെ, "പെങ്ങന്മാരുടെ ഈ കഥ ഒരിക്കലും പുറത്ത്‌ വിടരുതേ"യെന്ന് ഒരേ സ്വരത്തില്‍ പറഞ്ഞ്‌ സത്യം ചെയ്യിപ്പിച്ചത്‌ കൊണ്ട്‌ ഈ കഥ ഇതു വരെ പുറലോകം അറിഞ്ഞതേയില്ല. &lt;br /&gt;&lt;br /&gt;പിന്നീട്‌ ഇത്‌ മാലോകരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ദീപാവലി, പൊങ്കല്‍, ഹോളി ഇത്യാദി ആഘോഷങ്ങളില്‍ കുശാലായി ആഹാരം തിന്നത്‌ ആ ഒറ്റ പാണ്ടി ലോറിക്കാരന്‍ ചെയ്ത്‌ പുണ്യമായിരുന്നു. അണ്ണെ വാഴ്‌ക.. നിന്നാള്‍ വാഴ്‌ക&lt;br /&gt;_______________________________________________________________&lt;br /&gt;പരസ്യം:- 2009ല്‍ പഴമ്പുരാണംസില്‍ വന്ന അനു ശങ്കര്‍ എന്ന എന്റെ പ്രിയ സുഹൃത്തിന്റെ കോവളം ന്യൂ ഇയര്‍:- &lt;a href="http://pazhamburanams.blogspot.com/2009/01/blog-post.html"&gt;ന്യൂ ഇയര്‍ പുരാണംസ്‌. &lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-4771267700281705290?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/4771267700281705290/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=4771267700281705290' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/4771267700281705290'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/4771267700281705290'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2010/01/blog-post.html' title='വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്‌]'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-6869453698289138342</id><published>2009-11-30T19:42:00.000+04:00</published><updated>2009-11-30T19:51:15.348+04:00</updated><title type='text'>സമയമാം രഥത്തില്‍ ഞാന്‍…..</title><content type='html'>1990ലാണു സംഭവം. ആ വര്‍ഷം പതിവിനു വിപരീതമായി കുറെ ചെറുസെറ്റുകള്‍ / പള്ളിക്കാര്‍ കരോളുമായി വന്നു. പത്ത്‌ രൂപയായിരുന്നു അമ്മ കരോളുകാര്‍ക്ക്‌ വെച്ചിരുന്ന ബഡ്‌ജറ്റ്‌. പക്ഷെ കരോളുകാരുടെ എണ്ണം കൂടിയപ്പോള്‍ അമ്മ ബഡ്‌ജറ്റ്‌ പത്തില്‍ നിന്ന് അഞ്ചാക്കി കുറച്ചു. ഏതായാലും ഒരു കൂട്ടര്‍ ഞങ്ങളുടെ കൊച്ചു പൊടിയാടിയില്‍, റ്റെമ്പോ വാനില്‍ അടി പൊളിയായി പുല്‍ക്കൂട്‌ ഒക്കെ വെച്ചൊരുക്കി, അതില്‍ ഒരു കന്യാമറിയമിനെയും,യോസേപ്പ്‌ പിതാവിനെയും, കുഞ്ഞിനെയും, നാല്‍ക്കാലികളെയെല്ലാം വെച്ച്‌ ഗംഭീര പാട്ടുമായി വീട്ടില്‍ യേശു കുഞ്ഞിന്റെ ജനനം അറിയിക്കാന്‍ കടന്നു വന്നു. പൊടിയാടിക്കാരായ ഞങ്ങള്‍ക്ക്‌ ഇത്‌ ഒരു വിസ്‌മയ കാഴ്ച്ച തന്നെയായിരുന്നു. പാട്ടും, കൂത്തും ഒക്കെയവസാനിച്ചപ്പോള്‍ കക്ഷത്തില്‍ രസീതും, ബാഗുമൊക്കെയായി വീട്ടിലേക്ക്‌ കയറി വന്നപ്പോള്‍,  അമ്മ ആ വലിയ അഞ്ചിന്റെ നോട്ട്‌ നീട്ടിയപ്പോള്‍ ഞെട്ടിയത്‌ അയാള്‍ മാത്രമല്ല ഞങ്ങളും ഞെട്ടി..... ഞെട്ടലോടെ അയാള്‍ ചോദിച്ചു, അഞ്ചോ.... ചേച്ചിീീീ....റ്റെമ്പോ, പാട്ട്‌, ആള്‍ക്കാര്‍, അറേഞ്ച്‌മെന്റ്സ്‌ എല്ലാത്തിനും ഒരുപാടായി. ചേച്ചീീീീ, അന്‍പത്‌ എഴുതട്ടെ. ചേട്ടന്റെ ഒപ്പം ഞങ്ങളും കൂടി. പക്ഷെ അമ്മ തന്റെ നിലപാടില്‍ ഉറച്ചു നിന്നൂവെന്ന് മാത്രമല്ല, അന്‍പതോ നൂറോ എഴുതിക്കോ...ഈ വീട്ടില്‍ നിന്ന് ഇത്രേമെ കിട്ടുകയുള്ളൂ.പിന്നെ റ്റെമ്പോയേല്‍ ഇതെല്ലാം വെച്ച്‌ കെട്ടി വരാന്‍ ഞങ്ങള്‍ ആരും പറഞ്ഞില്ലല്ലോ.  വാക്കു തര്‍ക്കത്തിനൊന്നും നില്‍ക്കാതെ, ആ അഞ്ചിന്റെ രൂപാ മേടിക്കാതെ ആ ചേട്ടന്‍ എന്തൊക്കെയോ പിറു പിറുത്ത്‌ വീട്ടില്‍ നിന്നിറങ്ങി വേഗം റ്റെമ്പോയില്‍ കയറി പോയി. അമ്മയുടെ ഈ കടുംപിടുത്തം ഞങ്ങള്‍ക്ക്‌ തീരെ പിടിച്ചില്ല. ശേ!!! നാണക്കേട്‌, അവര്‍ എന്ത്‌ വിചാരിച്ച്‌ കാണുമെന്ന് ചോദ്യത്തിനു അമ്മയുടെ തുറുപ്പിച്ച ഒരു നോട്ടം തന്നെ ധാരാളമായ കാരണം ഞാന്‍ പിന്നീട്‌ വായ അടച്ച മിണ്ടാതെയിരുന്നു.&lt;br /&gt;&lt;br /&gt;പാതി രാത്രി കഴിഞ്ഞപ്പോള്‍..... ഏതോ ഒരു അടാപിടി ക്ലബിന്റെ ബോര്‍ഡും ഒക്കെ തല്ലി കൂട്ടി ഞങ്ങളുടെ അവിടുത്തെ ചെറു സെറ്റ്‌,  കാരോളുമായി വീട്ടില്‍ വന്നു. അവരുടെ ക്രിസ്തുമസ്സ്‌ ഫാദര്‍ നല്ല ഒന്നാന്തരം 'വീശുകാരനായ' ബാബുക്കുട്ടി. ബാബുക്കുട്ടി താനാണു ക്രിസ്തുമസ്സ്‌ ഫാദറെന്ന് മുഖം മൂടി ഊരിക്കാട്ടി ഞങ്ങളെ അറിയിച്ചു. ബാബുക്കുട്ടിയല്ല സാക്ഷാല്‍ ജോസപ്പ്‌ പിതാവ്‌ ആണെന്ന് പറഞ്ഞാലും അമ്മ തന്റെ അഞ്ച്‌ രൂപാ തന്നെ കൊടുത്ത്‌ അവരെയും ഞെട്ടിച്ചു. അഞ്ച്‌ രൂപാ കണ്ട്‌, അമ്മാമ്മോ...അഞ്ചോ എന്ന് കോറസായി അവര്‍ ചോദിച്ചിട്ടും അമ്മ അഞ്ചും കൊടുത്ത്‌ കയറി പോന്നു. ഹും കുടിച്ച്‌ കൂത്താടാന്‍ ഓരോന്ന് ഇറങ്ങി കൊള്ളും. ഹോ ക്രിസ്തുമസ്സ്‌...ഇവന്‍ ഒക്കെ തണുപ്പത്ത്‌ പാട്ടും പാടി നടന്നില്ലായെങ്കില്‍ യേശു ജനിക്കുമോ? അമ്മ പിറുപിറുത്തു. &lt;br /&gt;&lt;br /&gt;പിറ്റേന്ന് രാവിലെയാണു ഞങ്ങള്‍ രസകരമായ സംഭവങ്ങള്‍ കേട്ടത്‌. &lt;br /&gt;&lt;br /&gt;വീട്ടില്‍ നിന്ന് ഇറങ്ങി ഇവര്‍ പല വീടുകളിലും കയറിയിറങ്ങി അവസാനം വാറ്റുകാരി ഓമനയുടെ വീട്ടിലും എത്തി. ഓമനയാണെങ്കില്‍  ക്രിസ്തുവിന്റെ ജനന വിവരം അറിഞ്ഞ സന്തോഷത്തില്‍ ഫ്രഷ്‌ വാറ്റിന്റെ ക്വാളിറ്റി ടെസ്റ്റിന്റെ, ഗിനിപിഗ്‌ ആക്കാന്‍ ഇരയെ വീടിന്റെ ഇറയത്ത്‌ കിട്ടിയ സന്തോഷത്തില്‍ പുഷ്‌ പുള്ളും, വടക്ക്‌ നോക്കിയും എടുത്ത്‌ വീശി.  ഫാദര്‍ ബാബുക്കുട്ടിക്ക്‌ ഇവ രണ്ടും കൂടി കയറി കോര്‍ത്തപ്പോള്‍ രായമാണിക്യത്തിലെ മമ്മൂക്കയെ പോലെ അയകൊയ ആയി. കരോളുകാരെയും നയിച്ച്‌  രായമാണിക്യം പോകുമ്പോള്‍, ദേ!!! ഗോമതിയുടെ ഒക്കെ വീട്ടിലെ കുളിമുറിയില്‍ വെട്ടം. &lt;br /&gt;&lt;br /&gt;ബോധം ഉള്ളപ്പോഴും, ഇല്ലാത്തപ്പോഴും കുളിമുറിയും, കിടപ്പ്‌ മുറികളും വീക്ക്‌ പോയിന്റായ ഫാദര്‍ ബാബുക്കുട്ടി കരോളുകാരോടെ ഇടയില്‍ നിന്നും അതിവിദഗ്ദമായി മുങ്ങി,  ഗോമതിയുടെ കുളിമുറി ലക്ഷ്യമാക്കി പൊങ്ങി. വെന്റിലേഷനില്‍ എത്തി പിടിച്ചതും ഗോമതിയുടെ വീട്ടിലെ പട്ടി, യേശു ജനിച്ച സന്തോഷ വിവരം അറിയിക്കാനാണു ഫാദര്‍ ഇത്രയും കഷ്ടപ്പെടുന്നതെന്ന് മനസ്സിലാകാതെ ഫാദറിന്റെ കാലില്‍ കടിച്ചു. ഫാദര്‍ കാലു കുടഞ്ഞതും, ഫാദറിന്റെ പാന്റ്‌ പട്ടിയുടെ വായിലായി. വരയന്‍ നിക്കറും, ചുമന്ന ഉടുപ്പും, തൊപ്പിയും ഒക്കെ വെച്ച്‌ പട്ടിയുടെ വായില്‍ നിന്ന് രക്ഷപ്പെടാന്‍ ആ വെന്റിലേഷനില്‍ പിടിമുറുക്കിയപ്പോള്‍ കുളിമുറിയിലുണ്ടായിരുന്ന സ്ത്രീ രത്നം ഫാദറിനെ കണ്ട്‌ ശബ്ദം ഉണ്ടാക്കി. ഇതല്ല, ഇതിനേക്കാളും വലിയ ചൈന വന്മതില്‍ താന്‍ ചാടി കടക്കുമെന്ന ഭാവത്തില്‍ ചാടിയ ഫാദര്‍, നേരെ പട്ടിയുടെ വായിലേക്കാണു വീണത്‌.  ഭാഗ്യത്തിനു പാന്റ്‌, പട്ടി നേരത്തെ ഊരിയെടുത്തതിനാല്‍ ഫാദര്‍ കെയര്‍ ഫ്രീയായി ഓടി. ശത്രു കീഴടങ്ങിയാല്‍ ഉപദ്രവിക്കരുതെന്ന സാമാന്യ മര്യാദയറിയാത്ത ആ നായിന്റെ മോന്‍, നമ്മുടെ ഫാദറിനെ പിന്നെയും ഓടിച്ചു. ഏതായാലും ഓട്ടത്തിനിടയില്‍, പഞ്ചായത്ത്‌ പൈപ്പില്‍ കാലു തട്ടി നമ്മുടെ രായമാണിക്യം ധിം തരികിട ധോം!!! പഞ്ചായത്ത്‌ പൈപ്പ്‌ കണ്ടപ്പോള്‍, ശത്രുവിനെ മറന്ന്, പട്ടി,  ഓട്ടോമാറ്റിക്കായി കാലു പൊക്കി ഒന്ന് നന്നായി ‘റിലാക്സ്‌’  ചെയ്തു...&lt;br /&gt;&lt;br /&gt;ഈ സംഭവങ്ങള്‍ അറിയാതെ കരോളുകാര്‍ അടുത്ത വീട്ടില്‍ ചെന്ന് പാട്ട്‌ പാടി. അപ്പോളാണു കൂട്ടത്തില്‍ ബോധമുള്ള ഒരുത്തനു 'ഫാദര്‍ ഇല്ലായെന്ന്' മനസ്സിലായത്‌. അവര്‍ പിന്നീട്‌ കൈയില്ലുള്ള പെട്രോള്‍ മാക്സും ഒക്കെ പിടിച്ച്‌ ഫാദറിനെ അന്വേഷിച്ച്‌ നടന്നു. ഏതായാലും അധികം അന്വേഷിക്കേണ്ടി വന്നില്ല. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന വേദവാക്യം പോലെ  പൈപ്പിന്‍ ചുവട്ടില്‍ കുപ്പായം മാത്രമിട്ട്‌ ഷക്കീലെയെക്കാട്ടിലും ഡീസെന്റായി  കിടക്കുന്ന ഫാദറിനെയും പൊക്കി അവര്‍ യാത്രയായി&lt;br /&gt;&lt;br /&gt;പിന്നെ അവിടുന്നുള്ള യാത്ര രായമാണിക്യത്തിനെ സംബന്ധിച്ചിടത്തോളം രാജകീയമായിരുന്നു. കൈ കാലുകളില്‍ തൂക്കിയെടുത്ത്‌ ആട്ടി ആട്ടി ഷാപ്പ്‌ മേറ്റ്‌സ്‌ ഹാന്‍ഡില്‍ 'വിത്ത്‌' കെയറായി ഫാദറിനെ ♪♪സമയമാം രഥത്തില്‍ ഞാന്‍;  സ്വര്‍ഗ്ഗയാത്ര ചെയുന്നൂ ♪♪ വെന്ന അത്യപൂര്‍വ്വമായ കരോള്‍ ഗാനം പാടി വീട്ടില്‍ എത്തിച്ചപ്പോള്‍ അവിടെയുണ്ടായ സംഭവ വികാസങ്ങള്‍ ഇനി ഞാനായി എടുത്ത്‌ പറയണോ????.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-6869453698289138342?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/6869453698289138342/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=6869453698289138342' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/6869453698289138342'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/6869453698289138342'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2009/11/blog-post.html' title='സമയമാം രഥത്തില്‍ ഞാന്‍…..'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-3312126525751779593</id><published>2009-10-31T18:30:00.000+04:00</published><updated>2009-10-31T18:32:59.997+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>ഇമ്മിണി ബലിയ ഒരു "A" സിനിമ.</title><content type='html'>മനോരമ ന്യൂസില്‍ ഒരു പരസ്യം ഉണ്ട്‌:- ദേ!!! സിനിമാ വണ്ടി വരുന്നേ..... എന്ന് തുടങ്ങുന്ന പരസ്യം ശരിക്കും എന്നെ എന്റെ കുഞ്ഞും നാളിലേക്ക്‌ കൊണ്ട്‌ പോയി. പണ്ട്‌ സിനിമാ വണ്ടിയുടെ അനൗണ്‍സ്‌മെന്റും, അതിന്റെ പുറകെ ഓടുമ്പോള്‍ കിട്ടുന്ന നോട്ടീസും, അതിലെ കഥ സംഗ്രഹം വായിച്ച്‌ കിട്ടുന്ന സംതൃപ്തിയും ഒക്കെ അറിയാതെ ഓര്‍ത്ത്‌ പോയി. ഇതു പോലെ തന്നെ കാത്തിരിക്കുന്ന മറ്റൊരു ശബ്ദവും ഉണ്ടായിരുന്നു.. ഠിം, ണിം ഠിം, ണിം അടിച്ച്‌ നമ്മളെ ചക്ക പഴത്തിലെ ഈച്ചകളെ പോലെ അടുപ്പിച്ചിരുന്ന് ഐസ്‌ മിഠായി വില്‍പ്പനക്കാരന്‍. &lt;br /&gt;&lt;br /&gt;അന്ന് 5 പൈസക്ക്‌ കിട്ടിയിറുന്ന പോത്തണ്ടി [ചക്കര] മിഠായിയും, പച്ച പേപ്പറില്‍ പൊതിഞ്ഞ്‌ കിട്ടിയിരുന്ന ന്യൂട്രിന്‍ മിഠായിയും, ഗ്യാസ്‌ മിഠായിയ്ക്കും, നെയ്യ്‌ ബൂസ്റ്റിനും ഒക്കെ എന്തായിരുന്നു രുചി...&lt;br /&gt;&lt;br /&gt;എന്റെ കുഞ്ഞും നാളില്‍ സിനിമാ കാണണമെങ്കില്‍...അതൊരു ചടങ്ങായിരുന്നു. തോമസ്‌ ഐസക്ക്‌,  കേന്ദ്രത്തോട്‌ കടം വാങ്ങുന്നത്‌ ഇതിലും എളുപ്പമാണെന്നാണു എനിക്ക്‌ തോന്നുന്നത്‌. മലയാള സിനിമയില്‍ വൃത്തിക്കേടുകള്‍ ഉള്ളതിനാല്‍ അപ്പ ഞങ്ങളെ ഇംഗ്ലീഷ്‌ സിനിമകള്‍ക്കെ കൊണ്ട്‌ പോവുകയുള്ളു. ഹൊ!!! മലയാള സിനിമയെ കാട്ടിലും വള്‍ഗര്‍ അല്ലെ, ഇംഗ്ലീഷ്‌ സിനിമായെന്ന് നിങ്ങള്‍ ചിന്തിച്ചാല്‍, നിങ്ങളെയും കടത്തി വെട്ടുന്ന ബ്രയിന്‍ ഉള്ള അപ്പ, " ദി ആനിമല്‍ കിങ്ങ്ഡം", "ദി കിംഗ്‌ എലിഫന്റ്‌","ദ ജംഗിള്‍ ബുക്ക്‌" മുതലായ കാടും, മൃഗങ്ങളും ഇതിവൃത്തമായ സിനിമകള്‍ക്കാണു ഞങ്ങളെ കൊണ്ട്‌ പോകാറു. സൊമാലിയക്കാരന്റെ മുന്‍പില്‍ എക്സ്‌പെയറി ഡെയറ്റ്‌ കഴിഞ്ഞ ഫുഡും അമൃത്‌ എന്ന് പറഞ്ഞത്‌ മാതിരി, അപ്പയുടെ ഈ കാടന്‍ സ്നേഹവും സാഹശ്‌ചര്യ സമ്മര്‍ദ്ദം മൂലം ഞങ്ങളും അമൃതായി തന്നെ സ്വീകരിച്ചു. എന്നാലും സ്ക്കൂളില്‍ പോകുന്ന വഴിയില്‍ അവളുടെ രാവുകളിലെ സീമാ ചേച്ചി മുട്ടോളം ഇട്ടിരിക്കുന്ന ഷര്‍ട്ടിന്റെ ബട്ടണ്‍സ്‌ എണ്ണിയും, രതി നിര്‍വേദം, തകര, എന്റെ റ്റ്യൂഷന്‍ റ്റീച്ചര്‍ മുതലായ ഓസ്ക്കാര്‍ അവാര്‍ഡ്‌ സിനിമകളുടെ പോസ്റ്റര്‍ നോക്കിയും, നോക്കാതെയും ആശ്വസം അടക്കിയിരുന്ന  ഒരു കാലം. &lt;br /&gt;&lt;br /&gt;പിന്നെ മലയാള സിനിമാ കാണാന്‍ പറ്റുന്ന ഏക സമയം ഓണത്തിനാണു. പൊടിയാടി വായനശാലയുടെ ആഭിമുഖ്യത്തില്‍, പൊടിയാടി എല്‍.പി സ്ക്കൂളിലെ ഏതെങ്കിലും ക്ലാസ്സ്‌ മുറിയില്‍ വെച്ച്‌ കാഞ്ചന സീത, കണ്ടം വെച്ച കോട്ട്‌ മുതലായ ഹിറ്റ്‌ പടങ്ങള്‍, അന്നത്തെ വായനശാലയുടെ സെക്രട്ടറിയുടെയോ, പഞ്ചായത്ത്‌ പ്രസിഡന്റിന്റെയോ കീറിയതും, പറിഞ്ഞതുമായ ഒരു ഡബിള്‍ മുണ്ട്‌ വലിച്ച്‌ കെട്ടി കാണിക്കും. പല സിനിമകളും മുഴുവന്‍ കാണാന്‍ പറ്റില്ല. കാരണം സിനിമായിലെ നായകന്‍ അടി പൊളി രണ്ട്‌ ഡയലോഗസ്‌ പറയുമ്പോളോ, ഒരു ബലാല്‍സംഗത്തിനു തയ്യറെടുക്കുമ്പോഴും ഒക്കെ റീല്‍ പൊട്ടി പോകും. പിന്നെ ഒട്ടിച്ച്‌ കാണികുമ്പോള്‍ അടുത്തത്‌ കാണുന്നത്‌ THE END എന്നുമായിരിക്കും. എന്റെ ഈ ദുര്‍ഗതി ലോകത്ത്‌ ഒരു മകനും ഉണ്ടാകരുതേയെന്ന് സൈക്കിള്‍ ബ്രാന്‍ഡ്‌ 3 ഇന്‍ വണ്‍ അഗര്‍ബത്തികള്‍ കത്തിച്ച്‌ നെഞ്ചുരുകി പ്രാര്‍ത്ഥിച്ച്‌ നടന്നിരുന്ന ഒരു സമയം.. ഹോ!!! അണ്‍സഹിക്കബിള്‍ കാലഘട്ടം. &lt;br /&gt;&lt;br /&gt;തിരുവല്ലയില്‍ പണ്ട്‌ രണ്ടെ, രണ്ട്‌ സിനിമാ കൊട്ടകകളാണുള്ളത്‌. തിരുവല്ല ദീപാ തിയേറ്ററും, സി.വി.എം-ഒ/സി തിയേറ്ററും. [ഒ/സി- ഓല കൊട്ടകയുടെ ചുരുക്കെഴുത്ത്‌]. സി.വി.എം പേരു പോലെ തന്നെ “സീറ്റിനടിയില്‍ വലിയ മൂട്ടകളെ” മൊത്തമായും, ചില്ലറയായും വളര്‍ത്തുന്ന തിയേറ്റര്‍. ഈ തിയേറ്ററിലാണു ഇംഗ്ലീഷ്‌ സിനിമകള്‍ വരുന്നത്‌. ആയതിനാല്‍ ഇതായിരുന്നു ഞങ്ങളുടെ പഴയ വീഗാലാന്‍ഡ്‌. വീഗാ ലാന്‍ഡില്‍ വെള്ളത്തില്‍ നിന്ന് മൂത്രം ഒഴിക്കാനുള്ള സൗകര്യം പോലെ തന്നെ, സിനിമാ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ആ സീറ്റിന്റെ അടുത്ത മൂലയിലേക്ക്‌ മാത്രം മാറി നിന്ന് മൂത്രം ഒഴിക്കാന്‍ സൗകര്യമുള്ള “റ്റോയിലറ്റ്‌ അറ്റാച്ചഡ്‌ തീയേറ്റര്‍” കൂടിയായിരുന്നു ഇത്‌. &lt;br /&gt;&lt;br /&gt;വല്ലപ്പോഴുമാണു സിനിമയ്ക്ക്‌ പോകുന്നത്‌. അതിനാല്‍ സമയത്തിനു മുന്‍പേ ആ തീയറ്ററില്‍ പോയി, കപ്പലണ്ടിയും, പപ്പട ബോളിയും ഒക്കെ വാങ്ങി സിനിമയ്ക്ക്‌ കയറിയാല്‍ പിന്നെ തീരുന്നത്‌ വരെ കണ്ണ്‍ ചിമുക്കാതെ സ്ക്രീനില്‍ തന്നെ നോക്കിയിരുന്ന് ഒറ്റ സീനും മിസ്സാക്കതെയിരുന്ന് കാണും. ആ സമയത്ത്‌ സിനിമയ്ക്ക്‌ മുന്‍പെ ന്യൂസ്‌ റീല്‍ എന്നൊരു ഏര്‍പ്പാടും ഉണ്ടായിരുന്നു. 1946- മഹാത്മാഗാന്ധിയും, നെഹറുവും ബ്രിട്ടീഷുകാരെ ഓടിക്കാന്‍ വേണ്ടി നടത്തിയ സമര കഥകളിലെ മലയാളം ഡയലോഗസ്‌ വരെ കാണാതെ പഠിച്ച്‌ ആത്മ സംതൃപ്തി നേടിയിരുന്ന ആ കാലം.&lt;br /&gt;&lt;br /&gt;അങ്ങനെയുണ്ടായിരുന്ന ആ കാലത്താണു ഈ സംഭവം നടന്നത്‌. അന്ന് ഒരു ശനിയാഴ്ച്ചയായിരുന്നു. അന്ന് പതിവു പോലെ ഉച്ച ഭക്ഷണവും ഒക്കെ കഴിച്ച്‌, അപ്പ പത്രവും എടുത്ത്‌ ഉച്ചയുറക്കത്തിനായി പോയി. ഞാനും അപ്പയെ പതിയ അനുധാവനം ചെയ്തു. അപ്പ വായിച്ചു തള്ളുന്ന പത്രത്തിലെ സിനിമാ പരസ്യങ്ങളും ഒക്കെ നോക്കി വെള്ളമിറക്കുന്ന ആ സമയത്താണു എന്റെ മനസ്സിനെ പുളകം ചാര്‍ത്തുന്ന ആ സംഭവം എന്റെ കണ്ണില്‍പെട്ടത്‌.സൂപ്പര്‍ ലോട്ടോ അടിച്ച പാണ്ടിക്കാരനെ പോലെ ഞാന്‍ ആര്‍ത്തട്ടഹസിച്ചു.. അപ്പയോടു പറഞ്ഞു... അപ്പാ.. തിരുവല്ലാ ദീപാ തീയെറ്ററില്‍ അടി പൊളി ഇംഗ്ലീഷ്‌ സിനിമ. അപ്പ കൊണ്ടു പോകാമോ? [ഞങ്ങള്‍ ആ സമയം വരെയും ദീപാ തീയെറ്ററില്‍ പോയി സിനിമാ കണ്ടിട്ടില്ല. ദീപാ തിയേറ്റര്‍ ബാല്‍ക്കണിയൊക്കെയുള്ള സിനിമാ തിയേറ്ററുമാണു.] എന്തു സിനിമയാടാ വന്നിരിക്കുന്നത്‌? അപ്പ, പ്ലീസ്‌ അപ്പാ.. അപ്പ കൊണ്ട്‌ പോകുമോ?? പ്ലീസ്‌ അമ്മാ.. ദേ ദീപാ തിയേറ്ററില്‍ ഇംഗ്ലിഷ്‌ സിനിമാ... ചേച്ചി ഇങ്ങോട്ട്‌ വായോ... ഞാന്‍ അലറി കൂവി. &lt;br /&gt;&lt;br /&gt;എന്റെ കൂട്ട നിലവിളി കേട്ട്‌ അമ്മ അടുക്കളയില്‍ നിന്നും, ചേച്ചി അടുത്ത മുറിയില്‍ നിന്നും രംഗ പ്രവേശനം നടത്തിയപ്പോള്‍ തപ്പി തടഞ്ഞ്‌ ഞാന്‍ ആ സിനിമയുടെ പേരു വായിച്ചു... P R E G N A N C Y &amp; Child Birth... സിനിമായുടെ പേരു വായിച്ച്‌ ഞാന്‍ തല ഉയര്‍ത്തിയപ്പോഴെയ്ക്കും, കണ്ണീര്‍ വാതകം പ്രയോഗിച്ച്‌ ജനക്കൂട്ടത്തെ ഓടിച്ച്‌ വിട്ട പോലീസ്‌ കണക്കെ ഞാനും ആ പത്രവും മാത്രം അവിടെ. പിന്നെ എനിക്കും അധികം നേരം പിടിച്ചു നില്‍ക്കാനായില്ല. ആര്യഭട്ട വിക്ഷേപിച്ച ശേഷം അത്‌ എപ്പോള്‍ ആരുടെ മണ്ടയില്‍ വീഴുമെന്നറിയാതെയിരുന്ന ശാസ്ത്രജ്ഞന്മാര്‍ ഓടുന്ന കണക്കെ തന്നെ ഞാനും ഓടി. ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യവുമായി....&lt;br /&gt;&lt;br /&gt;തിങ്കളാഴ്ച്ച സ്ക്കൂളില്‍ പോകാനായി റോഡില്‍ ചെന്നപ്പോള്‍ കണ്ണപ്പന്‍ ചേട്ടന്റെ ചായക്കടയുടെ മുന്‍പില്‍,  ദാ താന്‍ കടുക്കട്ടിയായി വായിച്ച്‌ എല്ലാവരെയും ഓടിച്ച ഇംഗ്ലീഷ്‌ സിനിമയുടെ പോസ്റ്റര്‍. അത്‌ കണ്ടപ്പോള്‍ തന്നെ ആ പോസ്റ്ററിലെ പെണ്ണിനെ പോലെ എനിക്കും അങ്ങ്‌ 'വയറു നിറഞ്ഞു'. ചേച്ചി ആ പോസ്റ്റര്‍ കണ്ടോയെന്ന് ഏറു കണ്ണിട്ട്‌ നോക്കിയപ്പോള്‍, ചേച്ചി പറഞ്ഞു..ഇതാണു നിനക്ക്‌ കാണാന്‍ പറ്റിയ ഇംഗ്ലീഷ്‌ സിനിമ..അറിയാന്‍ വയ്യാത്ത പൊട്ടത്തരങ്ങള്‍ എല്ലാരുടെയും മുന്‍പില്‍ വെച്ച്‌ വിളമ്പരുത്‌... ഏതായാലും ആ പോസ്റ്റര്‍ മാറുന്നത്‌ വരെ ഞാന്‍ ഡിസെന്റായിരുന്നു.&lt;br /&gt;&lt;br /&gt;കോളെജില്‍ കയറിയ ശേഷം സിനിമയ്ക്ക്‌ കൊണ്ട്‌ പോകാമോയെന്ന് ഞാന്‍ ആരോടും ചോദിച്ചിട്ടില്ല..വീട്ടില്‍ ആരുമറിയാതെ ക്ലാസ്സുകള്‍ കട്ട്‌ ചെയ്ത്‌ സിനിമകള്‍ നമ്മള്‍ കണ്ട്‌ ആസ്വദിച്ചു.  അപ്പ പണ്ട്‌ കാണിച്ച മാതിരി ഒറ്റ ഇംഗ്ലീഷ്‌ പടം ഞാന്‍ പിന്നെ കണ്ടിട്ടുമില്ല. ജുറാസിക്ക്‌ ഉദ്യാനവും [Jurrasic Park] , ചേരി പട്ടി കോടീശ്വരനും [Slum Dog Millionaire] ഒക്കെ എന്റെ പട്ടിക്ക്‌ പോലും കാണേണ്ട...അല്ല പിന്നെ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-3312126525751779593?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/3312126525751779593/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=3312126525751779593' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/3312126525751779593'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/3312126525751779593'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2009/10/blog-post_31.html' title='ഇമ്മിണി ബലിയ ഒരു &quot;A&quot; സിനിമ.'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-2362182612309687858</id><published>2009-10-06T16:33:00.003+04:00</published><updated>2009-10-08T12:13:31.617+04:00</updated><category scheme='http://www.blogger.com/atom/ns#' term='പുതു പുരാണംസ്‌.'/><title type='text'>കര്‍ഷക ശ്രീ ബ്ലോഗര്‍..</title><content type='html'>പഴമ്പുരാണംസ്‌ താത്ക്കാലികമായി നിര്‍ത്താനുള്ള എന്റെ തീരുമാനം കുടുംബത്തിനെ ഏറെ സന്തോഷിപ്പിച്ചുവെങ്കിലും, ആ സന്തോഷം അധികം നീണ്ടു നിന്നില്ല. കുടുംബത്തിന്റെ  കൂടെ സമയം ചെലവിടാന്‍ ഞാന്‍ തീരുമാനിച്ചുവെന്ന വിവരം എങ്ങനെയോ മിനിസ്റ്ററിയും അറിഞ്ഞുവെന്ന് തോന്നി.  ഉടനെ തന്നെ, 4 മാസത്തേക്ക്‌ ബുറൈമിയെന്ന സ്ഥലത്തേക്ക്‌ എന്നെ മാറ്റി. വീട്ടില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ജോലി സ്ഥലം... അലൈന്റെ ബോര്‍ഡര്‍... ഇപ്പോള്‍ താമസിക്കുന്ന ഇബ്രി എന്ന സ്ഥലത്തേക്കാള്‍ ഇമ്പിറിക്കോളം നല്ല ഒരു സ്ഥലം. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടിലേക്ക്‌... ഈ സാഹശ്ചര്യം മുതലാക്കി, എന്റെ ഭാര്യയും, മക്കള്‍സും വലിയ അവധിക്ക്‌ നാട്ടിലേക്ക്‌ കുതിച്ചു. &lt;br /&gt;&lt;br /&gt;പറയാന്‍ വന്നത്‌ ഇതൊന്നുമല്ല. പഴമ്പുരാണംസ്‌ നിര്‍ത്താനുള്ള പോസ്റ്റ്‌ വായിച്ച്‌, ദുബായിലെ ഒരു പ്രശസ്ത ബ്ലോഗര്‍ എന്നെ ഫോണില്‍ വിളിച്ചു കാര്യങ്ങളുടെ നിജസ്ഥിതി വിലയിരുത്തി. അല്‍പം കഴിഞ്ഞപ്പോള്‍ ബ്ലോഗറുടെ ഭാര്യ, എന്റെ ഭാര്യയെ വിളിച്ച്‌ സംസാരിച്ചു. ശ്ശോ!!! സെനു എടുത്ത പോലെ ഒരു തീരുമാനം ഇവിടെ കൂടെ എടുത്തിരുന്നെങ്കില്‍?? എന്റെ ബെറ്റീ... ജോലി കഴിഞ്ഞ്‌ വന്നാലുടന്‍ കമ്പ്യൂട്ടര്‍... പിന്നെ ബ്ലോഗെഴുത്ത്‌.. കമന്റിടീല്‍... അതു കഴിഞ്ഞ്‌ ഉടനെ ഓര്‍ക്കുട്ടില്‍.. പിന്നെ ഫേസ്‌ ബുക്കില്‍... അതു കഴിഞ്ഞ്‌ ഉടന്‍ റ്റ്വിറ്ററില്‍... എന്നു വേണ്ട കണ്ണില്‍ കണ്ട സകല ഏടാകൂടത്തിലും കയറി എല്ലാരോടും എല്ലാം പറഞ്ഞ്‌ ചപ്പാത്തിയും കഴിച്ച്‌, കയറി കിടക്കും. ഇപ്പോള്‍ ഓഫീസില്‍ എന്തവാണു നടക്കുന്നത്‌,  വീട്ടില്‍ എന്താണു നടന്നത്‌? യേഹെ... ഇന്ന് എന്റെ കെട്ടിയവന്‍ ബ്ലോഗറുടെ വിശേഷങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍, ഞാനും റ്റ്വിറ്ററില്‍ കയറേണ്ടിയ സ്ഥിതിയിലാണു. ദൈവമേ... സെനുവിനെ പോലെ “എന്റെ ബ്ലോഗറക്കും” ഇങ്ങനെ വെളിവ്‌ ഉണ്ടാകണെയെന്ന് പ്രാര്‍ത്ഥനയോടെ ബ്ലോഗിണി ഫോണ്‍ താത്ത്‌ വെച്ചു. എന്റെ ഭാര്യയുടെ വായില്‍ നിന്ന് ചിരിയോടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം ഒരു നായയ്ക്ക്‌ മറ്റൊരു നായ കൂട്ടുണ്ടാവുന്നത്‌ ഇഷ്ടമുള്ള കാര്യമാണല്ലോ&lt;br /&gt;&lt;br /&gt;ബുറൈമി ജീവിതം കഴിഞ്ഞ്‌ ഞാന്‍ തിരിച്ച്‌ വന്നപ്പോഴെയ്ക്കും, എന്റെ ഭാര്യയും, മക്കള്‍സും അവധിയും കഴിഞ്ഞ്‌ തിരിച്ച്‌ വന്നു. ഞാന്‍ അപ്പോളും ബ്ലോഗില്‍ നിന്ന് മാറി നിന്നു. &lt;br /&gt;&lt;br /&gt;അങ്ങനെ നിനച്ചിരിക്കാത്ത വേളയില്‍, ഞാന്‍ പിന്നെയും പോസ്റ്റുമായി ബ്ലോഗില്‍ വന്നു. അന്ന് വൈകിട്ട്‌ എന്നെ ദുബായി ബ്ലോഗര്‍ വീണ്ടും വിളിച്ചു. ഒടുക്കം പിന്നെയും ഭാര്യമാര്‍ തമ്മിലായി സംസാരം. ഇക്കുറി ദുബൈ ബ്ലോഗിണി പറഞ്ഞു:- ഇപ്പോള്‍ പുള്ളി ബ്ലോഗ്‌ നിര്‍ത്തി. കൃഷിയാണു കൃഷി. ആയത്‌ കൊണ്ട്‌ ജീവിതതിനു ഒരു അടുക്കും ചിട്ടയും ഒക്കെ വന്നു. ഇപ്പോള്‍ 5 മണിക്ക്‌ ഒക്കെ അലാറം വെച്ച്‌ എഴുന്നേറ്റ്‌ പാടത്ത്‌ വെള്ളം ഒഴിക്കും. ഇതൊക്കെ കേട്ടപ്പോഴെക്കും എന്റെ ഭാര്യയുടെ മുഖം മാറി. ഉം.. ഉം... ഇവിടെ ഒരുത്തന്‍ ദാ പിന്നെയും ബ്ലോഗില്‍... അതെങ്ങനാ... ബ്ലോഗെഴുത്ത്‌ നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ അയ്യോ അച്ഛാ പോകല്ലെ, അയ്യോ അച്ഛാ പോകല്ലെയെന്ന് പറയുമ്പോലെ കുറെ ഫാന്‍സ്‌ ഇറങ്ങും... അയ്യോ... സെനു, പോകല്ലെ, അയ്യോ സെനു പോകല്ലെയെന്ന് പറഞ്ഞ്‌.  എന്നാല്‍ ഇവര്‍ക്ക്‌ ഒന്നും അറിയണ്ടായല്ലോ നമ്മുടെ പ്രശനം. &lt;br /&gt;&lt;br /&gt;അവള്‍ അവളുടെ പരാതിപ്പെട്ടി തുറന്നപ്പോള്‍ അങ്ങേ തലയ്ക്കല്‍ നിന്നും ബ്ലോഗിണി ചിരിച്ചോണ്ട്‌ പറഞ്ഞു...എന്റെ ബെറ്റീ... ഇതുങ്ങള്‍ ഒന്നും ശരിയാകില്ലെന്നെ. ബ്ലോഗ്‌ നിര്‍ത്തുന്നൂവെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളും ഒന്ന് സന്തോഷിച്ചതാ.. ഇപ്പോള്‍ ഏതാണ്ട്‌ ഫേസ്‌ ബുക്കില്‍ അങ്ങോട്ട്‌ പൈസ ഒക്കെ അടച്ച്‌ സ്റ്റ്രൊബെറി കൃഷി നടത്തുന്നു. ഭയങ്കര ആദായമാ... എന്തോരം പോയിന്റ്സാ കിട്ടുന്നതെന്ന് അറിയാമോ... അയ്യോ ഇങ്ങേരു ഇതെല്ലാം കൂടി തൃശ്ശൂര്‍ &lt;strong&gt;ഇക്കിയിക്കി [ICICI]&lt;/strong&gt; ബാങ്കില്‍ ഫിക്‍സഡിട്ട്‌ മോളെ കെട്ടിച്ചു വിടാനാണു പ്ലാന്‍....എന്തോരമാ ഈ അന്യരാജ്യത്ത്‌ വന്ന് കിടന്ന് കഷ്ടപ്പെടുന്നത്‌.. പാവം... &lt;br /&gt;&lt;br /&gt;ഇത്‌ പണ്ഡാരമടങ്ങാന്‍... ബ്ലോഗിനു പൈസ ചിലവൊന്നും ഇല്ലായിരുന്നു.. ഇതിനു അങ്ങോട്ട്‌ പൈസ എറിഞ്ഞ്‌ തേങ്ങാക്കൊല കൃഷി നടത്തുന്നു... സത്യം ജോലി ഇല്ലാഞ്ഞിട്ടാ ഇങ്ങോട്ട്‌ വന്നത്‌.. എന്നിട്ട്‌ ജോലി ചെയ്ത്‌ കഷ്ടപ്പെട്ട്‌ കിട്ടുന്നത്‌ കൊണ്ടാ ഇങ്ങനെ കളയുന്നത്‌... ചുരുക്കി പറഞ്ഞാല്‍ സൊമാലിയക്കാരുടെ പിച്ച ചട്ടിയില്‍ നിന്നും കൈയിട്ട്‌ വാരിയതു പോലെയായി ഈ ഫാം ഹൗസ്‌.. അയ്യോ!!! ഒന്നും പറയേണ്ടായെ...നാട്ടില്‍ നേരെ ചൊവ്വെ ഒരു മൂട്‌ തെങ്ങിനു തടം എടുത്തിരുന്നേല്‍ നാട്ടില്‍ നില്‍ക്കായിരുന്നു... &lt;br /&gt;&lt;br /&gt;ബ്ലോഗര്‍ കം ഫാര്‍മര്‍ ഇടപ്പെട്ടതോ, ഫോണ്‍ കട്ട്‌ ആയതോ എന്തോ ആ സംസാരം അവിടെ കട്ടായി. ഇല്ലായിരുന്നെങ്കില്‍ ചേച്ചിയുടെ വാചക കസര്‍ത്തുകള്‍ കൊണ്ട്‌ തന്നെ ബ്ലോഗ്‌ നിറയ്ക്കാമായിരുന്നു. [ഇങ്ങനെയാണു ബ്ലോഗറന്മാര്‍ ജനിക്കുന്നതെന്ന് മനസ്സിലായല്ലോ]  &lt;br /&gt;&lt;br /&gt;ആ സംസാരം അവിടെ തീര്‍ന്നപ്പോള്‍ എന്താണു സംഗതിയെന്നറിയാന്‍ ഞാനും ഫേസ്‌ ബുക്കില്‍ ഒരു രവീന്ദ്രന്‍ പട്ടയം തരപ്പെടുത്തി. പിന്നെ ഒറ്റ കുതിപ്പിനു ഫാം ഹൗസിലേക്ക്‌. അവിടെ ചെന്നപ്പോള്‍ വിസാ കാര്‍ഡ്‌ ഉണ്ടോ?  എങ്കില്‍ അതിന്റെ നമ്പര്‍ ദേ ഇവിടെ.... പണ്ടെ ഈ തിരുവല്ലാ അച്ചായന്‍സിനു പൈസ കളയുന്ന ഏര്‍പ്പാടിനോട്‌ വലിയ താത്‌പര്യമില്ലാത്തത്‌ കൊണ്ട്‌ നമ്മള്‍ പ്രകൃതി സൗന്ദര്യം ഒതുക്കത്തില്‍ ആസ്വദിച്ചിട്ട്‌  സ്ഥലം വിട്ടു. &lt;br /&gt;&lt;br /&gt;ആട്‌, തേക്ക്‌ മാഞ്ചിയം,  ലിസ്‌,  റ്റോട്ടല്‍ ഫോര്‍ യൂ ദേ ഇനി അടുത്തത്‌ വരാന്‍ പോകുന്നു.... "ഫാം ഹൗസ്‌"... ഈശ്വരാ... ഈ ഫാം ഹൗസും ഇനി മന്ത്രി പുത്രന്റേതാണോ??? എങ്കില്‍ ഞാന്‍ ദേ..............................&lt;br /&gt;&lt;br /&gt;&lt;strong&gt;വാല്‍ കഷണം അഥവാ ഇട കൃഷി:- &lt;/strong&gt;&lt;br /&gt;&lt;br /&gt;നമ്മുടെ മഹാകവി ചങ്ങമ്പുഴ എഴുതിയ 'വാഴക്കുല'യെന്ന പ്രശസ്തമായ കവിത ഇന്ന് ഇവിടെ വീണ്ടും റീമിക്സ്‌ ചെയ്യപ്പെടേണ്ടിയിരിക്കുന്നു. &lt;br /&gt;&lt;br /&gt;“മലയപ്പുലയനാ മാടത്തിന് മുറ്റത്തു&lt;br /&gt;മഴ വന്ന നാളൊരു വാഴ നട്ടു.&lt;br /&gt;മനതാരിലാശകള് പോലതിലോരോരോ&lt;br /&gt;മരതകക്കൂമ്പു പൊടിച്ചുവന്നു.......”&lt;br /&gt;&lt;br /&gt;&lt;strong&gt;ഇനി ഒരു പ്രത്യേക അറിയിപ്പ്‌:- &lt;/strong&gt;&lt;br /&gt;ഈ പോസ്റ്റ്‌ വായിച്ചിട്ട്‌, "പൊട്ടന്‍ ബ്ലോഗ്‌ വായിച്ചത്‌ പോലെ ആരെങ്കില്ലും ഇരുന്നാല്‍", മാണിക്യത്തിന്റെ/ എന്റെ കമന്റില്‍ ഒരു ലിങ്കുണ്ട്‌. അതില്‍ ഒന്ന് ക്ലിക്കി അപ്‌ഡേറ്റ്‌  ആവുക.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-2362182612309687858?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/2362182612309687858/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=2362182612309687858' title='37 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/2362182612309687858'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/2362182612309687858'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2009/10/blog-post.html' title='കര്‍ഷക ശ്രീ ബ്ലോഗര്‍..'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>37</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-2982215810077206636</id><published>2009-09-15T17:44:00.002+04:00</published><updated>2009-09-15T17:50:28.719+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>പോലീസ്‌ കഥകള്‍</title><content type='html'>1989ലാണു ഈ സംഭവം നടക്കുന്നതു. വടക്കന്‍ വീരഗാഥ ചങ്ങനാശ്ശേരില്‍ പോയി എത്ര തവണ കണ്ടുവെന്ന് എനിക്ക്‌ നോ ഐഡിയ. [ഒരു സിനിമാ ഇറങ്ങിയാല്‍ അത്‌ ഹിറ്റ്‌ ആക്കുകയെന്ന വലിയ ചുമതല അന്ന് ഞങ്ങളെ പോലെയുള്ള ഉത്തരവാദിത്വ ബോധമുള്ള കുട്ടികളുടെ “ഈ”ചുമലില്‍ ആയിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക്‌ എന്താ ചുമതല... ചുമ്മാതെ ഇന്റര്‍നെറ്റും നോക്കി, വ്യാജ സിഡിയും കണ്ട്‌ ജീവിതം പാഴാക്കുക.. Poor Fellows.]&lt;br /&gt;&lt;br /&gt;അവസാനം ഈ പടം തിരുവല്ല ദീപാ തിയേറ്ററിലും എത്തി. ഒരു ദിവസം പതിവു പോലെ മാര്‍ത്തോമാ കോളെജില്‍, എതോ സാറിന്റെ, എതോ ബോറടിച്ച പിരീഡില്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌, സൊറ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ആര്‍ക്കോ വീണ്ടും ചന്തു മാനിയ തോന്നി. വടക്കന്‍ വീരഗാഥക്ക്‌ വിട്ടാലോ??? പലര്‍ക്കും ആ പടം വീണ്ടും കാണാന്‍ താത്‌പര്യമെയില്ലാഞ്ഞ കാരണത്താലും, ഒന്ന് രണ്ട്‌ ഡയലോഗ്‌ കൂടി കാണാപാഠം പഠിക്കാനുള്ളതിനാലും ഞാനും ഈ ചന്തു മാനിയാക്‌ക്‍സിന്റെ കൂടെ കൂടി. അങ്ങനെ ഞങ്ങള്‍ മൂന്നാള്‍ ഒരു ഹീറോ ഹോണ്ടായില്‍ ദീപാ തിയേറ്റര്‍ ലക്ഷ്യമാക്കി യാത്രയായി. വണ്ടിയുടെ ഉടമസ്ഥനും, വാഹനസാരഥിയുമായവന്‍ ഇരിക്കുന്നത്‌ പെട്രോള്‍ ടാങ്കിനു പുറത്താണു. ഞാന്‍ നടുക്ക്‌ ഒരു പരുവത്തില്‍ 'സേഫായി' ഞെങ്ങി ഞെരുങ്ങി ഇരുപ്പുണ്ട്‌.. &lt;br /&gt;&lt;br /&gt;മാര്‍ത്തോമാ കോളെജിന്റെ കയറ്റം ഇറങ്ങി, അടുത്ത കയറ്റം കയറി കുറ്റപുഴ മെയിന്‍ റോഡില്‍ എത്തും മുന്‍പെ, ദാ ഒരു കാക്കിയിട്ട കൈ, ഹീറോ ഹോണ്ടായുടെ നേരെ നീങ്ങി. ലിഫ്റ്റിനാണെങ്കില്‍ ചങ്ങാതി, അടുത്ത വണ്ടിക്ക്‌ കൈ കാട്ട്‌ എന്ന് പറയാന്‍ തുനിഞ്ഞപ്പോഴാണു ഇടുക്കില്‍ നിന്നും ഞാന്‍ ശരിക്കും ആ കാക്കി ശരീരം കണ്ടത്‌. സാക്ഷാല്‍ പോലീസ്‌. ഏതായാലും കാക്കിയിട്ട കൈ കണ്ടതേ, നമ്മുടെ ഹീറോ ഹോണ്ടാ സൈഡില്‍ ഓട്ടോ സ്റ്റോപ്പായി. വണ്ടി നിര്‍ത്തിയതും, പുറകില്‍ ഇരുന്ന അമ്മാവന്‍ ഷാജി [പത്ത്‌ എസ്‌.എസ്‌.എല്‍ സി ബുക്ക്‌ സ്വന്തമായിട്ടുള്ളവന്‍, ഉദ്ദേശ്യം 80 കിലോയുള്ളവന്‍, 15 പൊറോട്ടയും 3 പ്ലേറ്റ്‌ ബീഫും ഒറ്റ ഇരുപ്പില്‍ മടുപ്പില്ലാതെ തിന്നുന്നവന്‍ ഷാജി] ചാടി ഇറങ്ങിയതും, കൈ കാണിച്ച പോലീസുകാരന്‍ ഒന്ന് പതറിയെന്നത്‌ സത്യം. എന്നാലും കാക്കി യൂണിഫോമിന്റെ ധൈര്യത്തില്‍, ലാത്തി എടുത്ത്‌ ഹീറോ ഹോണ്ടായുടെ ഹാന്‍ഡിലില്‍ വെച്ച്‌... ആ ആഹ്‌!!! സാറന്മാര്‍ ഇങ്ങ്‌ വന്നാട്ടെ.. ബുക്കും, പേപ്പറും, ലൈസന്‍സും എല്ലാം ഇങ്ങ്‌ കൊണ്ട്‌ വാ!! എന്ന് അക്രോശിക്കാതെ ഒന്ന് ക്രോശിച്ചു. &lt;br /&gt;&lt;br /&gt;പെട്രോള്‍ ടാങ്കില്‍ നിന്ന് ഉടമസ്ഥനും, ഞാനും പതിയെ വണ്ടിയില്‍ നിന്നിറങ്ങി ഈ ചോദിച്ച സാധങ്ങള്‍ ഏമാനു വെച്ച്‌ നീട്ടി. ഏമാന്‍ അതില്‍ ഒക്കെ ചുമ്മാതെ നോക്കിയിട്ട്‌, ഡ്രൈവര്‍ കം ഉടമയോട്‌ ഒരു ചോദ്യം..&lt;br /&gt;&lt;br /&gt;ചോദ്യം നമ്പര്‍ 1:- എടെ എടെ....നിനക്ക്‌ ഒക്കെ ആരടെ ലൈസന്‍സ്‌ തന്നത്‌? &lt;br /&gt;&lt;br /&gt;ചോദ്യം നമ്പര്‍ 2:- റ്റൂ വീലറില്‍ എത്ര പേരെ കയറ്റാമെടെ??&lt;br /&gt;&lt;br /&gt;ലാസ്റ്റ്‌ ആന്‍ഡ്‌ ഫൈനല്‍ ക്വസ്റ്റ്യന്‍:- എത്ര രൂപയുണ്ടെടെ പോക്കറ്റില്‍???&lt;br /&gt;&lt;br /&gt;ചോദ്യം ചെയ്യലും, തൊണ്ടി കണ്ടത്തലും പോലീസിന്റെ തന്നെ മൗലീക അവകാശമായതു കൊണ്ട്‌ പുള്ളി തന്നെ ഞങ്ങളുടെ പോക്കറ്റില്‍ നിന്നും പേഴ്‌സ്‌ എടുത്ത്‌ അതില്‍ നിന്നും ഹരിഹരന്‍ ചേട്ടനു കൊടുക്കാനായി കരുതിയ തുക യാതൊരു ഉളുപ്പുമില്ലാതെ എടുത്ത്‌, കാലി പേഴ്‌സുകള്‍ തിരികെ തന്നിട്ട്‌....വേഗം പോയി കൊള്ളാന്‍ പറഞ്ഞു. പോലീസിന്റെ ഓര്‍ഡര്‍ കേട്ടതും ഡ്രൈവറും, ഷാജിയും ചാടി കയറി. ഇനിയും നിയമം തെറ്റിക്കേണ്ടായെന്ന് കരുതി ഞാന്‍ അവിടുന്ന് നടന്ന് എങ്ങോട്ടെങ്കിലും പോകാമെന്ന് കരുതിയപ്പോള്‍ ഏമാന്റെ ആക്രോശം....&lt;br /&gt;&lt;br /&gt;എടാ... ഇവനെയും കൂടി കൊണ്ട്‌ പോടായെന്ന്... [ആ അശരീരി ഏമാന്റെ വായില്‍ നിന്നും ആ റ്റയിമില്‍, അല്ലെങ്കില്‍ ആ വേളയില്‍ അതുമല്ലായെങ്കില്‍  ആ പ്രത്യേക സാഹശ്ചര്യത്തില്‍ കേട്ടപ്പോള്‍   എനിക്ക്‌ ഞാന്‍ പോലും അറിയാതെ ഒന്ന് രണ്ട്‌ കോള്‍മയിര്‍ കൊണ്ടു പോയി... സത്യം...&lt;br /&gt;------------------------------&lt;br /&gt;സംഭവം:2&lt;br /&gt;&lt;br /&gt;ഇനി അടുത്ത സംഭവം നടക്കുന്നത്‌ ബാംഗ്ലൂരിലാണു. നമ്മുടെ ഹീറോ ഹോണ്ടായുടെ ഉടമ തന്നെ ഇവിടെയും താരം. ഇവന്‍ ഇപ്പോള്‍ ബി.കോം ഒക്കെ പാസ്സായി എം.ബി.എക്ക്‌ പഠിക്കുന്നു. ഇവന്‍ ബൈക്കുമായി പഴയതു പോലെ തന്നെ പെട്രോള്‍ റ്റാങ്കിന്റെ പുറത്തിരുന്നു സഞ്ചരിക്കുന്നു. ഇവന്റെ പുറകില്‍ ഫെവി ക്വിക്ക്‌ പറ്റിച്ചത്‌ പോലെ വീണ്ടും രണ്ട്‌ പേര്‍ ഒട്ടി പിടിച്ചിരിക്കുന്നു. എന്തോ അത്യാവശ്യത്തിനു ഇവര്‍ താമസിക്കുന്ന സ്ഥലത്തേക്ക്‌ കുതിക്കുമ്പോഴാണു പുറകില്‍ ദാ!!ട്രാഫിക്ക്‌ പോലീസ്‌. ഒളിവില്‍ പോകുന്നതിനു മുന്‍പേ അനുസരണമുള്ള ഇവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചു. വീണ്ടും വണ്ടി ഒതുക്കി വെക്കുന്നു.&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കേരളാ പോലീസ്‌ ചോദിച്ച അതേ ചോദ്യങ്ങള്‍ തന്നെ കര്‍ണ്ണാടകാ പോലീസും ചോദിച്ചപ്പോള്‍ ഇവന്‍ മണി മണിയായി ഇംഗ്ലീഷില്‍ ഉത്തരം പറഞ്ഞു. കൂട്ടത്തില്‍ ഉള്ള രണ്ടു പേര്‍ക്കും മലയാളവും, തെറിയും നല്ല ഫ്ലുവെന്റാ. ബാക്കി ഒന്നും അത്ര പോരാ. ഒരു സിംപതി കിട്ടാന്‍ വേണ്ടി, നമ്മുടെ ഉടമസ്ഥന്‍ പോലീസിനോട്‌ പറഞ്ഞു, " സാറെ.. ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ അപ്പനു അത്യാവശ്യമായി ബ്ലഡ്‌ വേണമെന്ന് പറഞ്ഞതിനു ഞാന്‍ ഇവന്മാരെയും കൂട്ടി ആശുപത്രിയിലേക്ക്‌ പോവുകയാണു. ഒരു ജീവന്റെ കാര്യമായതു കൊണ്ടാ..." ഈ കഥ തന്നെയാടെ എല്ലാവരും പറയുന്നത്‌.. നീ പുതിയ കഥ വല്ലതും പറയടാ എന്ന സ്റ്റയിലില്‍ ഏമാന്‍ നിന്നിട്ട്‌, പൈസ കൊടുത്തിട്ട്‌ പോടെ എന്ന് ആംഗ്യം കാട്ടി. ഉടനെ തന്നെ ഇവന്‍ പണ്ടത്തെ പോലെ തന്നെ എല്ലാരുടെയും കൈയില്‍ നിന്നും ഷെയര്‍ ഇട്ട്‌, ഏമാനു ഡൊണേറ്റ്‌ ചെയ്തു. ഏമാന്റെ വലിയ മനസ്സ്‌ കാരണം, ആ തുക എത്രയെന്ന് പോലും എണ്ണി നോക്കാതെ പോക്കറ്റില്‍ ഇട്ടിട്ട്‌... കൂടെ ഉള്ള കൂട്ടുകാരനെ ഒന്ന് ദഹിപ്പിച്ച്‌ നോക്കി. സാറെ, ഞാന്‍ ഇങ്ങനെ ഒരു തെറ്റ്‌ ഇനി ആവര്‍ത്തിക്കില്ലായെന്ന് ഇംഗ്ലീഷില്‍ ഈ മറുതായോട്‌ പറഞ്ഞു കൊടുക്കടാ ചങ്ങാതിയെന്ന് പോലും പറയാതെ സ്വന്തമായി റിസ്ക്ക്‌ എടുക്കാന്‍ തീരുമാനിച്ചു. അവന്‍ പറഞ്ഞതു ഇങ്ങനെ:- Don't Repeat this again....&lt;br /&gt;&lt;br /&gt;പിന്നെ എല്ലാം കിലുക്കം സ്റ്റയില്‍ ആയിരുന്നു. പോലീസുകാരന്‍ ചോദിക്കുന്നു..നീ എന്നോടാണോ ഈ പറയുന്നതെന്ന്.. അതെയെന്ന് ഈ ചങ്ങാതി. ഒടുക്കം ബോധം വരുമ്പോള്‍ ബര്‍മുഡാ പോലെ എന്തോ സംഗതിയുമിട്ട്‌ ബാംഗ്ലൂരിലെ ഏതോ ഒരു ലോക്കപ്പില്‍ ഒരു ദിവസം ഫ്രീ സ്റ്റേ!!! അവിടെ വെച്ച്‌ കൂമ്പിനിട്ട്‌ ഇടി കിട്ടിയപ്പോഴാണു .... I dont repeat this again എന്നാണു അവന്‍ പറയാന്‍ ഉദ്ദേശിച്ചതെന്ന വലിയ സത്യം മനസ്സിലാക്കിയപ്പോഴെക്കും [കേവലം ഒരു I ക്ക്‌ ഇത്രമാത്രം പവര്‍ ഉണ്ടെന്ന നഗ്ന സത്യം] ഇവന്റെ ഐയും, എയും ഉള്‍പ്പെടെ എല്ലാ വൗവല്‍സും പോയി കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;ഇനിയും പറ, പൈസ മേടിച്ച്‌ നമ്മുടെ കാര്യങ്ങള്‍ ഭംഗിയായും, വെടിപ്പായും ചെയ്തു തരുന്ന കേരളാ പോലീസോ, പൈസ മേടിച്ചിട്ടും നമ്മളെ ദ്രോഹിക്കുന്ന അയല്‍ സംസ്ഥാന പോലീസോ നല്ലത്‌...&lt;br /&gt;&lt;br /&gt;ഗുണപാഠം:- കണ്ണുള്ളപ്പോള്‍ അതിന്റെ വില അറിയില്ല. &lt;strong&gt;ജസ്റ്റ്‌ റിമംമ്പര്‍ ദാറ്റ്‌!!!&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-2982215810077206636?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/2982215810077206636/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=2982215810077206636' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/2982215810077206636'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/2982215810077206636'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2009/09/blog-post.html' title='പോലീസ്‌ കഥകള്‍'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-4270973144014276898</id><published>2009-08-27T21:47:00.004+04:00</published><updated>2010-10-05T23:31:05.244+04:00</updated><category scheme='http://www.blogger.com/atom/ns#' term='പുതു പുരാണംസ്‌.'/><title type='text'>"ചുട്ടി റ്റിവിയും, കുട്ടി തമിഴും"</title><content type='html'>♪♪നീ എന്റെ പ്രാര്‍ത്ഥന കേട്ടു…….&lt;br /&gt;നീ എന്റെ മാനസം കണ്ടു…♪♪.&lt;br /&gt;&lt;br /&gt;&lt;strong&gt;"സുന്നത്ത്‌ വര്‍ക്ക്‌" അഥവാ www.sunnetwork.tv &lt;/strong&gt;ചാനലുകാര്‍ ഒരു സുപ്രഭാതത്തില്‍ ഐ.ആര്‍ ഡി ബോക്സ്‌ ഇല്ലാതെ കാണാന്‍ പറ്റുകയില്ലെന്ന് എഴുതി കാണിച്ചപ്പോളാണു ഞാന്‍ ഒരു ഐഡിയാ സ്റ്റാര്‍ സിംഗറെ പോലെ ഈ പാട്ട്‌ ഒന്നു മൂളിയത്‌.&lt;br /&gt;&lt;br /&gt;സണ്‍ റ്റിവി വീട്ടില്‍ കിട്ടി തുടങ്ങിയപ്പോള്‍ എല്ലാവരെയും പോലെ ഞങ്ങളും മനസ്സാ ഒന്ന് ആഹ്ലാദിച്ചു. നല്ല പുതിയ സിനിമാകള്‍ കാണാന്‍ ഇനി പറ്റുമല്ലോ. ഏഷ്യാനെറ്റില്‍ കൂടി ഒരു മാതിരി പെട്ട മോഹന്‍ലാല്‍, സുരേഷ്‌ ഗോപി, മമ്മൂട്ടി മുതലായവരുടെ "മലയാള റ്റിവി ചരിത്രത്തില്‍ ആദ്യമായി ബ്ലോക്ക്‌ ബസ്റ്റര്‍ പടങ്ങള്‍" തന്നെയും പിന്നെയും കണ്ട്‌ , ഡയലോഗസ്‌ വരെ കാണാതെ പഠിച്ചുവെന്ന ഒരു സ്റ്റേജ്‌ വന്നപ്പോളാണു സൂര്യാ റ്റിവി,  വീട്ടിലേക്ക്‌ കടന്നു വന്നത്‌. സൂര്യയുടെ ആദ്യത്തെ ദിനങ്ങള്‍, ആഴ്ച്ചകള്‍ ഒക്കെ നല്ല രീതിയില്‍ കടന്നു പോയി. &lt;br /&gt;&lt;br /&gt;റിമോട്ട്‌ കണ്ട്രോള്‍ എന്ന സാധനം ഞങ്ങള്‍ക്ക്‌ രാഹുവില്‍ കേതുവിന്റെ അപഹാരം ഉണ്ടായ സമയത്ത്‌, മോളുടെ കൈയില്‍ പെട്ടു പോയി. അവള്‍ അതില്‍ കുത്തി കുത്തി, ചാനല്‍ മാറ്റി കളിച്ചു കൊണ്ടിരുന്നപ്പോള്‍ ദാ, മായാവിയെക്കാട്ടിലും, ഹലോ മൈ ഡിയര്‍ കുട്ടിച്ചാത്തെനെക്കാട്ടിലും ഭയങ്കരനായി ചുട്ടി റ്റിവി എന്ന ഒരു വലിയ ഭൂതം പുറത്ത്‌ ചാടി. ആ ഭൂതം വീട്ടില്‍ തകര്‍ത്താടി. &lt;br /&gt;&lt;a href="http://2.bp.blogspot.com/_Cf8QXzIY1QE/TKt8if875jI/AAAAAAAAAJ4/_7F0squ1ch4/s1600/Chutti.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://2.bp.blogspot.com/_Cf8QXzIY1QE/TKt8if875jI/AAAAAAAAAJ4/_7F0squ1ch4/s320/Chutti.jpg" border="0" alt=""id="BLOGGER_PHOTO_ID_5524646300034524722" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;വീട്ടില്‍ എപ്പോള്‍ ഏതു സമയത്ത്‌ വന്നാലും ചുട്ടി റ്റിവി മാത്രം. അങ്ങനെ എന്റെ വാര്‍ത്ത കാണലും, ഭാര്യയുടെ മാനസ പുത്രിയും, പാരിജാതവും എല്ലാം വഴിയാധാരമായി. വീട്ടില്‍ സദാ സമയവും ഡോറാപ്പൂഞ്ജ്ജിയും സംഘവും മാത്രം. അങ്ങനെ മക്കള്‍സ്‌ മലയാളത്തെ മറന്ന് തമിഴില്‍ പേശാന്‍ തുടങ്ങി. &lt;a href="http://3.bp.blogspot.com/_Cf8QXzIY1QE/TKt8xunHnSI/AAAAAAAAAKA/IJEhfF8xGR8/s1600/dora.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 274px;" src="http://3.bp.blogspot.com/_Cf8QXzIY1QE/TKt8xunHnSI/AAAAAAAAAKA/IJEhfF8xGR8/s320/dora.jpg" border="0" alt=""id="BLOGGER_PHOTO_ID_5524646561667587362" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു വെള്ളിയാഴ്ച്ച രാവിലെ ഞങ്ങളുടെ വീട്ടില്‍ പതിവു പോലെ മക്കള്‍സ്‌ ചുട്ടി റ്റി.വിയും കണ്ട്‌ മദിച്ച്‌ ഇരിക്കുമ്പോള്‍ നമ്മുടെ കോളിംഗ്‌ ബെല്ല് ശബ്ദിച്ചു. ഞാന്‍ പോയി കതക്‌ തുറന്നതും, മോള്‍ വന്നവരുടെ മുന്‍പിലേക്ക്‌ വന്നതിങ്ങനെ:- 'കാലത്തവരാധികള്‍'.... ബാക്കി എന്തെങ്കിലും അവള്‍ പറയുന്നതിനു മുന്‍പ്‌ ഞാന്‍ അവളുടെ വായ പൊത്തി, ചമ്മിയ ചിരിയോടെ വന്ന അതിഥികളെ സ്വീകരിക്കുമ്പോഴും മോളുടെ വായില്‍ നിന്ന് വീണ പദത്തെ പറ്റി ഓര്‍ത്ത്‌ എന്റെ മൂഞ്ചി വിവര്‍ണ്ണമായിരുന്നു. അതിഥികള്‍ പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ മോളെ വിളിച്ച്‌ ചോദിച്ചു, നീ എന്തവാ അവരൊക്കെ വന്നപ്പോള്‍ പറഞ്ഞു കൊണ്ട്‌ വന്നതു...കാലത്തവരാധികളോ??? എവിടുന്ന് കിട്ടി ഇത്തരം ഭാഷയൊക്കെ? നീ എന്തിനാ സണ്‍ഡേ സ്ക്കൂളില്‍ പഠിക്കുന്നത്‌ മുതലായ ചോദ്യങ്ങള്‍ വന്നപ്പോള്‍ അവള്‍ കരച്ചില്‍ ആരംഭിച്ചു.. എന്നിട്ട്‌ പറഞ്ഞു..അപ്പാ, ഞാന്‍ ഇനി അതു ചുട്ടി റ്റിവിയില്‍ വരുമ്പോള്‍ കേള്‍പ്പിക്കാം.. പിന്നീട്‌ അത്‌ വന്നപ്പോള്‍ അവള്‍ എന്നെ വിളിച്ച്‌ കേള്‍പ്പിച്ചു... ഞാന്‍ കേട്ടതിങ്ങനെ:- കാണെത്തവറാധികള്‍ ഉങ്കള്‍ സണ്‍ റ്റീവിയില്‍ (&lt;em&gt;Don't miss the program in Sun TV&lt;/em&gt;) എന്നാണത്രെ അര്‍ത്ഥമെന്ന് ഒരു തമിഴ്‌ സുഹൃത്ത്‌ പറഞ്ഞപ്പോഴാണു എന്റെ മൂഞ്ചിയുടെ ചളുക്കം ഒന്ന് നിവര്‍ന്നത്‌. പക്ഷെ, ഈശ്വരാ..കാലത്ത്‌ വീട്ടില്‍ കയറി വന്ന അതിഥികളും തന്നെ പോലെ തമിഴ്‌ അറിയാത്തവര്‍...അവര്‍ കാലെത്തവരാധികള്‍ എന്ന് പറയുന്നത്‌ കേട്ട്‌ എന്ത്‌ നിനച്ചിരിക്കുമോയെന്ന് ഓര്‍ത്തിട്ട്‌ എനിക്ക്‌ മനസ്സിനു ഒരു സുഖവും കിട്ടിയില്ല.&lt;br /&gt;&lt;br /&gt;ഈ സംഭവത്തോടെ വിരുന്നുകാരുടെ മുന്‍പിലും, വീടിന്റെ പുറത്തും തമിഴ്‌ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്‌ പുറത്തിറങ്ങി. &lt;br /&gt;&lt;br /&gt;മക്കള്‍സിന്റെ തമിഴ്‌ പറച്ചില്‍ അങ്ങനെ ഒരു പരിധി വരെ കുറഞ്ഞു. എന്നാലും പുട്ടിനു, തേങ്ങാപ്പീരാ ചേര്‍ക്കും പോലെ, മക്കള്‍സ്സ്‌ അറിഞ്ഞും, അറിയാതെയും തമിഴ്‌ പറഞ്ഞു കൊണ്ടുമിരുന്നു. അങ്ങനെ ‘വളി’ എന്നതു വഴിയാണെന്നും, ‘മൂഞ്ചി’ എന്നത്‌ മുഖം ആണെന്നും, ‘വര്‍ണ്ണത്ത്‌ പൂച്ചി’ എന്നത്‌ ബട്ടര്‍ ഫ്ലൈയാണെന്നും, ഹീമാനിലെ പുലിയുടെ പേരു വളി പുലിയാണെന്നും ഒക്കെ മേലെപറമ്പില്‍ ആണ്‍വീട്ടില്‍ ജഗതി ചേട്ടന്‍ കഷ്ടപ്പെട്ട്‌ “മലയാളം-തമിഴ്‌ ഭാഷാസഹായി” ഉപയോഗിച്ച്‌ പഠിച്ച സംഭവങ്ങള്‍, എന്റെ സംസാരം [ഭാര്യ] നിസ്സരമായി പഠിച്ചു കൊണ്ടിരുന്നു... &lt;br /&gt;&lt;br /&gt;ഒരു ദിവസം ഉച്ചക്ക്‌, ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ മോള്‍ വക ഒരു ചോദ്യം:- അപ്പാ, തൂറല്‍ എപ്പോഴാ ഇനി വരിക? ചോദ്യം കേട്ടതും ഭാര്യ പൊട്ടിത്തെറിച്ചു. പിന്നെ ഭക്ഷണം കഴിക്കുമ്പോഴാ അവളുടെ തൂ.... ഉടനെ മോള്‍ പറഞ്ഞു... അമ്മേ.... തമിഴില്‍ തൂറല്‍ എന്ന് പറഞ്ഞാല്‍ മഴ എന്നാണര്‍ത്ഥം; അമ്മ കേട്ടിട്ടില്ലെ നമ്മുടെ ജ്യോതിക ഡാന്‍സ്‌ കളിച്ച്‌ പാടുന്ന പാട്ട്‌, " മിന്നല്‍ അടിക്കിത്‌; തൂറല്‍ വീസത്‌.." അവള്‍ പറഞ്ഞ്‌ തീര്‍ന്നതും ഭാര്യ വയലന്റായി... അവള്‍ക്ക്‌ പഠിക്കാനുള്ളത്‌ ഒന്നും തലയില്‍ കയറില്ല... ജ്യോതികയുടെ തൂറല്‍...ഹൊ!!! എന്ത്‌ എളുപ്പമാ ഇതൊക്കെ തലയില്‍ കയറ്റുന്നത്‌? എടീ ഹിന്ദിയില്‍ ബാരിശ്‌= rain എന്ന് എത്ര വട്ടം അലമുറയിട്ട്‌ പറഞ്ഞിട്ടാ മണ്ടയില്‍ കയറ്റിയത്‌... ഈ പണ്ഡാരം പിടിച്ച റ്റിവി വന്നതില്‍ പിന്നെ പഠിക്കണമെന്നെ ഇല്ലായെന്ന് പറഞ്ഞ്‌ നോണ്‍ സ്റ്റോപ്പ്‌ ആയി വഴക്ക്‌ നീങ്ങിയപ്പോള്‍ ഞാന്‍ ഒരു ബാങ്കി മൂണായി മാറി വഴക്ക്‌ അവസാനിപ്പിച്ചു. &lt;br /&gt;&lt;br /&gt;അന്ന് വൈകിട്ട്‌ വീട്ടില്‍ അടുത്ത നിയമം പാസ്സായി. വ്യാഴാഴ്ച്ച വൈകിട്ട്‌ മാത്രമെ ഇനി മുതല്‍ ചുട്ടി റ്റി.വിയുള്ളു. ആ നിയമം അത്ര എളുപ്പം പാസ്സാക്കാന്‍ പറ്റുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ആദ്യം ചില്ലറ പ്രതിഷേധങ്ങള്‍ ഉണ്ടായി എങ്കിലും പിന്നീട്‌ എല്ലാം വളരെ വേഗം കെട്ടടങ്ങി.&lt;br /&gt;&lt;br /&gt;ദാ!  ഇപ്പോള്‍ ഐ.ആര്‍.ഡി ബോക്സ്‌ വെക്കാതെ “സുന്നത്ത്‌ റ്റിവി” കാണാന്‍ പറ്റുകയില്ലായെന്ന അറിയിപ്പു വന്നതോടെ എല്ലാം തീര്‍ന്നു. തൃശ്ശൂര്‍ പൂരം തീര്‍ന്ന ആശ്വാസത്തില്‍ ആണു ഞങ്ങളിപ്പോള്‍.... ഇപ്പോള്‍ വീട്ടില്‍ എല്ലാം സ്വസ്ഥം, ശാന്തം.. &lt;br /&gt;&lt;br /&gt;ഈശ്വരോ രക്ഷതുഃ&lt;br /&gt;&lt;br /&gt;&lt;strong&gt;വാല്‍ തുണ്ട്‌ [വാല്‍ കഷ്ണം]&lt;/strong&gt;&lt;br /&gt;&lt;br /&gt;വെല്ലൂരു നിന്ന് വീട്ടിലേക്ക്‌ വരാനായി കാട്‌പാടി റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറുടെയും, റ്റി.റ്റിയുടെയും ഒക്കെ കാലു പിടിച്ച്‌ ഒരു റ്റിക്കറ്റ്‌ ഒതുക്കത്തില്‍ സംഘടിപ്പിച്ച്‌ ട്രയിനില്‍ കയറി, എനിക്ക്‌ നിശ്ചയിച്ച സീറ്റിന്റെ അവിടെ ചെന്നപ്പോള്‍, അവിടെ മൊത്തം ചാക്കുക്കെട്ടും, തുണിക്കെട്ടുകളും നിറച്ച്‌ വെച്ച്‌ ഒരു അപ്പച്ചന്‍, ട്രാഫിക്ക്‌ ഐലന്‍ഡില്‍, നട്ടുച്ചക്ക്‌ നില്‍ക്കുന്ന കേരളാ പോലീസു കണക്കെ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലാതെ നില്‍ക്കുന്നു. ഏതായാലും ഞാന്‍ ഒരു കണക്കിനു എന്റെ സീറ്റു ഉറപ്പിച്ചു എന്നിട്ട്‌ അപ്പച്ചനോട്‌ തമിഴില്‍ പറഞ്ഞു.... അപ്പച്ചാ.. “ചിന്ന സാമാനം, പെരിയ സുഖം എന്നല്ലേ”. Less Luggage; More Comfort എന്നതിന്റെ തമിഴ്‌ പരിഭാഷ. എന്റെ തമിഴ്‌,  അപ്പച്ചനു മനസ്സിലാകാഞ്ഞതു എന്റെ ഭാഗ്യം. അതു കൊണ്ട്‌ ഇന്ന് ഞാന്‍ കുടുംബമായി ജീവിക്കുന്നു. അല്ലായിരുന്നെങ്കില്‍ അപ്പച്ചന്‍ അന്നേ എന്റെ “luggage”, “Less” ആക്കിയേനെ!!!.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-4270973144014276898?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/4270973144014276898/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=4270973144014276898' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/4270973144014276898'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/4270973144014276898'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2009/08/blog-post.html' title='&quot;ചുട്ടി റ്റിവിയും, കുട്ടി തമിഴും&quot;'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Cf8QXzIY1QE/TKt8if875jI/AAAAAAAAAJ4/_7F0squ1ch4/s72-c/Chutti.jpg' height='72' width='72'/><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-4135497003540265174</id><published>2009-03-30T18:51:00.002+04:00</published><updated>2009-03-30T19:08:59.793+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>പയംമ്പുരാണംസ്‌</title><content type='html'>(((ഠോ)) തുടക്കത്തില്‍ ഞാന്‍ തന്നെ തേങ്ങ പൊട്ടിച്ചേക്കാം.&lt;br /&gt;&lt;br /&gt;ഞാന്‍ ഒരു വര്‍ത്തമാന പ്രിയനായിരുന്നു. എന്റെ നാക്ക്‌ അടങ്ങി ഇരുന്നിട്ടുണ്ടോ എന്ന് പലര്‍ക്കും സംശയമുണ്ട്‌. എന്റെ അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌- എടാ, നീ നിന്റെ വര്‍ത്തമാനം ഒന്നു കുറച്ചാല്‍ തന്നെ വണ്ണം വെയ്ക്കുമെന്ന്. പക്ഷെ അത്‌ എന്നെ കൊണ്ട്‌ പറ്റാഞ്ഞതിനാല്‍ വണ്ണം വെച്ചില്ല. &lt;br /&gt;&lt;br /&gt;എന്റെ കല്യാണം കഴിഞ്ഞതോടെ  അപ്പയും, അമ്മയും എന്റെ കഥകളില്‍ നിന്നും രക്ഷപ്പെട്ടു. കഥ പറഞ്ഞ്‌,പറഞ്ഞ്‌ ഞങ്ങള്‍ക്ക്‌ രണ്ട്‌ മക്കള്‍സുമായി. &lt;br /&gt;&lt;br /&gt;ഞങ്ങള്‍ മസ്ക്കറ്റില്‍ 2003ല്‍ എത്തി. 2007 ജൂണില്‍ ഇവിടെ ഗോണു അടിച്ചു. എന്റെ സുഖ വിവരം തിരക്കി സുഹൃത്ത്‌ വിപിന്‍ [ അന്ന് വിപിന്‍ NTVയില്‍ ജോലി ചെയ്തിരുന്ന സമയം] എഴുതി.. സെനു, ഗോണുവിനെ പറ്റി ഒരു റിപ്പോര്‍ട്ട്‌ എഴുതിയാല്‍ അത്‌ NTVയുടെ മാവേലി നാടെന്ന മാസികയില്‍ പ്രസിദ്ധീകരിക്കാമെന്ന്... അങ്ങനെ ഞാന്‍ ഒരു റിപ്പോര്‍ട്ട്‌ എഴുതി ഇമെയില്‍ ചെയ്തു. അത്‌ വായിച്ച്‌ വിപിന്‍ എഴുതിയതിങ്ങനെ... സെനു... സെനു അയയ്ച്ച ഈ റിപ്പോര്‍ട്ട്‌ ഞാന്‍ മാവേലി നാടില്‍ പ്രസിദ്ധീകരിച്ചാല്‍ മവേലി നാട്‌ എപ്പോള്‍ പൂട്ടിയെന്നും, ഞാന്‍ എപ്പോള്‍ അടി വാങ്ങിച്ചെന്നും ചോദിച്ചാല്‍ മതി. എന്ത്‌ കൊണ്ട്‌ സെനുവിനു ഇത്‌ ഒരു ബ്ലോഗാക്കി കൂടാ? &lt;br /&gt;&lt;br /&gt;അങ്ങനെ വിപിന്റെ ഓണ്‍ലൈന്‍ സഹായത്തോടെ ഞാന്‍ ഒരു ബ്ലോഗ്‌ തുറന്നു- പഴമ്പുരാണംസ്‌. &lt;br /&gt;ആദ്യത്തെ പോസ്റ്റ്‌- ഗോണു ഒരു റിപ്പോര്‍ട്ട്‌- സ്വലേ.&lt;br /&gt;&lt;br /&gt;അതോടെ ഞാന്‍ വര്‍ത്തമാനം പറയുന്നത്‌ കുറച്ചു. പണ്ട്‌ സ്ക്കൂളില്‍ ഇംമ്പോസിഷന്‍ മാത്രം എഴുതിയിരുന്ന ഞാന്‍ ഒരു എഴുത്തുകാരന്റെ കുപ്പായം അണിഞ്ഞു.. തുടര്‍ന്ന്  അങ്ങോട്ട്‌ ഞാന്‍ കഥ എഴുതുകയായിരുന്നു. &lt;br /&gt;അങ്ങനെ പഴമ്പുരാണംസ്‌ ദ്വൈവാരികയും ആക്കി. &lt;br /&gt;&lt;br /&gt;മോനും എന്നെ പോലെ തന്നെ. നാക്കിനു എന്റെ നാക്കിനെക്കാളും നീളം. സ്ക്കൂളില്‍ പോയാല്‍, എവിടെയെങ്കിലും പുറത്ത്‌ പോയാല്‍, അവനു കംപ്ലീറ്റ്‌ റിപ്പോര്‍ട്ട്‌ പറയണം. അതും വള്ളി, പുള്ളി വിടാതെ. ഞാന്‍ പലപ്പോഴും അവന്റെ കൊച്ചു വര്‍ത്തമാനത്തിനു സമയം കണ്ടെത്തിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അവന്‍ എന്തോ പറയാന്‍ എന്റെ അടുത്ത്‌ വന്നപ്പോള്‍, ഞാന്‍ പറഞ്ഞു... ഒന്ന് പോ.. അപ്പ പിന്നെ കേള്‍ക്കാമെന്ന്.. ഉടനെ അവന്റെ മറുപടി വന്നു:- അപ്പയ്ക്ക്‌ മൊത്തം സമയം കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ഇരിക്കാം, ഞങ്ങള്‍ പറയുന്നത്‌ ഒന്നും കേള്‍ക്കാന്‍ സമയമില്ല. അപ്പയുടെ ഒരു പയംമ്പുരാണമെന്ന് പറഞ്ഞ്‌ നടന്ന് നീങ്ങിയപ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തു... പയംമ്പുരാണംസ്‌ ഞാന്‍ ഒന്ന് നിര്‍ത്തുന്നു. &lt;br /&gt;&lt;br /&gt;സ്വന്തം മക്കള്‍ക്ക്‌ പഴമ്പുരാണം സഹിക്കാന്‍ വയ്യാതായിരിക്കുന്നു..അപ്പോള്‍ എന്നെ സഹിച്ച നിങ്ങളെയൊക്കെ സമ്മതിക്കണം. &lt;br /&gt;&lt;br /&gt;മക്കള്‍സിന്റെ പുരാണംസ്‌ ഞാന്‍ ഇനി കേള്‍ക്കട്ടെ. അവരുടെ കൂടെ ഞാന്‍ ഒന്ന് അടിച്ച്‌ പൊളിക്കട്ടെ. അപ്പോള്‍ എല്ലാം പറഞ്ഞത്‌ പോലെ. അതു വരേക്കും ഒരു ഷോര്‍ട്ട്‌ ബ്രേക്ക്‌.... &lt;br /&gt;&lt;br /&gt;സസ്നേഹം,&lt;br /&gt;സെനു, പഴമ്പുരാണംസ്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-4135497003540265174?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/4135497003540265174/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=4135497003540265174' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/4135497003540265174'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/4135497003540265174'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2009/03/blog-post_30.html' title='പയംമ്പുരാണംസ്‌'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-1620636197408588453</id><published>2009-03-15T04:55:00.002+04:00</published><updated>2009-03-15T20:15:20.370+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>സ്റ്റഡി ടൂറും, പൊല്ലാപ്പുകളും.</title><content type='html'>ഡിഗ്രി കഴിഞ്ഞ്‌ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണു ഞാന്‍ വെല്ലൂരില്‍ പഠിക്കാന്‍ പോയത്‌. ബി.കോം ഒരു പരുവത്തില്‍ ജയിച്ച്‌ വെല്ലൂരു ചെന്നപ്പോള്‍ ഇടി വെട്ടിയവന്റെ തലയില്‍ ബോംബ്‌ പൊട്ടിയെന്ന് പറഞ്ഞതു പോലെയായി അവസ്ഥകള്‍. അനാറ്റമി, ഫിസിയോളജി, മൈക്രോ ബയോളജി അങ്ങനെ പുതു പുതു വിഷയങ്ങള്‍ എന്നെ ഇക്ഷ, ഇറ വരപ്പിച്ചു. എന്തു ചെയ്യാം; പിന്നെ രണ്ടും കല്‍പിച്ച്‌ എല്ലാം കാണാതെ പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെ തമിഴന്മാരുടെയും, ഒറിസ്സാകാരന്റെയും, ഗുജ്ജുവിന്റെയും ഒക്കെ മുന്‍പില്‍ ഞാന്‍ ഒരു വിധം പിടിച്ചു നിന്നു. &lt;br /&gt;&lt;br /&gt;കോഴ്സ്‌ ഏറെ കുറെ തീരാറായപ്പോള്‍ ഒരു 10 ദിവസത്തെ സ്റ്റഡി റ്റൂര്‍. അതും ദില്ലിയിലേക്ക്‌. അവിടെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സില്‍ 3 ദിവസത്തെ പ്രാക്‌ക്‍ടിക്കല്‍ ട്രെയിനിംഗ്‌ അടക്കം ഉള്ള ടൂര്‍. വെല്ലൂരിലെ എം.പി, തന്റെ ദില്ലിയിലെ വീട്‌ ഞങ്ങളുടെ താമസത്തിനായി ഒരുക്കുകയും, അവിടെ അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങളെ കൊണ്ട്‌ നടക്കാന്‍ ഒരു സാരഥിയോടു കൂടിയ വാന്‍ കൂടി സ്പോണ്‍സര്‍ ചെയതപ്പോള്‍ ഞങ്ങള്‍ ഡബിള്‍ ഹാപ്പി. പിന്നെ പാര്‍ലമന്റ്‌ ഹൗസ്‌, രാഷ്ട്രപതി ഭവന്‍ മുതലായവ കാണാന്‍ കക്ഷി പ്രത്യേക സൗകര്യവും ചെയ്തു തരാമെന്ന് കയറി ഏറ്റപ്പോള്‍ തമിഴനാണെങ്കിലും വേണ്ടില്ല ഇത്‌ താനെടാ എം.പി..., കേരളത്തിലേത്‌ ഒക്കെ വെറും ‘__പി’ എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞുവെന്നത്‌ സത്യം. &lt;br /&gt;&lt;br /&gt;അവസാനം ഞങ്ങള്‍ മദ്രാസ്‌ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും ദില്ലിക്ക്‌ വണ്ടി കയറി. ദില്ലിയില്‍ ചെന്ന് ഇറങ്ങിയപ്പോഴെ എന്റെ ശരീരം തണുപ്പ്‌ സഹിക്കാന്‍ വയ്യാതെ വിറയക്കാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന തമിഴന്മാര്‍ ട്രയിന്‍ കുലുങ്ങിയപ്പോള്‍ തന്നെ സ്വെറ്റര്‍ വലിച്ച്‌ കയറ്റിയപ്പോള്‍, ഇവനൊക്കെ എന്തിന്റെ അസുഖമാ എന്ന് ചിന്തിച്ച ഞാന്‍, ഈശ്വരാ... വൃത്തിയും വീറുമില്ലാത്ത തമിഴന്റെയാണെങ്കിലും വേണ്ടില്ല കമ്പിളിയുണ്ടോ സഖാവെ, എന്റെ തണുപ്പ്‌ മാറ്റാനെന്ന് വിളിച്ച്‌ ചോദിച്ചിട്ടും മങ്കി ക്യാപ്പും, ഷോളും, സ്വറ്ററും ഒക്കെയിട്ടിരുന്ന ഒറ്റ തമിഴനും എന്റെ കരച്ചിലും പല്ലുകടിയും കേട്ടില്ല. എം.പി അയയ്ച്ച വണ്ടിയും സാരഥിയും ഞങ്ങളെ കാത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നതിനാല്‍, അധികം വിറയ്ക്കാതെ എം.പി ക്വാര്‍ട്ടേര്‍സില്‍ ഞങ്ങള്‍ എത്തി. അവിടെ കമ്പിളി പുതപ്പും, ചൂടു വെള്ളവും, റൂം ഹീറ്ററും ഒക്കെ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ വിറച്ച്‌ മരിച്ചില്ല. &lt;br /&gt;&lt;br /&gt;ആദ്യത്തെ മൂന്ന് ദിവസം ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിന്റെ മെഡിക്കല്‍ റെക്കോര്‍ഡ്സുമായി ഞങ്ങള്‍ മല്ലടിച്ചു. അതിനു ശേഷം കറക്കം. &lt;br /&gt;&lt;br /&gt;അങ്ങനെ പാര്‍ലമന്റ്‌ മന്ദിരവും, അവിടുത്തെ നടപടികളും കാണാന്‍ ഞങ്ങള്‍ക്കും അവസരം കിട്ടി. രണ്ട്‌ മൂന്നിടത്തെ സെക്യുരിറ്റി ചെക്കപ്പ്‌ കഴിഞ്ഞു, ഞാന്‍ മുന്നോട്‌ പോകാന്‍ തുടങ്ങിയപ്പോള്‍, ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ കൈയിലിരുന്ന മെറ്റല്‍ ഡിറ്റക്റ്റര്‍ ശബ്ദിക്കാന്‍ തുടങ്ങി. അയാള്‍ എന്നെ തടഞ്ഞ്‌ നിര്‍ത്തി... പോക്കറ്റിലുള്ള സകല സാധനങ്ങളും ഒരു ട്രേയില്‍ നിക്ഷേപിക്കാന്‍ പറഞ്ഞിട്ട്‌, എന്റെ ശരീരത്തിലൂടെ ആ മെഷീന്‍ ഓടിച്ചപ്പോള്‍ ഇക്കിളി കൊണ്ടിട്ടും ചിരിക്കാതെ ഞാന്‍ പിടിച്ചു നിന്നു. എന്റെ പാന്റിന്റെ അവിടെ മെഷീന്‍ വന്നപ്പോള്‍ വീണ്ടും മെഷീന്‍ പീക്ക്‌ പീക്ക്‌ ശബ്ദം പുറപ്പെടുവിച്ചു. എന്റെ പാന്റിന്റെ പോക്കറ്റില്‍ വല്ലതും ഉണ്ടോ എന്ന് തിരക്കിയെങ്കിലും മജീഷ്യന്‍ മുതുക്കാടിനെ പോലെ പോക്കറ്റ്‌ ശൂന്യമെന്ന് ഞാന്‍ ആംഗ്യം കാണിച്ചു. എന്റെ കൂട്ടുകാര്‍ അങ്ങേപുറത്ത്‌ മാറി നിന്നു ചിരി ആരംഭിച്ചപ്പോള്‍, പോലീസുകാരന്‍ അവരോട്‌ പാര്‍ലമെന്റില്‍ പ്രവേശിച്ചു കൊള്ളാന്‍ പറഞ്ഞു. എന്നിട്ട്‌ പോലീസുകാരന്‍ എന്നെയും കൊണ്ട്‌ ഒരു അടച്ച മുറിയില്‍ കയറ്റി. അവിടെ വേറെ രണ്ട്‌ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവരും ഈ ഉള്ളവനെ അരിച്ചു പെറുക്കാന്‍ തുടങ്ങി. അവസാനം എന്റെ ഷര്‍ട്ടും, ബനിയനും, പാന്റും ഊരി, വി.ഐ.പിയുടെ ജട്ടി പരസ്യത്തിലെ യുവ കോമളനെ പോലെ കൈയും കെട്ടി നിര്‍ത്തി പരിശോധന തുടര്‍ന്നു. ഒരുത്തന്‍ എന്റെ പാന്റില്‍ കൂടി മെഷീന്‍ ഓടിച്ചു കളിച്ചു. അതിനിടയില്‍ ഒരുത്തന്‍ എനിക്ക്‌ അരിഞ്ഞാണം ഉണ്ടോയെന്ന് തപ്പിയപ്പോള്‍ ഞാന്‍ ഇക്കിളി കൊണ്ട്‌ കിരിച്ചു [കര + ചിരി] അവസാനം ഞങ്ങളെ കുഴക്കിയ ചോദ്യത്തിനു ഉത്തരം കിട്ടി. എന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് ഒരു ഗുളികയുടെ കവറിന്റെ പുറത്തുള്ള ഒരു അലൂമിനിയം ഫോയില്‍ പുറത്തെടുത്തതോടെ ആ മെഷീന്റെ കരച്ചില്‍ നിന്നു...ഒപ്പം എന്റെ വെപ്രാളവും. &lt;br /&gt;&lt;br /&gt;അവസാനം പൂര്‍ണ്ണ ഔദ്ധ്യോഗിക ബഹുമതികളോടെ Z കാറ്റഗറി ഉദ്യോഗസ്ഥരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ പാന്റും, ഷര്‍ട്ടും  വലിച്ച്‌ കയറ്റി വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ പാര്‍ലമെന്റില്‍ പ്രവേശിച്ചു. എത്ര നേരം അവിടെ ഇരുന്നൂവെന്നോ, എന്താണു അവിടെ നടന്നതെന്നോ എനിക്ക്‌ മനസ്സിലായതേയില്ല. ഒടുക്കം അവിടുന്നിറങ്ങി പാര്‍ലമന്റ്‌ മന്ദിരത്തിലെ എം.പി മാരുടെ ക്യാന്റീനിലേക്ക്‌ ഞങ്ങളെ ഞങ്ങളുടെ സാരഥി നയിച്ചു. അവിടെ കയറി 5 കോഴ്‌സ്‌ ലഞ്ചും അടിച്ച്‌ പുറത്ത്‌ വന്നപ്പോള്‍ ഈ ലഞ്ചും എം.പി 'വഹ' എന്ന് പറഞ്ഞപ്പോള്‍ ആഹഹ ഈ എം.പി നിന്നാള്‍ വാഴട്ടെയെന്ന് വീണ്ടും മനസ്സില്‍ പറഞ്ഞു. &lt;br /&gt;&lt;br /&gt;ഭക്ഷണവും കഴിഞ്ഞ്‌ ഞങ്ങള്‍ നേരെ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ പോയി. Z ക്യാറ്റഗറി പരിശോധനയും, 5 കോഴ്സ്‌ ഭക്ഷണത്തിന്റെ ക്ഷീണവും എന്നെയാകെ തളര്‍ത്തിയിരുന്നു. അങ്ങനെ ആ ക്ഷീണത്തില്‍ അല്‍പം ഒന്ന് മയങ്ങി. ഏകദേശം 4 മണിയോടു കൂടി ഞങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ വെളിയില്‍ കൂടി ചുമ്മാതെ ഒന്ന് ഉലാത്താന്‍ തീരുമാനിച്ചു. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത്‌ വിശാലമായ ഒരു മൈതാനം ഉണ്ട്‌. അവിടെ തകൃതിയായി ഒരു പന്തലിന്റെ അവസാന മിനുക്കു പണികള്‍ നടക്കുന്നു. പണിക്കാരില്‍ ഭൂരിഭാഗവും മലയാളികള്‍. അങ്ങനെ ഞാന്‍ അവരൊട്‌ കാര്യം തിരക്കിയപ്പോള്‍ അറിഞ്ഞു- ഏതോ ഒരു എം.പിയുടെ മകളുടെ കല്യാണത്തിന്റെ പാര്‍ട്ടിയുടെ ഒരുക്കങ്ങളാണതെന്ന്. &lt;br /&gt;&lt;br /&gt;കുശലാന്വേഷണത്തിനു ശേഷം മുന്‍പോട്ട്‌ പോയപ്പോള്‍ രമേശ്‌ ചെന്നിത്തല എം.പി എന്ന ബോര്‍ഡ്‌ എന്റെ ദൃഷ്ടിയില്‍ പെട്ടു. അതിന്റെ തൊട്ടടുത്ത്‌ തന്നെ തെന്നല ബാലകൃഷണപിള്ള എന്ന ബോര്‍ഡും കണ്ടു. പിന്നെ ഒട്ടും സമയം കളയാതെ അവരുടെ കോളിംഗ്‌ ബെല്ല് പോയി അടിച്ചു. അവരുടെ ഭാഗ്യത്തിനു ആരും അവിടെ ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;പിന്നെ ഏറെ നേരം ചുമ്മാതെ റോഡില്‍ കൂടി ഞങ്ങള്‍ എല്ലാവരും നടന്നു. വഴി തെറ്റിയാല്‍ ചോദിച്ച്‌ വീട്ടില്‍ വന്ന് കയറാന്‍ ഹിന്ദി എന്ന സാധനം നഹി നഹി. അതു കൊണ്ട്‌ രാഷ്ട്ര ഭാഷയെ അപമാനിച്ചുവെന്ന പേരു ദോഷം വെരുത്തെണ്ടായെന്ന് കരുതി നേരം ഇരുട്ടി തുടങ്ങിയതോടെ വീട്ടിലേക്ക്‌ തിരിച്ചു നടന്നു. &lt;br /&gt;&lt;br /&gt;വീടിന്റെ അവിടെ ചെന്നപ്പോള്‍, നമ്മുടെ പന്തല്‍ ഫോമിലായി. നിറയെ ലൈറ്റും ഒക്കെ കത്തിച്ച്‌, ഇല്യൂമിനേഷനും ഒക്കെ ഇട്ടു ശരിക്കും ഒരു മായാ പ്രപഞ്ചം. കേറ്ററിങ്‌കാര്‍ ഭക്ഷണം എല്ലാം അറേഞ്ച്‌ ചെയ്യുന്നു. ഭക്ഷണത്തിന്റെ കൊതിയൂറുന്ന മണം മൂക്കിലേക്കടിച്ചപ്പോള്‍ തന്നെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. &lt;br /&gt;&lt;br /&gt;കോളെജില്‍ പഠിക്കുമ്പോഴെ വിളിക്കാത്ത കല്യാണത്തിനു പോയി നല്ല ശീലമുള്ള ഞാന്‍, രാത്രിയിലത്തെ ഭക്ഷണം എം.പിയുടെ മകളുടെ കല്യാണത്തിന്റെ പാര്‍ട്ടിയെന്ന് പറഞ്ഞപ്പോള്‍, യാതൊരു നാണവും മാനവും ഇല്ലാതെ സാര്‍ അടക്കം എല്ലാവരും എന്നോട്‌ യോജിച്ചു. പിന്നെ വേഗം എല്ലാവരും കുളിച്ച്‌ റെഡിയായി. സാര്‍ അകത്ത്‌ കയറി രണ്ട്‌ ലാര്‍ജ്ജും വീശി ഒന്ന് ഉഷാറായി. ഏതായാലും സാറിന്റെ ഭാര്യ ഈ വിളിക്കാ കല്യാണത്തിനു വരുന്നില്ലായെന്ന് പറഞ്ഞപ്പോള്‍.. അമ്മാ ഇവിടെ തന്നെ ഇരുന്നാല്‍ മതി. ഞാന്‍ ഭക്ഷണം അവിടുന്ന് കൊണ്ട്‌ തരാമെന്ന് പറഞ്ഞ്‌ ദാനശീലന്റെ കുപ്പായം അണിഞ്ഞു. &lt;br /&gt;&lt;br /&gt;ഉച്ചക്ക്‌ 5 കോഴ്സ്‌ ലഞ്ചാണെങ്കില്‍, രാത്രിയില്‍ അതിലും ഗംഭീര ഭക്ഷണം. ഒരു ഓര്‍ക്കസ്ട്ര ട്രൂപ്പും അതില്‍ നല്ല ഒരു സുന്ദരി പെണ്ണും കൂടി അടിച്ച്‌ പൊളിച്ച്‌ പാട്ട്‌ പാടുന്ന കാരണത്താല്‍ അതിനു അനുസരിച്ച്‌ തുള്ളുന്ന തിരക്കിലായി ചെറുസെറ്റ്‌. ആ സമയം തക്കത്തില്‍ ഉപയോഗിച്ച്‌ സൊമാലിയക്കാരുടെ കൈയില്‍ അരിച്ചാക്ക്‌ കിട്ടിയതു പോലെ ഞങ്ങള്‍ ഭക്ഷണം നിരത്തിയ ഭാഗത്തേക്ക്‌ കുതിച്ചു. ബുഫെ ആയ കാരണം എല്ലാത്തിന്റെയും രുചി നോക്കി എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായതു കൊണ്ട്‌ ഞാന്‍ രക്ഷപ്പെട്ടു. വായില്‍ കൊള്ളാത്ത കുറെ പേരുകള്‍ അവയുടെ ചുവട്ടില്‍ എഴുതിയും വെച്ചിട്ടുണ്ട്‌.... പക്ഷെ എന്താണു സാധനം എന്ന് അറിയണമെങ്കില്‍ തിന്നു തന്നെ നോക്കണം. കാരണം അവയുടെ പേരില്‍ ചിലത്‌ ഇങ്ങനെയായിരുന്നു:- ഗലീനാ കാഫ്രില്‍ [ഗോവന്‍ രീതിയില്‍ കോഴി വറുത്തത്‌] നമ്മ്താ മോമോ [നമ്മുടെ കൊഞ്ച്‌ മൈദായില്‍ പാത്തിരിക്കുന്നു] ഡോയി മാച്ച്‌ [ നല്ല കട മീന്‍ എന്തൊക്കെയോ ചെയ്ത്‌ മധുരമൂറിക്കുന്ന ഒരു കറി] സൊ...എല്ലാം നമ്മള്‍ തൊട്ടും രുചിച്ചും നോക്കിയാല്‍ കൂടി മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ട്‌...കാരണം മധുരമുള്ള മീന്‍ കറി എന്റെ അമ്മ വെച്ചാല്‍ എന്തരു ഇത്‌, ഇതിന്റെയും പേരു മീന്‍ കറി എന്ന് തന്നെയോ അമ്മെയെന്ന് ചോദിക്കുന്ന ഞാന്‍ ഈ വായില്‍ മധുരിക്കുന്ന മീനിന്റെ പേരു ഡോയി മാച്ച്‌ എന്ന് പഠിച്ച കാരണത്താല്‍  പിന്നെ ആ ഭാഗത്തേക്ക്‌ പോയതെയില്ല. പിന്നെ കുടിക്കാന്‍ വിവിധ തരം ജ്യൂസുകള്‍, ഒപ്പം ബട്ടര്‍ മില്‍ക്ക്‌.... ബട്ടര്‍ ചേര്‍ത്ത മില്‍ക്ക്‌.... ഹാ ഹാ...ഞാന്‍ ഇതൊക്കെയെ കുടിക്കത്തുള്ളു എന്ന സ്റ്റയിലില്‍ പോയി അത്‌ ഗ്ലാസ്സില്‍ പകര്‍ത്തി കുടിച്ചപ്പോള്‍ വീട്ടില്‍ അമ്മ ഉണ്ടാക്കുന്ന ആ ബട്ടര്‍ മില്‍ക്കിനു മോരും വെള്ളമെന്ന് പറയും... അമ്മച്ചിയാണ മോരും വെള്ളം ദില്ലിയില്‍ എം.പിയുടെ മോളുടെ കല്യാണത്തിനു വന്നപ്പോള്‍ ബട്ടര്‍ മില്‍ക്ക്‌. അങ്ങനെ മനസ്സിലാകുന്നതും, മനസ്സിലാകാത്തതുമായ ഭക്ഷണങ്ങള്‍ വയറ്റില്‍ കൊള്ളിച്ച്‌ കൊണ്ട്‌ നിന്നപ്പോള്‍ അവിടേക്കു 'കരിമ്പൂച്ചകളുടെ' ഒരു തള്ളി കയറ്റം കണ്ട്‌ എന്താണു അവിടെ സംഭവിക്കുന്നതെന്നറിയാതെ കോഴിക്കാലു എന്റെ തൊണ്ടയില്‍ കുടുങ്ങി. കണ്ണ്‍ അടച്ചു തുറക്കും മുന്‍പെ ആ ഹാള്‍ നിറച്ചും കരിമ്പൂച്ചകള്‍...ഡാന്‍സും കൂത്തും, പാട്ടും എല്ലാം നിലച്ചു. ഞാന്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍,  ദാ നില്‍ക്കുന്നു സാക്ഷാല്‍ നമ്മുടെ പ്രധാനമന്ത്രി ദേവ ഗൗഡ, ഹരിയാനയുടെ സിംഹം ദേവി ലാല്‍ അങ്ങനെ കുറെ പേര്‍ ഒരുമിച്ച്‌ കയറി വന്നതിന്റെ സെക്യുരിറ്റിയായിരുന്നു അത്‌.  തൊണ്ടയില്‍ കുടുങ്ങിയ കോഴിക്കാല്‍ ഫാസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ മോഡില്‍ ഇട്ട്‌ വേഗം പുറത്തെടുത്ത്‌ ബാക്കി ഭക്ഷണത്തിന്റെ രുചി നോക്കാന്‍ മെനക്കെടാതെ എ.കെ.47ന്റെ ഇടയില്‍ കൂടി പുറത്തിറങ്ങി. &lt;br /&gt;&lt;br /&gt;രണ്ടടി നടന്നപ്പോള്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു പാണ്ടി, ഒരു ബെന്‍സ്‌ കാര്‍ ചൂണ്ടി കാട്ടി, ഇന്ത ടൊയോട്ടാ കാര്‍ വന്ത്‌ ദേവഗൗഡാജി കാര്‍ എന്ന് പറഞ്ഞപ്പോള്‍...പോടാ അത്‌ ബെന്‍സെടാ ബെന്‍സ്‌... ബെന്‍സ്‌ പാത്താലും ടൊയൊട്ടാ പാത്താലും തെരിയാത്ത അറിവ്‌ കെട്ട മുന്‍ടം എന്ന് പറഞ്ഞപ്പോള്‍ വീണ്ടും പാണ്ടി,  അത്‌ ടൊയോട്ടാ എന്ന് പറഞ്ഞപ്പോള്‍ അരിശം മൂത്ത്‌ ബെന്‍സിന്റെ പുറകിലുള്ള  എംബ്ലം കാട്ടാന്‍ വേണ്ടി ഞാന്‍ കുനിഞ്ഞിട്ട്‌, നായേ...ഇന്ത്‌ എംബ്ലം പാ.....മുഴുമിപ്പിക്കുന്നതിനു മുന്‍പ്‌ എന്റെ രണ്ട്‌ ചെവി പുറകിലും എന്തോ വന്ന് കൊണ്ടു. കവച്ച്‌ നിന്ന ഞാന്‍ കാലിന്റെ ഇടയില്‍ കൂടി കരിമ്പൂച്ചകളുടെ കാലു കണ്ടപ്പോള്‍ തന്നെ സിഗ്നല്‍ കിട്ടാതെ സംപ്രേക്ഷണം തടസ്സപ്പെട്ടു പോയ റ്റി.വി പരിപാടി പോലെ നിന്നിടത്ത്‌ നിന്ന് വിറച്ചു. വയറു നിറച്ച്‌ കഴിച്ചിട്ട്‌ , കാലും കവച്ച്‌ കുനിഞ്ഞ്‌ നിന്ന്,  ഭയം നിമിത്തം എന്റെ ഭാഗത്ത്‌ നിന്ന് അസ്വഭാവികമായി എന്തെങ്കിലും ശബ്ദം പുറത്ത്‌ വന്നാല്‍.  വെടിയുണ്ട കയറിയ അരിപ്പ പോലെയായ ഒരു ശരീരം ദില്ലിയുടെ തെരുവില്‍ വീഴും. അതിലും ഭേദം വരുന്നത്‌ വരട്ടെയെന്ന് കരുതി, ഞാന്‍ ആകാശത്തേക്ക്‌ രണ്ട്‌ കൈകളും ഉയര്‍ത്തി  കീഴടങ്ങി. പെട്ടെന്ന് തന്നെ മറ്റൊരു കരിമ്പൂച്ച എന്റെ ദേഹം മൊത്തം മെറ്റല്‍ ഡിറ്റക്ടര്‍ വെച്ച്‌ ഉഴിഞ്ഞു. വേറൊരുത്തന്‍ എന്റെ പോക്കറ്റില്‍ കയ്യിട്ട്‌ ഉള്ളതെല്ലാം പൊക്കി. ഭാഗ്യത്തിനു എന്റെ വെല്ലൂരെ തിരിച്ചറിയല്‍ കാര്‍ഡ്‌ കിട്ടി. അതു നോക്കിയിട്ട്‌ എന്തൊക്കെയോ ഹിന്ദിയില്‍ എന്നോട്‌ തിരക്കി... കൈ പൊക്കി നില്‍ക്കുമ്പോള്‍ നാക്ക്‌ പൊങ്ങില്ലായെന്ന വലിയ തത്വം അപ്പോഴാണു എനിക്ക്‌ മനസ്സിലായത്‌. എന്റെ വായില്‍ നിന്ന് ഒരു ശബ്ദം പോലും വന്നില്ല. പിന്നെ എ.കെ.47 പുറകില്‍ നിന്ന് മാറ്റി എന്നോട്‌ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അച്ചുമാവന്‍ ബാംഗ്ലൂരില്‍ മേജര്‍ സന്ദീപിന്റെ വീടിന്റെ അവിടെ വെച്ച്‌ പത്രക്കാരോട്‌ പറഞ്ഞതിനെക്കാട്ടിലും 'അടി' 'പൊളി' ഇംഗ്ലീഷ്‌ വിറച്ചു വിറച്ച്‌ പറഞ്ഞു... എല്ലാം മനസ്സിലാക്കിയിട്ട്‌,  ആ പൊയ്ക്കോ എന്ന് ഒരുത്തന്‍ പറഞ്ഞപ്പോള്‍ എന്റെ കൂടെ വന്ന ഒറ്റ ഒരുത്തന്‍ പോലും ആ പരിസരത്തില്ല. കൂട്ടുകാരായാല്‍ ഇങ്ങനെ തന്നെ വേണം... &lt;br /&gt;&lt;br /&gt;ഞാന്‍ പതുക്കെ എം.പി ക്വാട്ടേഴ്‌സില്‍ തിരിച്ചെത്തിയപ്പോള്‍ എല്ലാരുടെയും മുഖത്ത്‌ ആശ്വാസം. ആരോടും ഒന്നും പറയാന്‍ നില്‍ക്കാതെ നേരെ കക്കൂസ്സില്‍ പോയി... ഭാഗ്യം, അണ്ടര്‍വെയര്‍ വൃത്തിക്കേടായില്ല. കക്കൂസ്സില്‍ നിന്നിറങ്ങിയ ഞാന്‍ പിന്നീട്‌ ആരോടും അധികം സംസാരിച്ചില്ല, ചിരിച്ചില്ല, സാറു വരച്ച ലക്ഷ്മണ രേഖയ്ക്ക്‌ പുറത്ത്‌ കടന്നതുമില്ല. അന്ന് കമാന്‍ഡോസിന്റെ എ.കെ.47 തോക്ക്‌ വെച്ച്‌ എന്റെ മെഡുല്ലായ്ക്ക്‌  വല്ല അടി കിട്ടിയതായിരിക്കുമെന്ന് എന്റെ കൂട്ടുകാര്‍ ചിന്തിച്ചു പോയി.&lt;br /&gt;&lt;br /&gt;പണ്ടുള്ളവര്‍ പറയുമ്പോലെ , ‘ദില്ലി കടക്കുവോളം നാരായണ, നാരായണയെന്ന് ‘പോലും ഞാന്‍ വിളിക്കാന്‍ നാവുയര്‍ത്തിയില്ല; കാരണം അന്നത്തെ ഉപരാഷ്ട്രപതി കെ.ആര്‍.നാരായണന്‍ജി ആയിരുന്നെ. ഇനി അതിന്റെ പേരില്‍ ഒരു സെക്യുരിറ്റി ചെക്ക്‌ അപ്പിനു എന്റെ ശരീരത്തിനു ത്രാണിയില്ലായിരുന്നു. അങ്ങനെ കടിച്ച്‌ പിടിച്ച്‌ ടൂറും കഴിഞ്ഞു  വെല്ലൂരില്‍ സുരക്ഷിതമായി എത്തിയപ്പോള്‍ ‘ദേ, പിന്നെയും ശങ്കരന്‍ തെങ്ങിന്‍ മേല്‍ തന്നെയെന്ന്’ പറഞ്ഞതു പോലെ എന്റെ സ്വഭാവവും മാറിയെന്ന് എന്ന് ഇനിയും പറയേണ്ടതില്ലല്ലോ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-1620636197408588453?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/1620636197408588453/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=1620636197408588453' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/1620636197408588453'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/1620636197408588453'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2009/03/blog-post_15.html' title='സ്റ്റഡി ടൂറും, പൊല്ലാപ്പുകളും.'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-5623804158893741281</id><published>2009-03-01T00:10:00.004+04:00</published><updated>2009-03-01T17:26:41.866+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>ഹോസ്റ്റല്‍ പുരാണം</title><content type='html'>&lt;a href="http://pazhamburanams.blogspot.com/2007/11/blog-post_15.html"&gt;ബി.കോം കഴിഞ്ഞ്‌&lt;/a&gt;, കമ്പ്യൂട്ടറും പഠിച്ച്‌, ട്രാവല്‍ ആന്‍ഡ്‌ ടൂറിസവും പഠിച്ച്‌, &lt;br /&gt;&lt;a href="http://pazhamburanams.blogspot.com/2007/10/blog-post_15.html"&gt;ഈസ്റ്റ്‌ വെസ്റ്റില്‍ ജോലിയും&lt;/a&gt; ചെയ്തു കൊണ്ടിരുന്നപ്പോഴാണു വെല്ലൂരില്‍,  മെഡിക്കല്‍ റെക്കോര്‍ഡ്സ്‌  കോഴ്‌സിനു അഡ്മിഷന്‍ ലഭിച്ചത്‌. അങ്ങനെ തിരുവല്ലാ എന്ന മഹാ നഗരത്തില്‍ നിന്നും വെല്ലൂരിലേക്ക്‌.&lt;br /&gt;&lt;br /&gt;വെല്ലൂര്‍ സി.എം.സി [കൃസ്ത്യന്‍ മെഡിക്കല്‍ കോളെജില്‍] പഠിക്കാന്‍ ഭാഗ്യം കിട്ടുകയെന്നത്‌ എന്നെ പോലെയൊരാള്‍ക്ക്‌ സ്വപനം കാണാവുന്നതിലും അപ്പുറമായിരുന്നു. പാരാമെഡിക്കല്‍സിന്റെ താമസം ഡി.ജെ. ഹോസ്റ്റല്‍ അഥവാ ഡൊറോത്തി ജോസ്ക്കി ഹോസ്റ്റലിലായിരുന്നു.  എന്റെ ജീവിതത്തിലെ ആദ്യത്തെ ഹോസ്റ്റല്‍ വാസം.  ഡി.ജെ. ഹോസ്റ്റല്‍, ഏതോ ഒരു സായിപ്പ്‌, തന്റെ ഭാര്യയുടെ സ്മരണാര്‍ത്ഥം കരിങ്കല്ലില്‍ തീര്‍ത്ത ഇരു നിലയുള്ള ഒരു ടാജ്‌ മഹലാണു. പക്ഷെ ഞങ്ങളുടെ ഒന്നും മുറിയില്‍ ഫാനില്ല. ചൂടു കാലത്ത്‌, ജഗതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'കൈ താന്‍ ഫാന്‍'. &lt;br /&gt;&lt;br /&gt;ഈ ഹോസ്റ്റലിലെ മറ്റു കുട്ടികളാകട്ടെ പ്രീഡിഗ്രി കഴിഞ്ഞ്‌ വന്ന കുട്ടി പിള്ളേര്‍. ആയതിനാല്‍ സൈസ്‌ കൊണ്ട്‌ ഞാന്‍ അച്ചായനല്ലായിരുന്നെങ്കിലും, പ്രായം കൊണ്ട്‌ ഇവര്‍ എന്നെ അച്ചായനാക്കി. &lt;br /&gt;&lt;br /&gt;ഹോസ്റ്റലില്‍ ഭൂരിപക്ഷം പേരും മലയാളികള്‍.. ബാക്കി തമിഴന്മാര്‍, ഹിന്ദിക്കാര്‍ അങ്ങനെ അങ്ങനെ അങ്ങനെ... ഈ ഹോസ്റ്റലില്‍ നമ്മള്‍ക്ക്‌ സഹിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ 1] ഇവിടുത്തെ മെസ്സ്‌ 2] ഇവിടുത്തെ കക്കൂസ്സ്‌.&lt;br /&gt;&lt;br /&gt;മെസ്സിലെ ഭക്ഷണം മോശം ആണെങ്കിലും കക്കൂസ്സിലെ സംഭവങ്ങള്‍ എന്നും ഗംഭീരമായിരുന്നു. ചുമ്മാ റെയില്‍വേ ട്രാക്കിലും, പാത വക്കിലും ഒക്കെ പന്നികള്‍ക്ക്‌ ‘അന്നദാനം’ നടത്തിയിരുന്നവന്മാരൊക്കെ ഹോസ്റ്റലില്‍ വന്നാല്‍ പിന്നെ എന്തോ പറയാനാ. ഞങ്ങള്‍ പഠിക്കുന്ന സമയത്ത്‌ അബ്ബാസും, ശരത്തും ഒന്നും ഹാര്‍പ്പിക്കിന്റെ മാജിക്ക്‌ കാണിക്കാന്‍ വരാറില്ലായിരുന്നു. അന്നെങ്ങാനും വന്നു പെട്ടിരുന്നെങ്കില്‍ അബ്ബാസിനൊക്കെ എന്നും മാജിക്ക്‌ കാണിക്കാന്‍ ഇഷ്ടം പോലെ കക്കൂസ്‌ കൊടുക്കാമായിരുന്നു. ഏതു മന്ത്രവാദി വന്നാലും പൂവന്‍ കോഴിയുടെ കാര്യം കഷ്ടമെന്ന് പറയുമ്പോലെ ഞാന്‍ ഏത്‌ കക്കൂസ്സില്‍ കയറിയാലും എനിക്ക്‌ കണി ലഭിക്കുമായിരുന്നു. &lt;br /&gt;&lt;br /&gt;ഹോസ്റ്റലിന്റെ തൊട്ടടുത്ത ഒരു വീട്ടിലാണു വാര്‍ഡന്‍ താമസിക്കുന്നത്‌. ഒരു ദിവസം, വാര്‍ഡന്റെ മുന്‍പാകെ ഞങ്ങള്‍ കുറെ ഹതഭാഗ്യര്‍, കക്കൂസ്സ്‌ വൃത്തിയാക്കാനല്ല ഞങ്ങള്‍ ഇവിടെ പൈസയും തന്ന് താമസിക്കുന്നതെന്നൊക്കെ എഴുതിയ ഒരു ദയാ ഹര്‍ജി കൊടുത്തു. അങ്ങനെ അതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ശനിയാഴ്ച്ച ഒരു പത്ത്‌ മണിയോടെ വാര്‍ഡന്‍ വന്നതിനെ തുടര്‍ന്ന് ഞങ്ങള്‍ സംയുക്തമായി ഒരു മലം പരിശോധനയ്ക്ക്‌ പോയി. ഓരോ കക്കൂസ്സും തുറന്ന് കാണിക്കുമ്പോള്‍ വാര്‍ഡന്റെ മുഖം ഒരു മേക്കപ്പും ഇടാതെ ചുവന്ന് തുടുത്തു കൊണ്ടിരുന്നു. ഏതായാലും മലത്തിന്റെ ഫേസ്‌ കട്ടും D.N.Aയും നോക്കി പ്രതിയെ പിടിക്കാന്‍ മാര്‍ഗ്ഗം ഒന്നും കാണാഞ്ഞതിനെ തുടര്‍ന്നും വിവിധ വെറേറ്റി മലംസ്‌ കണ്ട്‌,  മലമ്പനി പിടിച്ചവനെ പോലെ വിറച്ച്‌ തുള്ളിയും പോയ വാര്‍ഡന്‍ ഒടുക്കം “കക്കൂസ്സും കുളിമുറിയും ഒക്കെ വൃത്തിയായി സൂക്ഷിക്കുക” എന്നൊരു നോട്ടീസ്‌ പതിച്ച്‌ തടിയൂരി. പക്ഷെ ഈ നോട്ടീസിലും മണിയനീച്ച വന്ന് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഇവന്മാര്‍ക്ക്‌ സംയുക്തമായി പണി കൊടുക്കാന്‍ തീരുമാനിച്ചു. &lt;br /&gt;&lt;br /&gt;വൃത്തി വീട്ടില്‍ നിന്നും തുടങ്ങണമെന്ന ആപ്ത വാക്യം കണക്കിലെടുത്ത്‌ അന്നത്തെ ദിവസം ഞങ്ങള്‍ എല്ലാവരും ഒരു ചുവന്ന ബക്കറ്റിലേക്ക്‌ 24 മണിക്കൂര്‍ മൂത്ര ശേഖരണം തുടങ്ങി. അങ്ങനെ പല വെറേറ്റി സാധാനം പല സമയത്തായി ആ ബക്കറ്റിലേക്ക്‌ വീണു. ഏകദേശം രാത്രി 1 മണി വരെ ബക്കറ്റില്‍ മൂത്രം ഒഴിക്കാനുള്ള ഓഫര്‍ ഉണ്ടായിരുന്നതിനാല്‍, അവിടെ ഉണ്ടായിരുന്ന മലയാളികള്‍ ഈ അപൂര്‍വ്വ അവസരം നന്നായി വിനിയോഗിച്ചു. രാത്രി രണ്ട്‌ മണിക്ക്‌ ഞങ്ങള്‍ തമിഴ്‌ മക്കളുടെ മുറിയിലേക്ക്‌, ഓരോരുത്തരുടെയും വൃത്തി കണക്കിലെടുത്ത്‌  ശുദ്ധമായ ഈ മൂത്രം മുറിയിലേക്ക്‌ ഒഴിച്ച്‌ കൊടുത്തു. &lt;br /&gt;&lt;br /&gt;പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ എനിക്ക്‌ ആകെ സംശയം...ഇതെന്താ ഞാന്‍ തലേന്ന് ഉറങ്ങിയത്‌ ട്രാന്‍സ്പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ വല്ലതുമാണോയെന്ന്...ആ സേം സ്മെല്‍... അന്ന് പണി കിട്ടിയെല്ലാവന്മാരും മുറികള്‍ വൃത്തിയാക്കി. അന്ന് വൈകിട്ടോടെ ഞങ്ങള്‍ കക്കൂസ്സിന്റെ മെയിന്‍ വാതിലില്‍ ഒരു നോട്ടീസ്‌ ഒട്ടിച്ചു.. ഇന്ന് മുതല്‍ ഫിക്സഡ്‌ ഡിപ്പോസിറ്റ്‌ ഇവിടെ സ്വീകരിക്കുന്നതല്ല. പക്ഷെ ഈ പഹയന്മാര്‍ പിന്നെയും ഡിപ്പോസിറ്റുകള്‍ ഇട്ട്‌ പണപ്പെരുപ്പം വരുത്തി. &lt;br /&gt;&lt;br /&gt;മെസ്സിലെ തൈരു സാദവും, തക്കാളി ചോറും, വല്ലപ്പോഴുമുള്ള ബിരിയാണിയും ഒക്കെ തൊണ്ടയില്‍ നിന്ന് കീഴ്‌പ്പോട്ട്‌ ഇറങ്ങണമെങ്കില്‍ വീട്ടില്‍ നിന്നും കൊണ്ട്‌ വരുന്ന ടച്ചിംഗ്‌സ്‌ വേണം. അച്ചാര്‍ എടുക്കാന്‍ ഞങ്ങള്‍ പ്ലാസ്റ്റിക്ക്‌ സ്പൂണ്‍ ആണു എടുക്കാറു. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട്‌ കാര്യം, വിശപ്പും മാറ്റാം, മീശയും മിനുക്കാമെന്ന് പറയുമ്പോലെ ഞങ്ങള്‍ അച്ചാറും ഒക്കെ നന്നായി തിന്ന്, തിരിച്ച്‌ പോകുമ്പോള്‍ ഈ സ്പൂണെടുത്ത്‌ അവിടെ അയയില്‍ ഉണക്കാനിട്ടിരിക്കുന്ന നല്ല സ്റ്റാര്‍ച്ച്‌ മുക്കിയതു പോലെ [റ്റെന്റ്‌ ഉണ്ടാക്കാന്‍ പാകത്തില്‍] ഉള്ള അണ്ടര്‍ വെയറില്‍ ഇവനെ അങ്ങു തൂത്ത്‌ തുടച്ച്‌...സ്പൂണ്‍ എടുത്ത്‌ ഒറ്റെയേറു. അങ്ങനെ വല്ലപ്പോഴുമെങ്കിലും അടി വസ്ത്രങ്ങളും കഴുകണമെന്ന വലിയ പാഠവും ഞങ്ങളായി അവരെ പഠിപ്പിക്കേണ്ടി വന്നു. &lt;br /&gt;&lt;br /&gt;ഞങ്ങളുടെ ഹോസ്റ്റലിലെ ഒരു പണച്ചാക്ക്‌ ഒരു തിരോന്തോരത്തുകാരനാണു. അമരത്തില്‍ കെ.പി.എ.സി ലളിത പറയുമ്പോലെ ചാകര വന്നാല്‍ സന്തോയം, ചാകര വന്നില്ലെങ്കില്‍ സന്തോയം, മോളു പരൂക്ഷ പാസ്സായാല്‍ സന്തോയം, തോറ്റാല്‍ സന്തോയം..എന്ന് പറഞ്ഞതു പോലെ ഇവനും എന്നും എപ്പോഴും സന്തോയമാണു. അപ്പോള്‍ ഇവന്റെ ചിലവില്‍, ഇവന്റെ സന്തോയത്തില്‍ ചൈനാ റ്റൗണില്‍ നിന്ന് ഫുഡ്‌ കുറഞ്ഞത്‌ മാസത്തില്‍ രണ്ട്‌ തവണയെങ്കിലും കിട്ടും. അങ്ങനെയുള്ള ഇവന്‍ ഒരു ദിവസം ഞങ്ങളുടെ മുറിയില്‍ തമ്പടിച്ചു. എല്ലാരും പോയിട്ടും അവന്‍ അതും ഇതും ഒക്കെ പറഞ്ഞ്‌ പിന്നെയും ഇരുന്നു. ഒടുക്കം അല്‍പം ചമ്മലോടെ അവന്‍ പറഞ്ഞു, അച്ചായാ..എന്റെ ക്ലാസ്സിലെ ......ഇല്ലെ? അവളെയെനിക്ക്‌ വലിയ ഇഷ്ടമാ. പക്ഷെ ഇത്‌ നേരിട്ട്‌ പറഞ്ഞ്‌,  അവള്‍ പോയി വല്ല പരാതിയും പറഞ്ഞാല്‍ പിന്നെ എപ്പോള്‍ ഇവിടുന്ന് പെട്ടിയും പ്രമാണവും എടുത്താല്‍ മതിയെന്ന് പറയേണ്ടിയതൈല്ലല്ലോ? അതു കൊണ്ട്‌ അച്ചായന്‍ ഇതില്‍ ഒന്നിടപ്പെട്ട്‌ കാര്യം ഒന്ന് ശരിയാക്കി തരണം. പ്ലീസ്‌.. അങ്ങനെ ചെയ്താല്‍ ഒരു അടി പൊളി ട്രീറ്റ്‌ ഇത്രയും പറഞ്ഞ്‌ അവനിറങ്ങി പോയപ്പോള്‍ എന്റെ സഹമുറിയന്‍ പറഞ്ഞു, അച്ചായോ.. ഈ ക്വട്ടേഷന്‍ ഏതായാലും നമ്മള്‍ എറ്റെടുക്കെണ്ട.. നമ്മളും ഇവിടെ പഠിക്കാന്‍ തന്നെയാ വന്നതെന്ന് പറഞ്ഞ്‌ അവന്‍ സി.പി.എമ്മിലെ വി.എസ്സിനെ പോലെ അവന്റെ പ്രതിഷേധം അറിയിച്ച്‌ കയറി കിടന്നു. അന്ന് രാത്രിയില്‍,  പണ്ട്‌ കണ്ട ലൗ സ്റ്റോറി സിനിമകള്‍ എല്ലാം ഒന്ന് അയവിറക്കി. ഒന്ന് രണ്ട്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും എന്റെ പ്ലാനുകള്‍ ഒന്നും നടന്നില്ല. സുഹൃത്തിന്റെ പ്രഷര്‍ കൂടുന്നതനുസരിച്ച്‌ എന്റെ ബ്ലഡ്‌ പ്രഷറും കൂടി കൂടി വന്നു. &lt;br /&gt;&lt;br /&gt;ഒടുക്കം എന്തും വരട്ടെയെന്ന് കരുതി, അവള്‍ Y.W.C.A ക്യാന്റീനില്‍ 10.00 മണിക്ക്‌, ബ്രേക്കിനു വന്നപ്പാള്‍ ഞാന്‍ അവളെ മാത്രമായി വിളിച്ച്‌ തന്റെ സുഹൃത്തിന്റെ ഹൃദയം കൈമാറി ഒരു ഹംസമായി മാറി. എന്റെയും അവന്റെയും റ്റെന്‍ഷന്‍ കൂട്ടി അവള്‍ ഞങ്ങളോട്‌ രണ്ട്‌ ദിവസത്തേക്ക്‌ ലാവലിനിടപാടില്‍ അച്ചുമാമ്മ മിണ്ടാതെയിരുന്നത്‌ പോലെ മിണ്ടാതെ നടന്നുവെങ്കിലും പിന്നീട്‌ ഇവരങ്ങ്‌ അടുത്തു. ചുരുക്കി പറഞ്ഞാല്‍ ഫെവിക്കോള്‍ പശയുടെ പരസ്യം പോലെ തകര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക്‌ മാറി. അങ്ങനെ ഇവന്റെ കെയറോഫില്‍ കിട്ടിയിരുന്ന ട്രീറ്റും ഗോവിന്ദാ!!!. ഇവന്‍ സമയത്തും കാലത്തും ഒന്നും ഹോസ്റ്റലില്‍ വരാതെയായി..ഞങ്ങളുമായിട്ടുള്ള അടുപ്പം മൊത്തം മാറി സദാ സമയവും അവനും അവളും കറങ്ങി നടന്നു. &lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ ഹോസ്റ്റലില്‍ പുതിയ കമ്മറ്റിക്കാരെ തെരഞ്ഞെടുക്കുന്ന ഇലക്ഷന്‍.  തിരോന്തോരംക്കാരനെ മെസ്സിന്റെ ചുമതല ഏല്‍പ്പിച്ചാല്‍ വായിക്ക്‌ രുചിയായി വല്ലതും കഴിക്കാം. പക്ഷെ അവന്റെ ഒടുക്കത്തെ തിരക്കിന്റെ ഇടയില്‍ ഇതിനൊക്കെ സമയം കിട്ടുമോ? ഏതായാലും വോട്ട്‌ ചെയ്യാന്‍ കിറു കൃത്യമായി അവന്‍ വന്നു. പ്രേമം തുടങ്ങിയതില്‍ പിന്നെ ആദ്യമായി ഞങ്ങള്‍ക്കായി അവന്‍ സമയം കണ്ടെത്തി വന്നു.. ഇലക്ഷനു അവന്‍ സ്ഥാനങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇലക്ഷന്‍ കഴിഞ്ഞ്‌, മല്ലൂസ്‌ കമ്മറ്റി തൂത്തു വാരിയ സന്തോഷത്തില്‍ എല്ലാവരും അന്ന് ഒത്തു കൂടി. വര്‍ത്തമാനം മൂത്ത്‌ മൂത്ത്‌ ഇവന്റെ പ്രേമവും വിഷയമായി. കോട്ടയംകാരന്‍ അല്‍പം നീരസത്തില്‍ പറഞ്ഞു, ഹോ ഇന്ന് ഏതായാലും സയാമീസുകള്‍ അധികം കറങ്ങാതെ  വന്ന് കയറിയല്ലോ. അന്ന് ഇവനില്ലായിരുന്നെങ്കില്‍ [എന്നെ ചൂണ്ടി കാണിച്ച്‌] കാണാമായിരുന്നു.. ഇപ്പോള്‍ കോത്താഴത്തെ ഒരു വലിയ ജുബ്ബായും ഒക്കെ വലിച്ച്‌ കയറ്റി, ക്യാമ്പസ്സില്‍ കൂടി നടക്കുമ്പോള്‍ നിനക്ക്‌ ഞങ്ങളെ കണ്ണില്‍ പിടിക്കത്തില്ല, അല്ലിയോ..#@@@...%%%#****കൂട്ടി കെട്ടാന്‍ ലവനു അറിയാമെങ്കില്‍ അഴിക്കാനും ഞങ്ങള്‍ക്ക്‌ പറ്റും, കാണണോടാ..@!!$**** ??? ഇത്‌ കേട്ട്‌ തിരോന്തോരംകാരന്‍ പെട്ടെന്ന് പ്രതികരിച്ചു...ഹോ എങ്കില്‍ അതൊന്ന് കാണണം..സാക്ഷാല്‍ ദൈവം തമ്പുരാനിറങ്ങി വന്നാല്‍ പോലും, പൊന്നു@@@%%%&amp;***മക്കളെ ഞങ്ങളെ തെറ്റിക്കാന്‍ പറ്റത്തില്ല. അതിനായി ആരും നൊയമ്പ്‌ നോക്കുകയും വേണ്ട.. അവനിത്രയും പറഞ്ഞിട്ട്‌ വോക്കൗട്ട്‌ നടത്തിയപ്പോള്‍, സത്യം സത്യമായും ഈ ചുമതലയും എന്റെ തലയില്‍ തന്നെ വീഴുമെന്ന് സ്വപ്നത്തില്‍  പോലും ഞാന്‍ കരുതിയില്ല. &lt;br /&gt;&lt;br /&gt;ഒറ്റ ആഴ്ച്ചത്തെ സമയം എനിക്ക്‌ കിട്ടി. Y.W.C.A ക്യാന്റീനില്‍ തന്നെ ഇരുന്ന് പെണ്ണിനോട്‌ കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. സംസാരിച്ചത്‌ ഇങ്ങനെ... ഇലക്ഷന്റെ അന്ന് ഹോസ്റ്റലില്‍ വെള്ളമടി പാര്‍ട്ടി ഉണ്ടായിരുന്നു. അന്ന് അവന്‍ വെള്ളമടിച്ച്‌, ഓസ്ക്കാര്‍ അവാര്‍ഡ്‌ നേടിയപ്പോള്‍ [പൂക്കുറ്റി ആയപ്പോള്‍], തന്റെ [പെണ്ണിന്റെ] ബെര്‍ത്ത്‌ ഡേയുടെ അന്ന് നിങ്ങള്‍ പ്രിന്‍സ്‌ മാനറില്‍ റൂമെടുത്തുവെന്ന് പറഞ്ഞു...പിന്നെ പലതും പറഞ്ഞു.. അയ്യോ!!! സത്യം സത്യമായിട്ടും പ്രിന്‍സ്‌ മാനറില്‍ പോയി ഫുഡ്‌ കഴിച്ചുവെന്നത്‌ സത്യം തന്നെ. പക്ഷെ എന്റെ വേളാങ്കണ്ണി മാതാവാണെ ഞങ്ങള്‍ റൂമില്‍ ഒന്നും താമസിച്ചില്ല. അയ്യേ, ഇത്ര തറയാണോ...? അപ്പോള്‍ ഞാന്‍ പറഞ്ഞു.. എന്തു ചെയ്യാം, ഞാന്‍ ഇവന്‍ ഒരിക്കലും ഇത്തരക്കാരനാണെന്ന് കരുതിയില്ല.. പക്ഷെ ആവന്റെ തനി സ്വരൂപം കണ്ടത്‌ വെള്ളമടിച്ചപ്പോഴാണു [പാവം പെണ്ണു.. സ്വന്തമായി കഞ്ഞി ഉണ്ടാക്കാന്‍ പൈസ ഇല്ലാതെ തെണ്ടി തിരിഞ്ഞിരിക്കുന്നവന്മാരാ വെള്ളം അടിക്കുന്നതെന്ന സത്യം ഓര്‍ത്തതേയില്ല.] &lt;br /&gt;&lt;br /&gt;പിന്നെ സാക്ഷാല്‍ ദൈവം തമ്പുരാന്‍ ഇറങ്ങി ഒന്നും വരേണ്ടി വന്നില്ല.. അവളുടെ വേളാങ്കണ്ണി മാതാവു സത്യമായി പിന്നെ അവള്‍ അവനെ കണ്ടതായി കൂടി ഭാവിച്ചില്ല. അന്ന് രാത്രി ശരിക്കും ഡി.ജെ ഹോസ്റ്റലില്‍ ആരും ഉറങ്ങിയില്ല. വെള്ളം അടിച്ച്‌ തിരോന്തോരംകാരന്‍ അന്നു എല്ലാവരെയും പൂരാ തെറി വിളിച്ചു നേരം വെളുപ്പിച്ചു. എന്നെ കുറച്ച്‌ കാര്യമായി വിളിച്ചൂന്ന് ഇനിയും എഴുതേണ്ടിയ കാര്യമുണ്ടോ???ചില നേരത്തെ ശബ്ദം ഒക്കെ കേട്ടപ്പോള്‍ അവന്‍ എന്റെ മുറിയുടേ മുന്‍പില്‍ മൂത്രം ഒഴിച്ച്‌ എനിക്ക്‌ പണി തരുമോയെന്ന് വരെ ശങ്കിച്ചെങ്കിലും അങ്ങനെ ഒന്നും ഉണ്ടായില്ല.&lt;br /&gt;&lt;br /&gt;സാവകാശം ഈ പ്രേമം എല്ലാവരും മറന്നു; ഒപ്പം തിരോന്തോരംക്കാരനും. അവന്‍ പിന്നെയും ഞങ്ങള്‍ക്കൊപ്പം വന്നു തുടങ്ങി. ഞങ്ങള്‍ക്ക്‌ ഫുഡ്‌ മേടിച്ച്‌ തന്നു തുടങ്ങി, പൈസ കടം തന്നു തുടങ്ങി...അങ്ങനെ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ സുഹൃത്തിനെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കിട്ടി.. &lt;br /&gt;&lt;br /&gt;ഈസോപ്പ്‌ കഥയുടെ ഒടുക്കം പോലെ, പിന്നിടുള്ള സമയം ഞങ്ങള്‍ എല്ലാവരും സുഖമായി അടിച്ച്‌ പൊളിച്ച്‌ ജീവിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-5623804158893741281?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/5623804158893741281/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=5623804158893741281' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/5623804158893741281'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/5623804158893741281'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2009/03/blog-post.html' title='ഹോസ്റ്റല്‍ പുരാണം'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-8755040007814428269</id><published>2009-02-15T04:54:00.001+04:00</published><updated>2010-10-02T20:31:47.540+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>ഒരു “വെടിക്കെട്ട്‌” വാലെന്റയിന്‍</title><content type='html'>കെനിയായെ പറ്റി കേട്ടത്‌ ഒന്നും നല്ലതായിരുന്നില്ല. പട്ടിണി രാജ്യം, കള്ളന്മാരുടെ രാജ്യം, മനുഷ്യരെ കൊന്നു തിന്നുന്നവരുടെ രാജ്യം...ഇങ്ങനെയൊക്കെ കഥകള്‍ കേട്ടിട്ടും കെനിയാ യാത്ര ഞാന്‍ ഉറപ്പിച്ചു. കെനിയായില്‍ മലയാളികള്‍ ഉണ്ടാകുമോ എന്ന എന്റെ വലിയ ചോദ്യത്തിനു, ഉത്തരം കിട്ടിയത്‌, കെനിയായിലെ മൊംബസ്സാ എയര്‍പ്പോര്‍ട്ടില്‍ ലഗേജ്‌ കളക്റ്റ്‌ ചെയ്യാന്‍ ചെന്ന് നിന്നപ്പോള്‍ ആ കണ്‍വെയറില്‍ കൂടി പോകുന്ന ‘രാമചന്ദ്രന്‍ നായര്‍’എന്ന പേരും വഹിച്ച്‌ കൊണ്ട്‌ ഒരു പെട്ടി പോകുന്നത്‌ കണ്ടപ്പോള്‍, നീല്‍ ആംസ്റ്റ്രോങ്ങ്‌, ചന്ദനില്‍ ചെന്നിറങ്ങിയപ്പോള്‍ കണ്ണപ്പന്‍ നായരുടെ ചായ കട കണ്ട്‌ അത്ഭുതപ്പെട്ടത്‌ പോലെ അറിയാതെ വായ പൊളിച്ച്‌ നിന്നു പോയി. “കുനിഞ്ഞു നിന്നാല്‍ കുമാരനാശാനെയും അടിച്ച്‌ കൊണ്ട്‌ പോകുന്ന നാടെ”ന്നാണു കേട്ടറിഞ്ഞത്‌. ആയതിനാല്‍ എന്റെ പെട്ടിയുടെ വരവ്‌ താമസിക്കുന്തോറും എന്റെ ചങ്കിടിപ്പും കൂടി കൂടി വന്നു, എന്നാലും ഞാന്‍ ഒരു കണ്ണു ആ രാമചന്ദ്രന്‍ നായരുടെ പെട്ടിയുടെ മേലും കൊടുത്ത്‌ ആകാക്ഷയോടെ കാത്തിരുന്നു. ഒടുക്കം എന്റെ പെട്ടികള്‍ കയ്യില്‍ കിട്ടിയിട്ടും, രാമചന്ദ്രന്‍ നായരെ കാണാഞ്ഞ കാരണത്താല്‍ ഞാന്‍ പിന്നെ അധികം സമയം നായരെയും കാത്ത്‌ നില്‍ക്കാതെ, എയര്‍പ്പോര്‍ട്ടിനു പുറത്ത്‌ വന്നു. ദരിദ്ര രാജ്യമെന്നാണു കേട്ടതെങ്കിലും ഇവിടുത്തെ ആള്‍ക്കാര്‍ ആരും തന്റെയത്രയും ക്ഷീണിച്ചതല്ലയെന്ന നഗ്ന സത്യം എനിക്ക്‌ ബോദ്ധ്യമായി. വെളിയില്‍ ഇറങ്ങിയതെ, തന്റെ പേരു എഴുതിയ പ്ലാകാര്‍ഡുമായി നിന്ന കറമ്പനെ ഞാന്‍ കണ്ടു. മൊട്ടത്തലയന്‍ അജാനബാഹുവായ ആ കോട്ടിട്ട കറമ്പന്റെ  അടുത്ത്‌ ചെന്ന് ഈ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന ആള്‍ ഞാന്‍ താനടായെന്ന്, ഭയ ഭക്തി ബഹുമാനത്തോടെ  പറഞ്ഞപ്പോള്‍ അവന്‍ തന്ന ഒരു ഷേക്ക്‌ ഹാന്‍ഡിനു ഒരു ഒന്ന് ഒന്നര ഘനം ഉണ്ടായിരുന്നു. ആ ഷേക്ക്‌ ഹാന്‍ഡ്‌ കഴിഞ്ഞ്‌, കൈ പുറത്ത്‌ വന്നപ്പോള്‍, എതോ വലിയ പ്ലയറിന്റെ അകത്ത്‌ കയറി ഞറുക്ക്‌ കിട്ടിയ അവസ്ഥ പോലെ തോന്നി. ഏതായാലും അവന്‍ ബാഗ്‌ എല്ലാം കിറു കൃത്യമായി വണ്ടിയില്‍ കയറ്റിയിട്ട്‌ എന്നെ അക്കമഡേഷനില്‍ കൊണ്ടു പോയി. വൈകിട്ട്‌ 5.00 മണിക്ക്‌ റെഡിയായി നില്‍ക്കാന്‍ പറഞ്ഞിട്ട്‌, അവന്‍ എന്നെ അവിടെ തള്ളിയിട്ട്‌ യാത്രയായി. അങ്ങനെ ഞാന്‍ ഒരു കെനിയാക്കാരനായി. &lt;br /&gt;&lt;br /&gt;ഏതായാലും കെനിയായിലെ ഓരോ ദിവസവും ഓരോ അനുഭവങ്ങളായിരുന്നു. കെനിയയില്‍ ഒരുപ്പാടു നല്ല സ്ഥലങ്ങള്‍ ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ക്ക്‌ അതൊന്നും കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. കാരണം ഗുജറാത്തി ബോസ്‌, ഞങ്ങളെ സ്ഥലം കാണാനല്ല, മറിച്ച്‌ ജോലി ചെയ്യാനാണു കൊണ്ട്‌ വന്നിരിക്കുന്നതെന്ന് കൂടെ കൂടെ പറഞ്ഞ്‌ ഓര്‍മ്മപ്പെടുത്തിയിരുന്നു. മലയാളികള്‍ ഉണ്ടാകുമോയെന്ന് താന്‍ സംശയിച്ച മൊംബസ്സായില്‍ എഴുപത്തിയഞ്ചില്‍പ്പരം മലയാളി കുടുംബങ്ങളും, ആവശ്യത്തിലധികം ബാച്ചിലേഴ്സും, പിന്നെ മലയാളി അസ്സോസിയേഷനും ഒക്കെയായി നമ്മള്‍ അവിടെ സെറ്റിലായി. കുഞ്ഞുംനാള്‍ മുതല്‍ മനോരമ വായിച്ചാലെ മലം പോവുകയെന്ന ശീലം, ഇവിടെ എത്തിയതോടെ മാറി കിട്ടി. മലയാള വാര്‍ത്തകള്‍ അറിയാന്‍ ഒരു മാര്‍ഗ്ഗവും ആ സമയത്ത്‌ അവിടെയില്ലായിരുന്നു. പിന്നെ ആകെയുള്ളത്‌ ബി.ബി.സി വാര്‍ത്തയും, സി.റ്റി.എന്‍ എന്ന പേരില്‍ ഒരു ഗുജറാത്തി കേമ്പിള്‍ കമ്പനിയും. അവരുടെ ചാനല്‍ എടുത്താല്‍ ആവശ്യത്തിനു ഹിന്ദി പടം കാണാമെന്നല്ലാതെ നാടന്‍ വാര്‍ത്തകള്‍ അറിയാന്‍ നോ വെ.&lt;br /&gt;&lt;br /&gt;കൊല്ലത്ത്‌ ആണു കശുവണ്ടിയുടെ കേന്ദ്രമെന്നതായിരുന്നു എന്റെ പഴയ അറിവ്‌. എന്നാല്‍ കൊല്ലത്തു നിന്നും ധാരാളം അണ്ടി മുതലാളിമാരുടെ ആള്‍ക്കാര്‍ മൊംബസ്സായില്‍ നിന്നും അണ്ടി കയറ്റി നാട്ടില്‍ അയയ്ച്ച്‌ മെയിഡ്‌ ഇന്‍ കൊല്ലം എന്ന് അടിച്ച്‌ വിടുന്ന ഇടപാടും വന്‍ തോതില്‍ നടക്കുന്നുണ്ടെന്നും ബോദ്ധ്യമായി. നല്ല വളക്കൂറുള്ള മണ്ണാണിവിടെ.പൊന്നു വിളയുന്ന മണ്ണ്‍. പക്ഷെ ഇവിടെ കൃഷി ചെയ്യാനും, അതിനു മിനക്കെടാനും ആളില്ല. &lt;br /&gt;&lt;br /&gt;കറമ്പന്മാര്‍ ഏറ്റവും കൂടുതല്‍ അവരുടെ പൈസ കളയുന്നത്‌ പെണ്ണിനും, മദ്യത്തിനും വേണ്ടിയാണു. എന്നാല്‍ കറമ്പന്മാരെ തേടി മദാമ്മമാരും, കറമ്പികളെ തേടി സായിപ്പന്മാരും ധാരാളമായി ആ രാജ്യത്ത്‌ വരുന്ന കാരണം ഫോറിന്‍ 'എയിഡ്സിന്റെ' കാര്യത്തില്‍ ഇവര്‍ സ്വയം പര്യാപ്തത നേടി. പിടിച്ചു പറിയും, കൊള്ളയും, കൊലയും ഒക്കെയുണ്ടായിരുന്നുവെങ്കിലും പീഡനങ്ങള്‍ ഈ രാജ്യത്ത്‌ തീരെ ഇല്ലായിരുന്നു. അതിനു കാരണം നമ്മള്‍ പീഡനം എന്ന് പറഞ്ഞ്‌ കൊട്ടി ഘോഷിക്കുന്ന ഈ പരിപാടി കറമ്പി പെണ്ണുങ്ങള്‍ ലാളനമായിട്ടാണു കണക്കാക്കുന്നത്‌. പിന്നെ നല്ല ഒന്നാന്തരം ഹാഷിഷും, മരിജ്വാനയും ഒക്കെ അടിച്ച്‌ കറമ്പിയുടെ തോളത്ത്‌ കൈയും ഇട്ട്‌ നടക്കുന്ന സായിപ്പിന്റെ ബോധം പോയി, തിരിച്ച്‌ വരുമ്പോള്‍, അണ്ടര്‍ വെയര്‍ ഉണ്ടെങ്കില്‍ ഭാഗ്യം. പിന്നെ ഇവറ്റകള്‍ക്ക്‌ നമ്മുടെ മുംബൈയിലെ പോലെ കിഡ്നി അടിച്ച്‌ മാറ്റി കച്ചവടം നടത്താന്‍ അറിയാത്തത്‌ കൊണ്ട്‌ അതിനു ഇവിടെ ഡിമാന്റില്ല. ഭാഗ്യം. നേരം ഇരുട്ടി കഴിഞ്ഞാല്‍ അണിഞ്ഞൊരുങ്ങി പെണ്ണുങ്ങളും, ആണുങ്ങളും വെച്ച്‌ പിടിക്കുന്നത്‌ നൈറ്റ്‌ ക്ലബുകളില്ലേക്കാണു. അവിടെ റ്റസ്‌ക്കര്‍ ബിയറും, അമറുള്ളായും ഒക്കെ അടിച്ച്‌ മദിച്ച്‌ നൃത്തം ചെയ്യുമ്പോള്‍ കസ്റ്റമേഴ്സ്‌ വരും... പിന്നെ അവരായി അവരുടെ പാടായി. ഇതായിരുന്നു കെനിയായിലെ ഒരു ജീവിത സ്റ്റയില്‍. &lt;br /&gt;&lt;br /&gt;ഇവിടുത്തെ ആള്‍ക്കാരുടെ ഏറ്റവും വലിയ ആഘോഷം ക്രിസ്തുമസ്സും, ന്യു ഇയറും ഒക്കെ തന്നെയാണു. അതു കഴിഞ്ഞാല്‍ പിന്നെ വാലെന്റയിന്‍സ്‌ ഡേയും. &lt;br /&gt;വാലെന്റയിന്‍സ്‌ ഡേയില്‍ കെനിയാ കണ്ടാല്‍ സി,.പി.എമ്മിന്റെ പാര്‍ട്ടി സമ്മേളനം നടക്കുന്ന സ്ഥലം പോലെ തോന്നും. കരികട്ടയുടെ നിറമുള്ള പെണ്ണുങ്ങള്‍ ചുവന്ന ഉടുപ്പും ഇട്ട്‌, മൂന്ന് കോട്ട്‌ ചുവപ്പ്‌ ലിപ്സ്റ്റിക്കും ഒക്കെയിട്ട്‌, കൈയില്‍ ചുവന്ന റോസാപ്പൂവും ഒക്കെ പിടിച്ച്‌ വാലെന്റയിനെ കാത്ത്‌ നില്‍ക്കും. ആര്‍ക്കും വാലെന്റയിന്‍ ആകാം. കൈയില്‍ പൈസ ഉണ്ടായാല്‍ മാത്രം മതി. &lt;br /&gt;&lt;br /&gt;അണ്ഡ കാണാത്ത അച്ചി അണ്ഡ കണ്ടപ്പോള്‍ അണ്ഡ കുണ്ഡ ദേവ ലോകമെന്ന് പറയുന്നത്‌ പോലെ, കേരളത്തില്‍ കിട്ടാത്ത സ്വാതന്ത്യം കിട്ടിയപ്പോള്‍ ഒരു ബാച്ചിലര്‍ സുഹൃത്തിനും ഒരു കൊതി തോന്നി, കെനിയായില്‍ ഒരു വാലെന്റയിന്‍സ്‌ ഡേ ആഘോഷിക്കാന്‍.&lt;br /&gt;&lt;br /&gt;അങ്ങനെ വാലെന്റയിന്‍സ്‌ ഡേയുടെ ആ ദിനത്തില്‍ ഓഫീസില്‍ നിന്നും നേരെ വീട്ടില്‍ ചെന്ന് ഒന്ന് ഫ്രഷായി, ഒരു ചുവപ്പ്‌ റ്റീഷര്‍ട്ടും ഒക്കെ വലിച്ചു കയറ്റി വീടിന്റെ അടുത്തുള്ള കാസബ്ലാന്‍ക ക്ലബിലേക്ക്‌ പോയി. അവിടെ പെണ്ണുങ്ങള്‍ക്ക്‌ പ്രവേശനം സൗജന്യമായതിനാല്‍ തരക്കേടില്ലാത്ത കളക്ഷന്‍ അവിടെ വരുമെന്നറിയാവുന്നതിനാല്‍ 500 ഷില്ലിംഗ്‌ എന്റ്രി ഫീസും അടച്ച്‌, കുടിച്ച്‌ കൂത്താടി, ആര്‍ത്ത്‌ ആര്‍മാദിക്കാന്‍ പോയി. &lt;a href="http://4.bp.blogspot.com/_Cf8QXzIY1QE/TKdeECKa3xI/AAAAAAAAAI4/jURw0YhGZZI/s1600/valent.bmp"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 213px;" src="http://4.bp.blogspot.com/_Cf8QXzIY1QE/TKdeECKa3xI/AAAAAAAAAI4/jURw0YhGZZI/s320/valent.bmp" border="0" alt=""id="BLOGGER_PHOTO_ID_5523486891386265362" /&gt;&lt;/a&gt;&lt;br /&gt;ക്ലബില്‍ ഡാന്‍സ്‌ തുടങ്ങി, ഏറെ തികയും മുന്‍പെ, ഒരു കൊള്ളാവുന്ന പീസ്‌, അവന്റെ മേശയ്ക്ക്‌ എതിരില്‍ വന്നിരുന്നു. കിട്ടിയതാകട്ടെ..അവള്‍ക്ക്‌ തന്നെ പിടിച്ചിട്ടാണല്ലോ, ഇവിടെ വന്നിരുന്നത്‌. ആയതിനാല്‍ അവനും അവളെ സന്തോഷത്തോടെ സ്വീകരിച്ചു. എന്താണു കുടിക്കാന്‍ വേണ്ടിയതെന്ന് ചോദിച്ചപ്പോള്‍, ബ്ലഡി മേരി പറഞ്ഞപ്പോള്‍, വില പോലും ചോദിക്കാതെ ബ്ലഡി മേരി വാങ്ങി കൊടുത്തു. ഒപ്പം അവനൊരു സ്മിര്‍ണോഫിനും ഓര്‍ഡര്‍ കൊടുത്തു. അവള്‍ ആ ഇരുപ്പില്‍ 3 ബ്ലഡി മേരിയും, ഒരു സ്ക്രൂ ഡ്രൈവറും അകത്താക്കി.. [ഞെട്ടെണ്ട..എല്ലാം കോക്ക്റ്റെയില്‍സ്‌]. അവസാനം ബുഫറ്റ്‌ ഡിന്നറും അകത്താക്കി, പൈസയും കൊടുത്ത്‌ അടുത്തുള്ള ഒരു ഹോട്ടലില്‍ റൂം എടുത്തു. അങ്ങനെ വാലെന്റയിന്‍സ്‌ ഡെ കഴിഞ്ഞു ഇടപാട്‌ തീര്‍ക്കാന്‍ പോക്കറ്റില്‍ കൈ ഇട്ടപ്പോള്‍ അവന്റെ സകല നാഡിയും തളര്‍ന്ന് പോയതു പോലെ തോന്നി. അത്യാവശ്യ പൈസ അടങ്ങിയ പേഴ്സ്‌ കാണാനില്ല. ഹോട്ടലില്‍ റൂം എടുത്തപ്പോള്‍ അവര്‍ പറഞ്ഞ മൊത്തം പൈസയും രൊക്കമായി കൊടുക്കാന്‍ പേഴ്സ്‌ എടുത്തതാണു. അങ്ങനെയായപ്പോള്‍ 98 ശതമാനവും  വാലെന്റയിന്‍ തന്നെ പേഴ്സ്‌ അടിച്ചു മാറ്റിയതാകാനാണു സാദ്ധ്യത. തന്റെ പേഴ്സ്‌ പോക്കറ്റടിച്ചു പോയി, തനിക്ക്‌ തരാന്‍ പണമില്ലായെന്ന് പറഞ്ഞപ്പോള്‍, വാലെന്റയിന്‍ രോഷാകുലയായി. എങ്ങനെ തന്റെ ഇടപാട്‌ തീര്‍ക്കുമെന്ന് ചോദിച്ചപ്പോള്‍, കള്ളന്മാരെ പേടിച്ച്‌, തന്റെ പാന്റിന്റെ രഹസ്യ പോക്കറ്റില്‍ സൂക്ഷിച്ച വിസ കാര്‍ഡ്‌ നീ സ്വീകരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ അതു വരെ ഹണി, സ്വീറ്റി എന്നൊക്കെ വിളിച്ച അവള്‍ പുലിയായി മാറി. "രാത്രി വെളുക്കുന്നത്‌ വരെ കിടന്ന്  ഒണ്ടാക്കിയിട്ട്‌, പൈസ ചോദിച്ചപ്പോള്‍ അവന്റെ .... ഒരു കാര്‍ഡ്‌.. *****ഫ്ഫൂ, ഗ്ഗ്ഗ്ഗാാ,ജ്ജ്ജ്ജാാ, ള്ളാാള്‍…. മോനെ... ഇനിയും ഈ കാര്‍ഡ്‌ എന്റെ എവിടെയിട്ട്‌ ഒരച്ചാടാ പൈസ എടുക്കേണ്ടിയതെന്ന ഇടിയോടു കൂടിയ ‘വെടി’ ശബ്ദം  കൂടിയാപ്പോള്‍ അവന്‍ ഷൂ കൊണ്ട്‌ ഏറു കിട്ടിയ ബുഷ്‌ കണക്കെ അറിയാതെ തല കുനിച്ച്‌ നിന്നു. അവസാനം അവള്‍ അവന്റെ നോക്കിയ-3310 മൊബയിലില്‍ പിടുത്തമിട്ടു. ആ സമയത്തെ ഏറ്റവും ഡിമാന്റുള്ള ഫോണാണു നോക്കിയ 3310. എഴുന്നൂറു ഷില്ലിങ്ങാണു ഇവളുടെ റേറ്റ്‌. അയ്യായിരം ഷില്ലിങ്ങിനാണു പുത്തനായി ആ മൊബയില്‍ വാങ്ങിയത്‌. ഒടുക്കം ഗത്യന്തരമില്ലാതെ ആ ഫോണിന്റെ സിം കാര്‍ഡ്‌ മാത്രം ഊരി മൊബയില്‍ അവള്‍ക്ക്‌ ദാനം നല്‍കി, ഡാഷ്‌ പോയ അണ്ണാനെ പോലെ അണ്ണന്‍ സ്ഥലം കാലിയാക്കി.&lt;br /&gt;&lt;br /&gt;തന്റെ പേഴ്സ്‌ പോക്കറ്റടിച്ചു പോയി, അതു കൊണ്ട്‌ മൊബയില്‍ വിറ്റ്‌ പൈസ പോക്കറ്റിലാക്കിയെന്ന് പറഞ്ഞതല്ലാതെ അവനു പറ്റിയ അബദ്ധം ഞങ്ങളോട്‌ പോലും അവന്‍ പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;സമാധാനപരമായ അന്തരീക്ഷത്തില്‍ ഒരു ആഴ്ച്ച കടന്നു പോയി. ഒരു ദിവസം പതിവു പോലെ ഓഫീസില്‍ ജോലി ചെയ്തിരിക്കുമ്പോള്‍, അവിടുത്തെ പ്യൂണ്‍ വന്ന് പറഞ്ഞു... കാണാന്‍ 3 പേര്‍ വന്നിരിക്കുന്നുവെന്ന്... കസ്റ്റമേഴ്സ്‌ വല്ലതുമായിരിക്കുമെന്ന് കരുതി വെളിയിലേക്ക്‌ ചെന്നപ്പോള്‍ തടിച്ച്‌ കൊഴുത്ത രണ്ട്‌ മുട്ടാളന്‍ കറമ്പന്‍സിനു ഒപ്പം വാലെന്റയിനും. അവള്‍ക്ക്‌ അത്യാവശ്യമായി ഒരു ആയിരം ഷില്ലിംഗ്‌ വേണം. മറ്റൊരു വഴിയുമില്ലാഞ്ഞതു കൊണ്ടാണു ഇങ്ങോട്ട്‌ തന്നെ തപ്പി വന്നതെന്ന് പറഞ്ഞപ്പോള്‍ തന്റെ കൈയിലും പൈസ ഒന്നുമില്ലായെന്ന് പറഞ്ഞ്‌ രക്ഷപ്പെടാന്‍ നോക്കിയെങ്കിലും, കൂട്ടുകാരോട്‌ വല്ലതും മേടിച്ച്‌ താ എന്ന് പറഞ്ഞ്‌ അവള്‍ അവന്മാരെയും കൊണ്ട്‌ അവിടെ അങ്ങിരുന്നു. ഒടുക്കം കൂട്ടുകാരുടെ കൈയില്‍ നിന്നും പൈസ വാങ്ങി അവളുടെ കൈയില്‍ കൊടുത്തിട്ട്‌, “പ്ലീസ്‌ ഇനിയും ഇങ്ങനെ എന്നെ തപ്പി വരരുത്‌... എന്റെ ബോസ്സെങ്ങാനും കണ്ടാല്‍ എന്റെ ജോലി എപ്പോള്‍ പോയി എന്ന് പറഞ്ഞാല്‍ മതി.. പ്ലീസ്‌ എന്നെ ഉപദ്രവിക്കരുതേ, എന്നില്‍ യാതൊരു ഔഷധ ഗുണവുമില്ലാ” യെന്ന് പറഞ്ഞ്‌ കേരളാ വനം വകുപ്പ്‌ പരസ്യം നടത്തിയിരുന്നത്‌ പോലെ പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു:- “അതെങ്ങനെയാ പറ്റുന്നത്‌... എന്റെ വാലെന്റയിനെ കാണാന്‍ വരുന്നതിനു ഞാന്‍ എന്തിനാ ബോസ്സിന്റെ ഇഷ്ടവും അനിഷ്ടവും നോക്കുന്നതെന്ന് “ചോദിച്ച്‌, മൂക്കിനിട്ട്‌ സ്നേഹപ്പൂര്‍വ്വം ഒരു തട്ടും തട്ടിയപ്പോള്‍, അവളൂടെ കൂടെയുള്ള തടിമാടന്മാര്‍ ജിംനേഷ്യത്തിലെ പോസ്റ്റര്‍ കണക്കെ മസ്സിലും പെരുപ്പിച്ച്‌ ഇടതും വലതും  നില്‍ക്കുന്നത്‌ കൂടെ കണ്ടപ്പോള്‍, മുഖത്തെ ദയനീയ ഭാവം വെടിഞ്ഞു ഒരു ചിരി വരുത്താന്‍ ശ്രമിച്ചുവെങ്കിലും അത്‌ ആട്‌ കോട്ടുവാ വിട്ടതു പോലെയായി പോയി.  പെണ്ണിന്റെ വരവും, ആയിരം ഷില്ലിങ്ങിന്റെ തെണ്ടലും കൂടി കഴിഞ്ഞപ്പോള്‍ ഓഫീസില്‍ ചെറിയ രീതിയില്‍ നാറ്റം അടിച്ച്‌ തുടങ്ങി.  അവസാനം നില്‍ക്കകള്ളിയില്ലാത്ത അവസ്ഥ വന്നപ്പോള്‍ അവന്റെ കൂട്ടുകാരോട്‌ മാത്രം ഈ കഥ അവന്‍ പങ്കു വെച്ചു. കൂട്ടുകാര്‍ അവരുടെ കൂട്ടുകാരോട്‌ മാത്രം പങ്ക്‌ വെച്ചു. അങ്ങനെ പങ്കു വെച്ച്‌ , പങ്കു വെച്ച്‌ മലയാളി അസ്സോസിയേഷന്‍ വരെ ഈ കഥ പങ്കു വെച്ചു. [ ദാ ഇപ്പോള്‍ ഇത്‌ ബൂലോകത്തിലും പങ്കു വെച്ചു]. അങ്ങനെ "ഈ പണിക്ക്‌" ആദ്യമായി ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുത്തവന്‍ എന്ന ക്രെഡിറ്റ്‌ മൊത്തം അവന്‍ സ്വന്തമാക്കി.&lt;br /&gt;&lt;br /&gt;ഏതായാലും അവന്റെ ഭാഗ്യത്തിനു കമ്പനിയുടെ പുതിയ ഓഫീസിലേക്ക്‌ പോകാന്‍ താത്പര്യമുള്ള ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ പറയാന്‍ പറഞ്ഞതും, വാലെന്റയിനെ ഓര്‍ത്ത്‌ അവന്റെ വിലയും നിലയും ഓര്‍ത്ത്‌ ആദ്യം തന്നെ പേരും കൊടുത്ത്‌ ട്രാന്‍സ്ഫര്‍ നേടി പോയി. പക്ഷെ അവനെ തേടി അവന്റെ വാലെന്റയിന്‍ പിന്നീട്‌ ആ ഓഫീസിലേക്ക്‌ ചെന്നതേയില്ലയെന്നത്‌ മറ്റൊരു സത്യം. ഈ സംഭവത്തിനു ശേഷം മലയാളികള്‍ ആരും കെനിയായില്‍ കറമ്പിയുമായി വാലെന്റെയിന്‍സ്‌ ഡെ സെലിബ്രേറ്റ്‌ ചെയ്തതായി റിപ്പോര്‍ട്ട്‌ കിട്ടിയിട്ടില്ല ; അഥവാ സെലിബ്രേറ്റ്‌ ചെയ്താല്‍ തന്നെ ആരും ക്രെഡിറ്റ്‌ കാര്‍ഡില്‍ സെലിബ്രേറ്റ്‌ ചെയ്ത്‌ ഇവന്റെ റെക്കോര്‍ഡ്‌ തകര്‍ത്തായി റിപ്പോര്‍ട്ട്‌ കിട്ടിയിട്ടില്ല. സത്യം………..&lt;br /&gt;&lt;br /&gt;------------------------------------------------------------&lt;br /&gt;കടപ്പാട്‌:- പഴമ്പുരാണംസിനു ബാനര്‍ ഡിസൈന്‍ ചെയ്ത്‌ തന്ന എന്റെ ബ്ലോഗ്‌ സുഹൃത്ത്‌ &lt;a href="http://bribinonline.co.cc"&gt; ബ്രിബിനോടുള്ള&lt;/a&gt;&lt;br /&gt;നന്ദിയും സ്നേഹവും ഞാന്‍ ഇവിടെ അറിയിച്ചു കൊള്ളട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-8755040007814428269?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/8755040007814428269/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=8755040007814428269' title='39 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/8755040007814428269'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/8755040007814428269'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2009/02/blog-post.html' title='ഒരു “വെടിക്കെട്ട്‌” വാലെന്റയിന്‍'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Cf8QXzIY1QE/TKdeECKa3xI/AAAAAAAAAI4/jURw0YhGZZI/s72-c/valent.bmp' height='72' width='72'/><thr:total>39</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-8173258036484640093</id><published>2009-02-01T04:46:00.001+04:00</published><updated>2009-02-01T04:50:33.111+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>മജീഷ്യന്‍ പാസ്റ്റര്‍-ഭാഗം-2.</title><content type='html'>നാട്ടിലെ ഒരു പ്രശസ്തനായ സുവിശേഷകനും റ്റീമും മസ്ക്കറ്റില്‍ പ്രാര്‍ത്ഥനയ്ക്കായി  വരുന്നു. രോഗ ശാന്തിയാണു പ്രധാന ഐറ്റം. മസ്ക്കറ്റില്‍ നിന്ന് എന്റെ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച് ഈ കാര്യം പറഞ്ഞപ്പോള്‍ ഒരു അബദ്ധം പറ്റിയാലും, പത്ത് അബദ്ധം പറ്റിയാലും പഠിക്കാത്ത എന്റെ ഭാര്യ ആ മീറ്റിംഗിനു പോകണമെന്ന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് ഞാനും അങ്ങനെ ഒരു സാഹസത്തിനു പങ്കാളിയാകാമെന്ന് സുഹൃത്തിനു വാക്ക് കൊടുത്തു.&lt;br /&gt;&lt;br /&gt;അങ്ങനെ ഞങ്ങള്‍ മസ്ക്കറ്റില്‍ മീറ്റിംഗിനു ചെന്നു. പാട്ടും, പ്രാര്‍ത്ഥനയും തുടങ്ങി. ഒരു പതിനഞ്ച് മിനിറ്റു കഴിഞ്ഞു കാണും, പെട്ടെന്ന് അവിടെ ഏതോ ഒരു ഉപദേശിയുടെ വായില്‍ നിന്നും “സന്തത ബാര, ജീരാ, ബാര, അടത് ഹക്ഷന്ത ബൂസന്ത” പുറത്തു ചാടി. പൊടിയാടിയിലെ വാറ്റ് അടിച്ച് നല്ല അടി പൊളി അന്യ ഭാഷ ഇതിലും ഉച്ചത്തില്‍ വിളിച്ച് പറയുന്നത് കൊച്ചിലെ മുതലെ കേട്ട് വളര്‍ന്നത്‌ കൊണ്ടാകാം, എനിക്ക് ഈ അന്യ ഭാഷ ഒട്ടും ദഹിക്കില്ല. അന്യ ഭാഷ വന്നതോടു കൂടി ആ ഹാള്‍ ഒന്ന് കുലുങ്ങി. പിന്നെ പലരും അവിടെ അന്യ ഭാഷകള്‍ വെച്ച് തുള്ളി. ഏതായാലും അധികം ചൊറിച്ചിലുണ്ടാകുന്നതിനു മുന്‍പ്‌ ആ പ്രാര്‍ത്ഥന തീര്‍ന്നു. നമ്മുടെ കഥാ നായകന്‍ പ്രസംഗത്തിനായി വന്നു. ഭയത്തില്‍ നിന്നുള്ള വിടുതലാണു പ്രധാന ശശ്രൂഷ. പത്താം ക്ലാസ്സ് പരീക്ഷ അടുത്ത സമയമായതിനാല്‍ ധാരാളം കുട്ടികളും അവരുടെ മാതാപിതാക്കളും ഈ പ്രാര്‍ത്ഥനയ്ക്കായി കടന്നു വന്നിരുന്നു. പരീക്ഷ എഴുതുവാന്‍ പോകുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ച് അവരുടെ തലയില്‍ കൈ വെച്ച്, അവരില്‍ പ്രവേശിച്ചിരിക്കുന്ന പേടിയുടെ പിശാചിനെ ജാരാ, ബാര, ബീര പറഞ്ഞ് പേടിപ്പിച്ച് പുറത്താക്കി അവരെ ധൈര്യമുള്ള കുട്ടികളാക്കുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ പോക്കറ്റില്‍ നിന്നും റിയാല്‍സ്‌ മടക്കി ഉപദേശിയുടെ പോക്കറ്റിലേക്ക് മടക്കിയിട്ട് കൊടുക്കുന്ന റിയാലറ്റി ഷോ. ഈ ശശ്രൂഷ കഴിഞ്ഞ് ഉപദേശി വീണ്ടും പ്രസംഗത്തിനായി സ്റ്റേജില്‍ കയറി. പിന്നെ പുള്ളി അങ്ങു കസറി. പ്രസംഗത്തിനിടയില്‍ പുള്ളിക്കാരനു ഒരു ലാപ്പ്റ്റോപ്പു വേണം. അതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നെ, ദൈവത്തിനു മനസ്സിലാകുന്നതിനു മുന്‍പെ  എനിക്ക് സംഗതി മൊത്തത്തില്‍ പിടിക്കിട്ടി. പശുവാണു വാലു പൊക്കിയതെങ്കില്‍ നമ്മള്‍ക്ക്‌ കണ്‍ഫ്‌യ്യൂഷന്‍ ഉണ്ടായെനെ.. പക്ഷെ ഇവിടെ കാള തന്നെ വാലു പൊക്കി നമ്മുടെ കണ്‍ഫ്‌യ്യൂഷന്‍ മൊത്തത്തില്‍ മാറ്റി. [ലാപ്പ്റ്റോപ്പ് ഏതെങ്കിലും ഒരു ഭക്തന് ദാനമായി തരുന്നെങ്കില് ദാ തന്നോളു എന്നാണു ഈ നല്ല ഭാഷയുടെ അര്ത്ഥം.] ഇങ്ങനെയുള്ള കാര്യങ്ങള്‍, എന്തെ ഇവര്‍ അന്യ ഭാഷ പറയാത്തെ. പിന്നെയും പ്രാര്‍ത്ഥനകള്‍ ശക്തിയായി തുടര്‍ന്നു. അത്ഭുതങ്ങള്‍, അടയാളങ്ങള്‍, രോഗ ശാന്തികള്‍ എല്ലാം നടന്നു. അതിനോടൊപ്പം പുട്ടിനു തേങ്ങാ പീരാ വെക്കുന്നതു പോലെ പ്രാര്‍ത്ഥന, രോഗ ശാന്തി ഇവയ്ക്കെല്ലാമിടയില്‍ നമ്മുടെ ജാര ബീര, സന്തത ബിഹാരി വന്നു കൊണ്ടെയിരുന്നു. ഏതായാലും 2 മണിക്കൂര്‍ ഒരു പരുവത്തില്‍ ഇഴഞ്ഞു പോയി. പ്രാര്‍ത്ഥന കഴിഞ്ഞ് ഞങ്ങള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് തന്നെ പോയപ്പോഴാണറിയുന്നത് ഈ പ്രാര്‍ത്ഥനാ വീരന്‍ താമസിക്കുന്നതും ഇവനോടൊപ്പം. പ്രാര്‍ത്ഥനാ വീരനെ അവന്റെ വീട്ടില്‍ കണ്ടപ്പോള്‍ അറിയാതെ, എന്റെ ഈശ്വരാ...കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും ഒന്ന് മാറ്റി തരണെയെന്ന് അറിയാതെ പ്രാര്‍ത്ഥിച്ചു   പോയി. &lt;br /&gt;&lt;br /&gt;പൊതുവെ സംസാര പ്രിയനായ ഞാന്‍ ഉപദേശിയെ കണ്ടപ്പോള്‍ തന്നെ ഊമര്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥിയായി മാറി.... ഒപ്പം ഞാന്‍ ഒരു ചെറിയ തല വേദനയും അസ്വാസ്ത്യവും അഭിനയിച്ചുവെങ്കിലും ഉപദേശി, ഉടുമ്പ് പിടിക്കുന്നതു പോലെ എന്നെ വട്ടം പിടിച്ചു. എന്റെ ഭാര്യ ഉപദേശിയെ ഓസിനു കിട്ടിയ സന്തോഷത്തില്‍ മക്കളുടെയും, അവളുടെയും  ഉള്ളില് കൂടിയ ഭയത്തിന്റെ പിശാചിനെ കടിച്ചാല്‍ പൊട്ടാത്ത അന്യ ഭാഷ പറഞ്ഞ് ആട്ടി പുറത്താക്കുന്നത് കണ്ടിട്ടും ഞാന്‍ മൗനം അവലംഭിച്ചു.&lt;br /&gt;&lt;br /&gt;ഞാന്‍ ഒന്ന് കുളിച്ച ഫ്രഷായി, അത്താഴവും കഴിച്ച് എഴുന്നേറ്റപ്പോള്‍  ഉപദേശി എന്നോടു ഒരു ചോദ്യം..., “സത്യത്തില്‍ സെനു ബ്രദറിനു പ്രാര്‍ത്ഥനയില്‍ ഒന്നും വിശ്വാസമില്ല അല്ലെ?” ചോദ്യം കേട്ട് ഞാന്‍ ഒന്ന് പതറിയെങ്കിലും, എന്റെ ഭാര്യയുടെ മുഖത്ത് ഒരു കോളിനോസ് പുഞ്ചിരി മിന്നി മറയുന്നത് ഞാന്‍ കണ്ടു. “ യേ...ദൈവത്തില്‍  എനിക്ക് വിശ്വാസമുണ്ട്. ഒപ്പം പ്രാര്‍ത്ഥനയിലും. പിന്നെ ഞാന്‍ സത്യത്തില്‍ ഈ അന്യ ഭാഷയിലും, രോഗ ശാന്തിയിലും ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല”. ഞാന്‍ തുറന്നടിച്ചു. അതു കഴിഞ്ഞു ഞാന്‍ ചോദിച്ചു...ആട്ടെ എല്ലാവര്‍ക്കും രോഗ ശാന്തി കൊടുക്കുന്ന ഉപദേശിയെന്തിനാ ഈ ഇയര്‍ ഫോണും വെച്ച് നടക്കുന്നത്? പ്രാര്‍ത്ഥിച്ച്‌ കേള്‍വി ശക്തി കൂട്ടി കൂടെ? എന്റെ ചോദ്യം കേട്ടപ്പോള്‍...മോനെ,  അബ്ദുള്‍ കലാമിനെ വാണം വിടാന്‍ പഠിപ്പിക്കല്ലെയെന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഉപദേശി പറഞ്ഞു...അത് പൗലോസിനെ പോലെ കര്‍ത്താവ്‌ എനിക്ക് തന്ന ശൂലം ആണു എന്റെ ഈ കേള്‍വിക്കുറവ്‌. ഓ.ക്കെ നിങ്ങള്‍ക്ക്‌ രോഗ ശാന്തി വരം ഉണ്ടെങ്കില്‍ എന്ത് കൊണ്ട് നിങ്ങളുടെ അടുത്ത് വരുന്ന എല്ലാവരുടെയും രോഗങ്ങള്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക്‌ ആവുന്നില്ല? കര്‍ത്താവിന്റെ അടുത്ത് വന്ന എല്ലാവരും സൗഖ്യമായിട്ടാണു മടങ്ങിയിട്ടുള്ളത്? &lt;br /&gt;&lt;br /&gt;ഉപദേശി:- അതു രോഗവുമായി നമ്മുടെ അടുത്ത് വരുന്നവരുടെ പാപങ്ങള്‍ നിമിത്തം, വിശ്വാസക്കുറവ് നിമിത്തം ഒക്കെയാണു അവര്‍ പൂര്‍ണ്ണമായി സൗഖ്യം പ്രാപിക്കാത്തത്. &lt;br /&gt;&lt;br /&gt;ഞാന്‍:- ബൈബിള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്ക് നോക്കിയപ്പോള്‍ ഒറ്റ നല്ലവനെയും കണ്ടില്ലായെന്ന് എങ്ങോ പറഞ്ഞിട്ടുണ്ടല്ലോ... അല്ലെ. പിന്നെ ആരാ ഉപദേശി,  ഉപദേശി പറയുന്ന ഈ പാപമില്ലാത്തവര്‍? കൂടാതെ ബൈബിളില്‍ തന്നെ കര്‍ത്താവ്‌ തന്റെ ശിഷ്യന്മാരോട് പറയുന്നുണ്ട്, നിങ്ങള്‍ക്ക്‌ കടുക് മണിയുടെ [ Money അല്ല]  അത്ര വിശ്വാസം ഉണ്ടെങ്കില്‍ മലയോട് നീങ്ങി പോകാന്‍ പറഞ്ഞാല്‍ മല വരെ നീങ്ങി പോകുമെന്ന്... അതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണു... ഉപദേശിമാര്‍ക്കാണു വിശ്വാസം വേണ്ടിയത്..അല്ലാതെ നിങ്ങളുടെ അടുത്ത് വരുന്ന പാവം രോഗികള്‍ക്കല്ല. നിങ്ങളുടെ വിശ്വാസക്കുറവ് തന്നെയാണു ഇവരുടെയൊക്കെ രോഗങ്ങള്‍ കുറയാത്താതിനും കാരണം. ഞാന്‍ അല്പം ശബ്ദമുയര്‍ത്തി എന്റെ ബൈബിള്‍ വിജ്ഞാനം  പുറത്തെടുത്തതോടെ എന്റെ കൂട്ടുകാരനും കുടുംബവും, എന്റെ ഭാര്യയും മക്കളും എന്തിനു ഈ ദൈവ ദാസന്റെ ഒക്കെ ശാപം വലിച്ച് തലയില്‍ വെയ്ക്കുന്നുവെന്ന് അര്‍ത്ഥം വരുമാറു എന്നെ ദയനീയമായി നോക്കിയപ്പോള്‍ എനിക്ക് സംഗതിയെല്ലാം മനസ്സിലായി. ഏതായാലും കിടക്കുന്നതിനു മുന്‍പു ഉപദേശി എന്റെ മാനസാന്തരത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു . &lt;br /&gt;&lt;br /&gt;പിറ്റേന്നത്തെ മീറ്റിംഗ് കഴിഞ്ഞ് ഞങ്ങള്‍  വീട്ടില്‍ വന്ന് അല്പം സംസാരിച്ചപ്പോള്‍ ഉപദേശി എന്നെ വളരെ കാര്യമായി വിളിച്ച് വീടിന്റെ വെളിയിലേക്ക് കൊണ്ട് പോയി. ഉപദേശി എന്നോട് പറഞ്ഞു, മോനെ... ഞാന്‍ ഒരു മൂന്ന് ദിവസം മുന്‍പു നാട്ടിലേക്ക് ഒരു 75000/- രൂപാ അയയ്ച്ചു. വീട്ടില്‍ വന്ന് രസീത് നോക്കിയപ്പോള്‍ എന്റെ അക്കൗണ്ട് നമ്പറില്‍ ഒരു അക്കത്തിന്റെ കുറവുണ്ട്. മാത്രവുമല്ല ആ പൈസ എന്റെ അക്കൗണ്ടില്‍ ഇതു വരെ ചെന്നതിന്റെ എസ്.എം.എസും ലഭിച്ചിട്ടില്ല. സെനുവിന്റെ സുഹൃത്ത് പറഞ്ഞു സെനുവിനു ഇത്തരം കാര്യങ്ങള്‍ ഡീല്‍ ചെയ്ത് നല്ല പരിചയമാണെന്ന്. മോന്‍ എന്നെ ഒന്ന് ഹെല്‍പ്പ്‌ ചെയ്യണെ… ഞാന്‍ ആ രസീത് എല്ലാം നോക്കി... സത്യം.അക്കൗണ്ട് നമ്പറില്‍ ഒരു നമ്പറിന്റെ കുറവുണ്ട്. പിന്നെ ഉപദേശി പണം അയയ്ച്ച എക്സ്ചേഞ്ചില്‍ വിളിച്ചു മാനേജരുമായി സംസാരിച്ച് ഉപദേശിയുടെ കാര്യം റെഡിയാക്കി, നാട്ടിലെ അക്കൗണ്ടില്‍ പൈസ കിറു കൃത്യമായി എത്തിച്ചു. ഏതായാലും അന്ന് രാത്രിയോടെ ഞങ്ങള്‍  അവിടുന്ന് വണ്ടി വിട്ടു. &lt;br /&gt;&lt;br /&gt;വീട്ടില്‍ വന്നിട്ട് ഞാന്‍ എന്റെ മസ്ക്കറ്റിലെ സുഹൃത്തിനെ ഫോണ്‍ വിളിച്ചിട്ട് പറഞ്ഞു... പഹയാ... നാട്ടുകാരുടെ ഭയത്തിന്റെ പിശാചിനെ അന്യ ഭാഷയില്‍ കൂടി പുറത്താക്കുന്ന ഉപദേശിയുടെ 75000 രൂപാ ഗോവിന്ദയായി എന്ന വലിയ ‘ഭയത്തെ’ പുറത്താക്കാന് ഈ എളിയവനും, ദാസനുമായ ഞാന്‍ യാതൊരു അന്യ ഭാഷയും പറയാതെ ചെയ്തു കൊടുക്കെണ്ടി വന്നല്ലോ.. വന്നിട്ട് ഒറ്റ ആഴ്ച്ച തികഞ്ഞില്ല...അതിനു മുന്‍പു നാട്ടിലേക്ക് ചവിട്ടിയത് 75000 രൂപാ... ഇവന്റെ ഒക്കെ അടുത്തു പ്രാര്‍ത്ഥിക്കാന്‍ പോകുന്നവനെയും, വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുന്നവനെയും ഒന്നും ദൈവം വെറുതെ വിടത്തില്ല. എടാ..നീയൊക്കെ മുട്ടിന്‍ മേല്‍ നിന്ന് പ്രാര്‍ത്ഥിക്ക്‌…. അടുത്ത ജന്മത്തില്‍ എങ്കിലും എന്നെ ഒരു ഉപദേശിയാക്കണമേയെന്ന്... ഉപദേശിമാരുടെ റ്റൈം..ബെഷ്ട് റ്റൈം. ഇവിടെ ഈ മരുഭൂമിയില്‍ പൊരി വെയിലത്ത് നിന്ന് ഒരു സാധാരണക്കാരന്‍ പണിതാല്‍ കിട്ടുന്നത് 6000/- രൂപാ. ആ സ്ഥാനത്ത് ഉപദേശി ഒരാഴ്ച്ചയ്ക്കുള്ളില്‍ നേടിയത് 75000 രൂപാ... സാധു കൊച്ചുഞ്ഞ് ഉപദേശി പാടിയത് പോലെ...നിന്റെ പേരില്‍ ഞങ്ങള്‍  ചെയ്യും വേലകള്‍.. ഹൊ!!! ഇതാണോ ദൈവമേ അങ്ങ് ഉദ്ദേശിച്ച വേലകള്‍.??? 75000/- രൂപാ ഒറ്റ ആഴ്ച്ചയില്‍ കൈയില്‍ തടയുന്ന വേലകള്‍.......ദൈവമേ,  പണ്ട്‌ യരുശലെം ദേവാലയത്തില്‍ കയറി വാണിഭക്കാരെ അടിച്ച്‌ പുറത്താക്കിയതു പോലെ, ഇവര്‍ക്ക് നല്ല പൊട്ടീരു കൊടുക്കണെ, പ്ലീസ്‌!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-8173258036484640093?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/8173258036484640093/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=8173258036484640093' title='55 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/8173258036484640093'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/8173258036484640093'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2009/02/2.html' title='മജീഷ്യന്‍ പാസ്റ്റര്‍-ഭാഗം-2.'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>55</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-1362265728233899287</id><published>2009-01-20T19:18:00.003+04:00</published><updated>2009-01-23T09:59:37.474+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>സ്തോത്രം, പഴമ്പുരാണംസ്‌ രക്ഷിക്കപ്പെട്ടു!!!</title><content type='html'>കഴിഞ്ഞ പോസ്റ്റില്‍,  ഞാന്‍ കളറു പഠിപ്പിച്ച സായിപ്പിനെ കുത്തി എഴുതിയെങ്കില്‍ സോറി. കര്‍ത്താവു കണ്ണിനു കാഴ്ച്ച കൊടുക്കുമ്പോള്‍ കളറും പഠിപ്പിച്ച്‌ കാണുമെന്ന് ഹിന്ദു മത വിശ്വാസികളായ ശിവയും, അശോക്‌ കര്‍ത്തായും ഒക്കെ പറഞ്ഞപ്പോള്‍ ഞാന്‍ അത്‌ മുഖവിലയ്ക്കെടുത്തില്ല. പക്ഷെ ഇപ്പോള്‍ എനിക്ക്‌ എല്ലാം വ്യക്തമായി. കര്‍ത്താവു വേണ്ടി വന്നാല്‍ നമ്മുടെ സായിപ്പന്മാരെ മലയാളവും വായിക്കാന്‍ പഠിപ്പിക്കും. അല്ലെങ്കില്‍ പിന്നെ സായിപ്പ്‌ എങ്ങനെ പഴമ്പുരാണംസ്‌ വായിക്കും... അമ്മ നാക്ക്‌ ആംഗലേയമായ സായിപ്പ്‌, ഇത്ര പ്രയാസമേറിയ മലയാളം ഭാഷ പഠിച്ച്‌, അതു വായിച്ച്‌ പഴമ്പുരാണംസിനു പണി തന്നത്‌ പിന്നെയെങ്ങനെ? &lt;br /&gt;&lt;br /&gt;ഇന്ന് എനിക്ക്‌ അമേരിക്കയില്‍ നിന്ന് ഇംഗ്ലീഷുകാരന്‍ എന്ന് തോന്നുന്ന ഒരാള്‍  ഒരു മെയില്‍ അയയ്ച്ചു. ആ മെയിലിന്റെ മലയാള പരിഭാഷ ഇങ്ങനെ;-&lt;br /&gt;&lt;br /&gt;കര്‍ത്താവില്‍ പ്രിയനെ....&lt;br /&gt;&lt;br /&gt;ആകയാല്‍ സ്വര്‍ഗ്ഗ രാജ്യം അടുത്തിരിക്കുന്നു. നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ രക്ഷപ്പെടുവീന്‍... അന്ത്യകാലം അടുത്തിരിക്കുന്നു. നിങ്ങള്‍ നഷ്ടപ്പെട്ട്‌ പോകാതിരിക്കാന്‍ യേശുവിനെ കര്‍ത്താവ്‌ എന്ന് വായി കൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു എന്ന് ഹൃദയം കൊണ്ട്‌ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. റോമര്‍ 10:9 &lt;br /&gt;&lt;br /&gt;രക്ഷകനായ യേശുക്രിസ്തുവിനെ പറ്റി കൂടുതലറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ www.pazhamburanams.blogpsot.com വായിക്കുക.&lt;br /&gt;&lt;br /&gt;കര്‍തൃ ദാസന്‍,&lt;br /&gt;.............&lt;br /&gt;&lt;br /&gt;പഴമ്പുരാണംസിലെ പുതിയ പോസ്റ്റ്‌ വായിച്ച്‌ ആരോ തന്നെ ‘ഓഹഹോ’ ചെയ്യുകായാണെന്നാണു ഞാന്‍ ആദ്യം കരുതി. പിന്നെ വെറും ചുമ്മാ ആ മെയിലിലെ പഴമ്പുരാണംസ്‌ ലിങ്കില്‍ ഒന്ന് ക്ലിക്കി.... മായമല്ല, മന്ത്രമല്ല... അത്ഭുതം, അത്യല്‍ഭുതം...ദാ പഴമ്പുരാണംസില്‍ മൊത്തം സുവിശേഷം... എന്റെ കണ്ണില്‍ ഇരുട്ട്‌ കയറി...എനിക്ക്‌ ഒന്നും മനസ്സിലായില്ല. വീണ്ടും ഞാന്‍ ഒന്നു കൂടി ക്ലിക്കി. പിന്നെയും അതു തന്നെ സംഭവിക്കുന്നു. “ദൈവമേ...പഴമ്പുരാണംസ്‌ പോയേയേയേയേ” എന്ന് അറിയാതെ നിലവിളിച്ചു പോയി. &lt;br /&gt;&lt;br /&gt;രണ്ട്‌ ദിവസം മുന്‍പാണു മനോജ്‌ എബ്രഹാം ഐ.പി.എസ്‌, www.keralapolice.com എന്ന സൈറ്റില്‍ സുവിശേഷം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ്‌ പത്ര സമ്മേളനം നടത്തിയത്‌. കേരളാ പോലീസിനിട്ട്‌ പണി കൊടുത്തിട്ട്‌ ഒന്നും ചെയ്യാനാര്‍ക്കും പറ്റിയില്ലാ...അന്നരമാ എന്റെ പഴമ്പുരാണംസ്‌..... &lt;br /&gt;&lt;br /&gt;ഞാന്‍ ഒന്ന് ലവലായപ്പോള്‍, ആ അഡ്രസ്സിലേക്ക്‌ വീണ്ടും നോക്കി... അപ്പോള്‍ എനിക്ക്‌ ഒരു കാര്യം കൂടി മനസ്സിലായി. ഒരുവന്‍ ക്രിസ്തുവിലായാല്‍, അവന്‍ പുതിയ സൃഷ്ടിയായി മാറും... അങ്ങനെ ശശി, ക്രിസ്ത്യാനിയാകുമ്പോള്‍ 'ജോണും', മീനാക്ഷി ക്രിസ്ത്യാനിയാകുമ്പോള്‍ 'മറിയാമ്മയും' ഒക്കെയായി മാറും. അതു പോലെ പഴമ്പുരാണംസിനെ സായിപ്പന്മാര്‍ ഏറ്റെടുത്തപ്പോള്‍ അതിന്റെയും പേരില്‍ ഒരു ചില്ലറ മാറ്റം വരുത്തിയിരിക്കുന്നു... www.pazhamburanams.blog&lt;strong&gt;ps&lt;/strong&gt;ot.com എന്ന ചെറിയ വ്യത്യാസം വരുത്തിയ ഒരു കണ്‍ക്കെട്ട്‌ നാടകം.&lt;br /&gt;&lt;br /&gt;എന്നെ അമേരിക്ക ഏറ്റെടുത്ത സ്ഥിതിക്ക്‌ ഞാനും ഇനി ഡോളറും, യൂറോയും ഒക്കെ വരുന്നതും കാത്തിരിക്കട്ടെ.... സ്തോത്രം കര്‍ത്താവെ...സ്തോത്രം.&lt;br /&gt;&lt;br /&gt;വാല്‍ മുറി:-23/01/09&lt;br /&gt;&lt;br /&gt;ഞാനീ പോസ്റ്റ്‌ പോസ്റ്റിയിട്ട്‌, ഒരു സമാധാനത്തിനു പല ബ്ലോഗുകാരുടെ ബ്ലോഗുകളിലും ഈ പരീക്ഷണം നടത്തി നോക്കി. എല്ലാം ഒരേ വഴിയിലേക്ക്‌ തന്നെയാണു പോകുന്നത്‌. അപ്പോള്‍ ഒരു കാര്യം വ്യക്തമായി. എന്റെ ബ്ലോഗ്‌ മാത്രമല്ല എല്ലാ ബ്ലോഗിനും ഒരേ ഗതി തന്നെ... blogPSot.com &lt;br /&gt;&lt;br /&gt;ചില പ്രധാന ഉദാഹരണങ്ങള്‍:-&lt;br /&gt;&lt;br /&gt;http://kodakarapuranam.blogpsot.com&lt;br /&gt;http://maanikyam.blogpsot.com/&lt;br /&gt;http://www.anandkurup.blogpsot.com/ &lt;br /&gt;http://www.nattapiranthukal.blogpsot.com/&lt;br /&gt;http://pongummoodan.blogpsot.com/&lt;br /&gt;http://chirakullapakalkinaavu.blogpsot.com/&lt;br /&gt;&lt;br /&gt;കാനാവിലെ കല്യാണത്തിനു പച്ച വെള്ളം, വീഞ്ഞാക്കിയതു പോലെ തന്നെ പുതിയ ദാസന്മാര്‍ നടത്തിയ അത്ഭുതം. blogPSot. com എന്ന പേരിന്റെ മുന്‍പില്‍ ഏത്‌ ബ്ലോഗിന്റെ പേരു ഇട്ടാലും സുവിശേഷത്തിലേക്ക്‌ പോകുന്ന അത്ഭുതം. ഇതിനെ മാര്‍ക്കറ്റിംഗ്‌ തന്ത്രം എന്ന് വിശേഷിപ്പിക്കുന്ന സഹോദരങ്ങളോട്‌, ദൈവം ഒരു കോര്‍പ്പറേറ്റ്‌ സ്ഥാപനം നടത്തുവാന്‍ അല്ല, മറിച്ച്‌ പാപികളെ രക്ഷിക്കുവാനായിട്ടാണു ഈ ലോകത്തിലേക്ക്‌ കടന്ന് വന്നത്‌. അതു മാത്രം ഓര്‍ത്താല്‍ നന്ന്....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-1362265728233899287?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/1362265728233899287/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=1362265728233899287' title='47 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/1362265728233899287'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/1362265728233899287'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2009/01/blog-post_20.html' title='സ്തോത്രം, പഴമ്പുരാണംസ്‌ രക്ഷിക്കപ്പെട്ടു!!!'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>47</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-912158063156081125</id><published>2009-01-15T00:19:00.001+04:00</published><updated>2009-01-15T00:24:03.746+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>മജീഷ്യന്‍ പാസ്റ്റര്‍ ഭാഗം-1</title><content type='html'>അവസാനം ഞാനും ഒരു തീരുമാനത്തിലെത്തി. മാര്‍ക്സിസ്റ്റിലെ നേതാക്കളാണു എനിക്ക്‌ ഈ പുതിയ ടെക്നിക്ക്‌ കാട്ടി തന്നത്‌. കൃസ്ത്യാനികളെ തെറി പറയാന്‍ സഖാവ്‌: എം.എ.ബേബി, ഹിന്ദുക്കളെ തെറി പറയാന്‍ സഖാവ്‌: സുധാകരന്‍, സഖാവ്‌: എ.കെ.ബാലന്‍, മുസ്ലീമുകളെ തെറി പറയാന്‍ സഖാവ്‌: റ്റി.കെ.ഹംസ, സഖാവു. പാലൊളി മുഹമ്മദ്ക്കുട്ടി ഇങ്ങനെ പോകുന്നു പട്ടിക. അങ്ങനെ പഴമ്പുരാണംസും ആ പാത പിന്തുടരാന്‍ തീരുമാനിച്ചുവെന്ന് സാരം. &lt;br /&gt;&lt;br /&gt;അന്ന് സന്തോഷ്‌ മാധവനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തപ്പോള്‍, നാട്‌ ഒട്ടുക്കുമുള്ള ആത്മീയ ആചാര്യന്മാര്‍  പി.ടി.ഉഷയുടെ ശിഷ്യന്മാരായി. കംസനെ കൊല്ലാന്‍ ശ്രീകൃഷണന്‍ അവതരിച്ചതു പോലെ, മഹാബലിയെ ഒതുക്കാന്‍ വാമനന്‍ അവതരിച്ചതു പോലെ ആത്മീയ ആചാര്യന്മാരെ ഒതുക്കാന്‍ അവതരിച്ച മഹാപുരുഷനായി തോന്നി സന്തോഷ്‌ മാധവന്‍. ആ സമയത്ത്‌ റ്റി.വി കാണാന്‍, പത്രം വായിയ്ക്കാന്‍ നല്ല രസം തന്നെയായിരുന്നു. പണ്ട്‌ ഞാന്‍ കേട്ട ഒരു പാരഡി പാട്ട്‌ ഇങ്ങനെ തിരുത്തി പാടി ഞാനിത്‌ സ്വകാര്യമായി ആഘോഷിച്ചു.&lt;br /&gt;&lt;br /&gt;♪♪എന്തതിശയമെ, ഉപദേശിമാരുടെ ഓട്ടം..&lt;br /&gt;അത്‌ എത്ര മനോഹരമെ....&lt;br /&gt;അവനോടിയ ഓട്ടം...&lt;br /&gt;ഓമ പെടത്തി, ചാണക കുഴി നികത്തി♪♪&lt;br /&gt;&lt;br /&gt;പക്ഷെ എന്റെ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. എല്ലാം പെട്ടെന്ന് കെട്ടടങ്ങി. ചില സ്വാമിമാര്‍, ഉപദേശിമാര്‍ ഒക്കെ അകത്തും, പുറത്തുമായി. കാണേണ്ടവരെ കാണേണ്ടിയ രീതിയില്‍ കണ്ടപ്പോള്‍, പലരും പഴയതിനേക്കാള്‍ ബിസിനസ്സ്‌ വിപുലപ്പെടുത്തുകയും ചെയ്തു.....&lt;br /&gt;&lt;br /&gt;മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിയ്ക്കും [ഉത്‌പ്പത്തി പുസ്തകം 3:19]എന്ന വേദവാക്യം നമ്മള്‍ സാധാരണക്കാര്‍ ഓര്‍ക്കുമെങ്കിലും, ദൈവത്തെ ഒരു വാണിജ്യ ഉപകരണമാക്കിയിട്ടുള്ള പല 'ദൈവ ദാസന്മാരും' ഈ വാക്യത്തെ പാടെ മറന്ന് ഉടയാത്ത വെള്ള വസ്ത്രങ്ങളും അണിഞ്ഞു, അടി പൊളിയായി നടക്കുന്നു. ഇന്നുള്ള ഭൂരിഭാഗം ദൈവദാസന്മാര്‍ക്കും വിദേശ രാജ്യങ്ങളിലും, അമേരിക്കന്‍ ഐക്യനാടുകളിലും താമസിക്കുന്ന 'പാവപ്പെട്ട കുഞ്ഞാടുകളോട്‌' സുവിശേഷം അറിയിക്കുന്നതിനാണു താത്‌പര്യം. നാട്ടില്‍ ഏതെങ്കിലും ഒരു അത്താഴപഷ്ണിക്കാരന്റെ വീട്ടില്‍ ചെന്നാല്‍ കൂടി പോയാല്‍ പാസ്റ്റര്‍ക്ക്‌ ഒരു നൂറു രൂപാ വെച്ചു കൊടുക്കും. ചിലപ്പാള്‍ ഒന്നും കൈയില്‍ തടഞ്ഞില്ലായെന്നും വരും. എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ കുഞ്ഞാടുകളോട്‌ സുവിശേഷിച്ചാല്‍ ഏറ്റവും കുറഞ്ഞത്‌ ഒരു നൂറു ഡോളര്‍ തന്നെ കൈയില്‍ തടയും. അങ്ങനെയുള്ളപ്പോള്‍ ആര്‍ക്ക്‌ വേണം ഈ മീന്‍ നാറുന്ന മഹാത്മാ ഗാന്ധിയുടെ മുഷിഞ്ഞ നോട്ട്‌ …&lt;br /&gt;&lt;br /&gt;സീന്‍ 1:- ഞങ്ങള്‍ കുറച്ചു കാലം കെനിയായിലെ മൊംബസ്സാ[Mombassa] എന്ന സ്ഥലത്ത്‌ ജോലി ചെയ്തിരുന്നു. കെനിയായെ പറ്റി ഒറ്റ വാചകത്തില്‍ പറയാന്‍ പറഞ്ഞാല്‍, കുനിഞ്ഞ്‌ നിന്നാല്‍ കുമാരനാശാനെയും, വളഞ്ഞ്‌ നിന്നാല്‍ വള്ളത്തോളിനെയും, ചരിഞ്ഞു നിന്നാല്‍ ചങ്ങമ്പുഴയും അടിച്ച്‌ മാറ്റുന്ന നാട്‌. പാരഗണ്‍ ചെരുപ്പ്‌ മുതല്‍ അണ്ടര്‍ വെയറിന്റെ ഇലാസ്റ്റിക്ക്‌ വരെ കണ്ടാല്‍ ഒന്നും വേസ്റ്റ്‌ ആക്കാത്ത കറമ്പന്മാരുടെ സ്വന്തം നാട്‌. &lt;br /&gt;&lt;br /&gt;ഒരു ദിവസം ജോലിയും കഴിഞ്ഞു ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ ഭാര്യ പറഞ്ഞു, വളരെ പ്രശസ്തനായ, രോഗശാന്തി വീരനായ ഒരു  മിഷണറി വരും ദിവസങ്ങളില്‍ ഞങ്ങളുടെ അവിടുത്തെ ഒരു സ്റ്റേഡിയത്തില്‍ പ്രസംഗിക്കാന്‍ വരുന്നു. ഞായറാഴ്ച്ചത്തെ പ്രസംഗത്തിനു നമ്മള്‍ക്കും പോകണം. കെനിയായിലെ ഞങ്ങളുടെ മുതലാളിമാര്‍ ഷാ[Shah]കളാണു. നമ്മളെ ജോലിക്കു കിട്ടിയാല്‍ അവര്‍ ശരിക്കും പിഴിയും. കണ്ണട്ട കടിച്ചാല്‍ ഇത്രയും ചോര കുടിക്കില്ല. എന്നാല്‍ ഒരു ഗുജ്ജുവിന്റെ കൂടെ ജോലി ചെയ്താല്‍ ഹീമോഗ്ലോബിന്‍ 7നു മേലെ ഒരിക്കലും പോകില്ല. അങ്ങനെയുള്ള ഷായുടെ അടുത്ത്‌ നിന്ന് വേണം സുവിശേഷം കേള്‍ക്കാന്‍ ഞായറാഴ്ച്ച ലീവ്‌ സംഘടിപ്പിക്കേണ്ടതു. ഒത്തത്‌ തന്നെ. അങ്ങനെ അവസാനം ആ വലിയ ഞായറാഴ്ച്ച എന്റെ മുന്‍പില്‍ വന്നു. ഇന്ന് അല്‍പം നേരത്തെ പോകണം...മീറ്റിംഗുണ്ട്‌. എന്ന് പറഞ്ഞപ്പോള്‍ പതിവില്ലാതെ ഷാ സമ്മതം മൂളി. അങ്ങനെ ഞങ്ങളുടെ കമ്പനി കാറില്‍, കറമ്പന്‍ ഡ്രൈവര്‍ക്കൊപ്പം ഞങ്ങള്‍ മീറ്റിങ്ങിനു പോയി. [ഞാന്‍ പറഞ്ഞത്‌ സത്യം ആണെന്നും, മീറ്റിങ്ങിനു തന്നെയാണു പോയതെന്നും ഉറപ്പ്‌ വരുത്താന്‍ വേണ്ടിയാണു കാറും, കറമ്പനും ഞങ്ങള്‍ക്ക്‌ അകമ്പടി സേവിച്ചതു.] ഞങ്ങള്‍ ചെന്നപ്പോള്‍ കറമ്പര്‍ അവേശ തിമിര്‍പ്പില്‍, പാട്ടിന്റെ താളത്തില്‍ കുണ്ടികള്‍ കുലുക്കി ആടുന്നു, ചാടുന്നു. ഇതൊക്കെ കണ്ട്‌ അല്‍പം അമ്പരപ്പോടെ ഞങ്ങള്‍ രണ്ടാളും, കറമ്പന്‍ ഡ്രൈവറും അടുത്തടുത്ത കസേരകളില്‍ സ്ഥാനം പിടിച്ചു. കൃത്യ സമയത്ത്‌ തന്നെ നമ്മുടെ സായിപ്പ്‌ വേദിയില്‍ ആഗതനായി. സായിപ്പ്‌ വന്നപ്പോഴെക്കും അവിടെ Praise the Lord, Glory, Glory വിളികളാല്‍ മുഖരിതമായി. പ്രാര്‍ത്ഥന തുടങ്ങി. ഞങ്ങള്‍ കണ്ണുകള്‍ അടച്ച്‌ ദൈവത്തെ സ്തുതിച്ച്‌ കൊണ്ടിരുന്നു. പിന്നെ രോഗശാന്തി ശശ്രൂഷയായി. കറമ്പന്മാരുടെ കടിച്ചാല്‍ പൊട്ടാത്ത പേരുകളും, അവര്‍ക്ക്‌ ഉണ്ടായിരുന്ന അസുഖങ്ങളും സൗഖ്യമായി എന്ന് സായിപ്പ്‌ പ്രഖ്യാപിച്ചു കൊണ്ടെയിരുന്നു. പെട്ടന്ന് സ്റ്റേജിന്റെ അവിടെ ഒരു വലിയ ആരവം. കൈ കൊട്ടല്‍. ഇത്രയും ആയപ്പോള്‍ അടച്ച്‌ വെച്ചിരുന്ന കണ്ണുകള്‍ ഞങ്ങളും തുറന്നു. ജന്മനാ അന്ധനായിരുന്ന ഒരു പയ്യനു കാഴ്ച്‌ കിട്ടിയിരിക്കുന്നു. ഞങ്ങള്‍ രണ്ടാളും ആദ്യമായി കാണുന്ന അത്ഭുത വിടുതല്‍. പയ്യനും, അവന്റെ മാതാപിതാക്കളും സ്റ്റേജില്‍ നിന്ന് തുള്ളി കര്‍ത്താവിനെ മഹത്വപ്പെടുത്തിയപ്പോള്‍ ആ പരിസരമാകെ ഇളകി മറിഞ്ഞു. ഈ പയ്യന്റെ അത്ഭുത വിടുതല്‍ വീണ്ടും സ്ഥിതീകരിക്കാന്‍ വേണ്ടി സായിപ്പ്‌ അവന്റെ മാതാപിതാക്കളെ മാറ്റി നിര്‍ത്തി പയ്യനു അവരെ കാട്ടി കൊടുത്തു. പയ്യന്‍ അവരെ കെട്ടി പിടിച്ച്‌ കരഞ്ഞപ്പോള്‍, തൊട്ടടുത്തിരുന്ന എന്റെ ഭാര്യയും മൂക്കു പിഴിയുന്നത്‌ ഞാന്‍ കണ്ടില്ലായെന്ന് നടിച്ചു. പിന്നെ സായിപ്പ്‌ അവനോട്‌ ചോദിച്ചു, നിനക്കു ഇപ്പോള്‍ എത്ര വയസ്സായി? 15, പയ്യന്‍ ഉത്തരം പറഞ്ഞു.. എന്നിട്ടു സായിപ്പ്‌ അവനെ ചേര്‍ത്ത്‌ നിര്‍ത്തിയിട്ട്‌ അവന്റെ അപ്പന്‍ ഇട്ടിരിക്കുന്ന ഉടുപ്പിലേക്ക്‌ കൈ ചൂണ്ടി ചോദിച്ചു, ഓ.കെ..നിന്റെ അപ്പന്‍ ഇട്ടിരിക്കുന്ന ഉടുപ്പിന്റെ നിറം എന്ത്‌? പയ്യന്‍ പറഞ്ഞു- ചുവപ്പും, വെള്ളയും...ഇത്‌ കേട്ടപ്പോഴെക്കും ജനങ്ങള്‍ ചാടി തുള്ളി സ്തോത്രം പറഞ്ഞു. എങ്കില്‍ നിന്റെ അമ്മ ഇട്ടിരിക്കുന്ന ഡ്രസ്സിന്റെ നിറമോ? വയലറ്റ്‌, ഗ്രീന്‍ ...ഇത്രയും ആയപ്പോഴെക്കും എന്റെ തൊട്ടടുത്തിരുന്ന ഡ്രൈവര്‍ എന്നെ തോണ്ടിയിട്ടു പറഞ്ഞു, ബാ നമ്മള്‍ക്ക്‌ പോകാം. നല്ല ഏകാഗ്രതയില്‍ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരുന്ന എന്നെ ഈ 'സാത്താന്‍' വിളിച്ച്‌ ശല്യം ചെയ്തത്‌ എനിക്ക്‌ ഒട്ടും പിടിച്ചില്ല. എടാ ഇത്രയും അത്ഭുതം കണ്ടിട്ടും നിനക്ക്‌ ഇവിടുന്ന് പോകണോ...അടങ്ങി ഇരുന്ന് പ്രാര്‍ത്ഥിക്കെടായെന്ന് പറഞ്ഞപ്പോള്‍ അവന്‍ എന്നോട്‌ ചോദിച്ചു, എന്ത്‌ അത്ഭുതം ആണിവിടെ നടന്നത്‌? മൊത്തം കളിപ്പീരു? എന്റെ തോമസെ, [സെനു ഈപ്പന്‍ എന്ന പേരുകള്‍ അവരുടെ വായില്‍ വരില്ലായിരുന്നു. അതിനാല്‍ എന്നെ തോമസ്‌ എന്നാണു വിളിച്ചിരുന്നത്‌]സമയം കളയാതെ...നമ്മള്‍ക്ക്‌ അടുത്ത പരിപാടി നോക്കാം. അവനോട്‌ എന്റെ കുഞ്ഞേ നീ കണ്ണടച്ച്‌ ദൈവത്തെ വിളിക്ക്‌ എന്ന് പറഞ്ഞപ്പോള്‍ അവന്‍ അടുത്ത ചോദ്യം എറിഞ്ഞു...ആര്‍ക്കാണീ മിഷനറി സൗഖ്യം കൊടുത്തതു? ജന്മനാ അന്ധനായ ബാലനു...ഞാന്‍ നിഷ്കളങ്കമായി ഉത്തരം പറഞ്ഞു. ജന്മനാ അന്ധനാണേ...ഇവിടെ വെച്ചാണേ അവനു സൗഖ്യം കിട്ടിയതു.....അതും ഈ മിഷനറി പ്രാര്‍ത്ഥിച്ചപ്പോഴാണേ സൗഖ്യം കിട്ടിയതു??? അതെ, അതെ, അതെ ...നീ എന്താ പ്രാര്‍ത്ഥനയ്ക്കിടയില്‍ കളേഴ്‌സിനെ നോക്കിയിരിക്കുകയായിരുന്നോ...അതോ ഉറങ്ങി പോയോ? എന്താ നിനക്കു പറ്റിയത്‌? അപ്പോള്‍ അവന്റെ അടുത്ത ചോദ്യം വന്നു...ജന്മനാ അന്ധന്‍ എങ്ങനെ ചുവപ്പും, വെളുപ്പും, വയലറ്റും, ഗ്രീനും ഒക്കെ തിരിച്ചറിഞ്ഞു. ഇതൊക്കെ അവന്‍ ആദ്യമായി കാണുന്ന കാര്യങ്ങളല്ലേ??? എന്റെ അമ്മേ...അവന്റെ ചോദ്യം കേട്ട്‌ എന്റെ കണ്ണില്‍ ഇരുട്ട്‌ *********കയറി . അതെ സത്യമാണല്ലോ? കറമ്പന്റെ തലയില്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണു അവന്റെ തലമുടി ചുരുണ്ടിരിക്കുന്നതെന്ന് പറഞ്ഞ്‌ പല വട്ടം കളിയാക്കിയിട്ടുള്ള തന്റെ മുന്‍പിലാണു ഇന്ന് അവന്‍ അവന്റെ I.Q തെളിയിച്ചതു. പിന്നെ അവിടെ എത്ര രോഗ സൗഖ്യങ്ങള്‍ നടന്നുവെന്നോ, എത്ര നേരം അവിടെ ഇരുന്നുവെന്നോ എനിക്ക്‌ യാതൊരു ബോധം ഇല്ല. എങ്കിലും എന്റെ സായിപ്പേ ഞങ്ങളോട്‌ ഇതു വേണ്ടായിരുന്നുവെന്ന് മനസ്സില്‍ പറഞ്ഞു സ്ഥലം കാലിയാക്കി.&lt;br /&gt;&lt;br /&gt;എല്ലാം അടിച്ചു മാറ്റുന്ന ഈ കറമ്പന്മാരുടെ നാട്ടില്‍ വന്ന് അവരെ പറ്റിച്ച്‌ അവരുടെ പിച്ച ചട്ടിയില്‍ കൈ ഇട്ട്‌ വാരുന്നവര്‍ ... കെട്ടിഞ്ഞാന്നു ചത്തവന്റെ അണ്ടര്‍വെയറിന്റെ ഇലാസ്റ്റിക്കില്‍ കെട്ടി ഞാന്ന് ചാകുന്ന മറ്റൊരു റ്റീം. സായിപ്പന്മാരെ, കൊള്ളാം  നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു.&lt;br /&gt;&lt;br /&gt;ആ കാല്‍വറി ക്രൂശില്‍ നമ്മള്‍ക്കു വേണ്ടി, നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി നിന്ദയും, പരിഹാസവും, ദുഷിയും, ഉപദ്രവങ്ങളും, എല്ലാം ഏറ്റ്‌ വാങ്ങിയ നമ്മുടെ കര്‍ത്താവ്‌ ആ ക്രൂശില്‍ കിടന്ന് പറഞ്ഞതു പോലെ, "പിതാവേ, ഇവര്‍ ചെയ്യുന്നത്‌ ഇന്നത്‌ എന്നു അറിയായ്ക കൊണ്ട്‌ ഇവരോടു ക്ഷമിക്കണമേ”  എന്ന് പ്രാര്‍ത്ഥിച്ച ആ കര്‍ത്താവിനോടു ചേര്‍ന്നു നമ്മള്‍ക്കും പ്രാര്‍ത്ഥിക്കാം… ഒപ്പം ഇത്തരം കള്ള പ്രവാചകന്മാരെ തിരിച്ചറിയാനുള്ള വിവേകത്തിനായും പ്രാര്‍ത്ഥിക്കാം. &lt;br /&gt;&lt;br /&gt;ഹൊ, ഇവരുടെയൊക്കെ മുന്‍പില്‍ നമ്മുടെ യൂദാ ഇസ്ക്കരിയോത്ത എത്ര ഡീസെന്റാ. പാവം യൂദാ വെറും 30 വെള്ളിക്കാശിനാ യേശുവിനെ ഒറ്റിക്കൊടുത്തത്‌.. പുതിയാ യൂദാക്കള്‍ യൂറോയ്ക്കും, ഡോളറും വെച്ച്‌ യേശുവിനെ വിറ്റ്‌ കാശാക്കുന്നു.... &lt;br /&gt;&lt;br /&gt;                                                                              തുടരും...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-912158063156081125?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/912158063156081125/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=912158063156081125' title='64 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/912158063156081125'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/912158063156081125'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2009/01/1.html' title='മജീഷ്യന്‍ പാസ്റ്റര്‍ ഭാഗം-1'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>64</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-6207517982394743502</id><published>2009-01-01T00:09:00.002+04:00</published><updated>2010-10-02T20:12:15.264+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>ന്യൂ ഇയര്‍ പുരാണംസ്‌.</title><content type='html'>എനിക്ക്‌ ഒരു അച്ചാച്ചന്‍ ഉണ്ടായിരുന്നു. പക്ഷെ അച്ചാച്ചന്‍ [രണ്ടെ മുക്കാല്‍ വയസ്സില്‍] ഞങ്ങളുടെ വീടിന്റെ മുന്‍പില്‍ കൂടി പോകുന്ന പമ്പാ-മണിമല ആറ്റില്‍ വീണു മരിച്ച്‌ പോയി. അതു കഴിഞ്ഞു രണ്ട്‌ വര്‍ഷത്തിനു ശേഷമാണെന്റെ ജനനം. ആയതിനാല്‍ ഞാന്‍ ഒരു അരുത്തി വാവയായി. അപ്പയും, അമ്മയും ഇല്ലാതെ പുറത്ത്‌ എന്തിനെങ്കിലും ഇറങ്ങിയാല്‍ രണ്ട്‌ പേര്‍ വാല്‍ നക്ഷത്രം പോലെ എന്റെ പുറകെ കാണും. പമ്പയാറ്റില്‍ ഇറങ്ങാതെ,കല്‍പ്പടവില്‍ ബക്കറ്റില്‍ വെള്ളം കോരി, രണ്ട്‌ പേരുടെ കാവലില്‍ ഇരുന്ന് കുളിക്കുന്നതാരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ സംശയിക്കേണ്ട, അത്‌ ഞാന്‍ തന്നെ. ഞാന്‍ എന്റെ കുട്ടി സൈക്കിളില്‍ കറങ്ങാന്‍ ഇറങ്ങിയാല്‍ എന്റെ ഇടതു വശത്തും, വലതു വശത്തും വലിയ സൈക്കളില്‍ കമാന്‍ഡോസ്‌ എത്തും. ഒരിക്കല്‍ എന്നെയും കൊണ്ട്‌ ഇങ്ങനെ പോകുമ്പോള്‍ വഴിയെ പോയ ഒരു കാറുകാരന്‍ ചോദിച്ചു, എന്താടെ ഇത്‌...കുട്ടിയാനെയും കൊണ്ട്‌ കൊമ്പനും, പിടിയും പോകുന്നത്‌ പോലെയുണ്ടല്ലോ എന്ന്... കോളെജില്‍ കയറി ഒരു വര്‍ഷവും കൂടി എനിക്ക്‌ ഈ കമാന്‍ഡോ പീഡനം സഹിക്കേണ്ടി വന്നു. എന്റെ കസിന്‍ ബ്രദേര്‍സ്‌ കോളെജ്‌ പഠനം പൂര്‍ത്തിയാക്കിയതോടെ 1947 ആഗസ്റ്റ്‌ പതിനഞ്ചില്‍ ഇന്ത്യ സന്തോഷിച്ചതിലും അധികമായി ഞാന്‍ ആര്‍മാദിച്ചു.&lt;br /&gt;&lt;br /&gt;ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞമെന്ന പഴമൊഴി പോലെ സുഹൃത്തുക്കളെ കണ്ടാലറിയാം നമ്മുടെ സ്വഭാവം എന്ന് പുതിയ ഒരു പഴമൊഴി അമ്മ സൃഷ്ടിച്ചെടുത്തിട്ടുണ്ടായിരുന്നു. ആയതിനാല്‍ എന്റെ കോളെജിലെ സുഹൃത്തുക്കളില്‍ ഒരുത്തന്‍ കഞ്ചാവ്‌ അടിച്ചിട്ടും, പലരും സിഗററ്റ്‌ വലിച്ചിട്ടും, മദ്യപിച്ചിട്ടും അവരൊക്കെ വീട്ടില്‍ മഹാത്മാക്കളും പുണ്യാത്മാക്കളുമൊക്കെയായി അവതരിച്ചു. അങ്ങനെ പ്രീ-ഡിഗ്രിയുടെ അവസാന നാളുകളില്‍ എന്റെ കൂട്ടുകാര്‍ വീട്ടില്‍ ചിലവഴിച്ച 7-8 മണിക്കൂര്‍ സമയം കൊണ്ട്‌ അവര്‍ അവരുടെ തനി നിറം മുഴുവന്‍ കാട്ടിയിട്ടാണു മടങ്ങിയത്‌. രണ്ട്‌ പേര്‍ പുലിമുട്ടില്‍ കുളിക്കാന്‍ വന്ന് പെണ്‍കുട്ടികളുടെ കുളി എന്‍ജോയി ചെയ്യുന്നത്‌, ഒരുത്തന്‍ ആറ്റിറമ്പില്‍ ഇരുന്ന് സിഗററ്റ്‌ വലിക്കുന്നത്‌ തുടങ്ങിയ പുണ്യ പ്രവര്‍ത്തികള്‍ വീട്ടിലെ കമാന്‍ഡോസിന്റെ കണ്ണില്‍പ്പെട്ടു. എന്തിനേറെ പറയുന്നു...ഇവന്മാരുടെ 'ഈ ചില്ലറ' പ്രകടനങ്ങള്‍ കൊണ്ട്‌ വീട്ടിലെ എന്റെ സെന്‍സെക്‌ക്‍സ്‌ കുത്തനെ ഇടിഞ്ഞു. പിന്നെ ഇനിയും ദൈവത്തെ ഓര്‍ത്ത്‌ ഇത്തരം കൂട്ടുകാരെ വീട്ടില്‍ കൊണ്ട്‌ വരരുതെയെന്ന് താഴ്മയായി അപേക്ഷിച്ച്‌ എന്റെ മാനം ചവിട്ടിയരച്ചു.&lt;br /&gt;&lt;br /&gt;ഏതായാലും പ്രീ-ഡിഗ്രി ഒരു വിധം കരയക്കടുപ്പിച്ചു. പിന്നെ ബി.കോം. ബി.കോം രണ്ടാം വര്‍ഷം രണ്ടാമത്തെ പാരലല്‍ കോളെജില്‍ "പാച്ചാന്‍" ചെന്നപ്പോള്‍ ഒരു പുതിയ സുഹൃത്തിനെ കിട്ടി. അനു ശങ്കര്‍ എന്ന ചുള്ളന്‍. സ്വന്തമായി ഹീറോ ഹോണ്ടയുള്ളവന്‍. കൂടാതെ ഷെയര്‍ ബിസിനസ്സ്‌ നടത്തി പത്ത്‌ പുത്തന്‍ സ്വന്തമായി ഉണ്ടാക്കുന്നവന്‍. അനു ശങ്കറുമായിട്ടുള്ള കൂട്ടുക്കെട്ട്‌ ഞങ്ങള്‍ക്ക്‌ എല്ലാത്തരത്തിലും ആനന്ദദായകമായിരുന്നു. ഷെയര്‍ ബിസിനസ്സില്‍ ലാഭം കിട്ടിയാല്‍ ഉഗ്രന്‍ ഭക്ഷണം, സിനിമ എന്നിവകള്‍ അനു അങ്ങ്‌ ഏറ്റെടുത്തു. സ്പോണ്‍സറിനു നല്ലതു വരുത്തണെയെന്ന പ്രാര്‍ത്ഥനയോടെ ഞങ്ങളും ഓഹരി സൂചികയിലേക്ക്‌ ചുമ്മാതെ നോക്കി കൊണ്ടെയിരുന്നു. &lt;br /&gt;&lt;br /&gt;ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍  അനു പുതിയ ഒരു ഐഡിയായുമായി രംഗത്തു വന്നു. അക്കൊല്ലത്തെ ഡിസംബര്‍ 31 കോവളത്തു ആഘോഷിക്കാം. ഹോട്ടല്‍, ഭക്ഷണം തുടങ്ങിയ ചിലവുകള്‍ എല്ലാം അനു വക. ഹോ!!! കേട്ടപ്പോള്‍ തന്നെ എന്റെ മേലാസകലം കോരിത്തരിച്ചു. എല്ലാവരും അനുവിനു പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കോവളത്തെക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. പക്ഷെ എന്റെ കാര്യം എനിക്കല്ലെ അറിയൂ. ഈ കാര്യം നടക്കണമെങ്കില്‍ ആദ്യം അമ്മ കനിയണം. അമ്മയെ സോപ്പിടുക അത്ര എളുപ്പമുള്ള കാര്യമല്ല. മഹാത്മാ ഗാന്ധിയെ പോലെയുള്ള അപ്പയെ എങ്ങനെയും സോപ്പിടാം. പക്ഷെ അമ്മ. പ്രത്യേകിച്ച്‌ താന്‍ ഒരു ദിവസം വീട്ടില്‍ നിന്ന് മാറി നിന്നുള്ള മാമാങ്കം..... പിന്നെ കോവളം.... പ്രധാന മന്ത്രി മന്മോഹന്‍ സിംഗ്‌ ആണവ പ്രശ്നത്തില്‍ തല പുകച്ചതിനേക്കാള്‍ കൂടുതല്‍ ഞാനീ വിഷയത്തിന്റെ മുന്‍പില്‍ തലപുകച്ചു. എന്നിട്ടും എനിക്ക്‌ യാതൊരു ഐഡിയായും കിട്ടിയില്ല. അവസാനം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ എല്ലാവരുടെയും മഹനീയ സാന്നിദ്ധ്യത്തില്‍ ഞാനീ വിഷയം അവതരിപ്പിച്ചു. ഓസ്ട്രേലിയായിലെ ബൂമറാങ്ങെന്ന സാധനം എറിയുന്നവന്റെ കൈയ്യില്‍ തന്നെ വരുമെന്ന് പഠിച്ചിട്ടുള്ള ഞാന്‍, 'ഇതിന്റെ' ശക്തമായ തിരിച്ച്‌ വരവ്‌ കണ്ട്‌ ഞെട്ടി പോയി. അന്ന് നമ്മുടെ വീട്ടില്‍ വന്നപ്പോള്‍ പുലിമുട്ടില്‍ പെണ്ണുങ്ങള്‍ കുളിച്ച്‌ കൊണ്ടിരുന്നത്‌ പാത്ത്‌ നിന്ന് നോക്കിയവന്മാരാ ഇന്ന് കോവളത്ത്‌ തുണിയും മണിയും ഉടുക്കാത്ത വര്‍ഗ്ഗത്തിന്റെയടുത്ത്‌ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ പോണത്‌. വിട്ടാലും മതി …..ഭേഷായി... ഇങ്ങനെ അമ്മ ‘പഴമ്പുരാണംസിന്റെ’ കെട്ടഴിച്ചിട്ടപ്പോള്‍ തന്നെ ഞാന്‍ നിനച്ചു.... ഒരു 5 വര്‍ഷം കഴിഞ്ഞാലും തനിക്ക്‌ കോവളത്ത്‌ ഒറ്റയ്ക്ക്‌ പോകാന്‍ പറ്റില്ല. ഞാന്‍ കൂടുതല്‍ തര്‍ക്കത്തിനു ഒന്നും പോകാതെ പോയി കിടന്നുറങ്ങി.&lt;br /&gt;&lt;br /&gt;ഡിസംബര്‍ 29, ഡിസംബര്‍ 30 എന്നീ ദിവസങ്ങളില്‍ തന്റെ കൂട്ടുകാരുടെ കോവള യാത്രയുടെ ഒരുക്കത്തെ പറ്റി, അനു ശങ്കറിന്റെ സ്പോണ്‍സറിങ്ങിനെ പറ്റി ഒക്കെ പെന്തക്കോസ്തിലെ പാസ്റ്ററന്മാര്‍ ആര്‍ക്കും മനസ്സിലാകാത്ത അന്യ ഭാഷ വെച്ച്‌ അലക്കുന്നതു പോലെ ഞാനും ഇടയ്ക്ക്‌ ഇട പറഞ്ഞു കൊണ്ടെയിരുന്നു. പക്ഷെ ആരും പ്രതികരിച്ചതേയില്ല. അങ്ങനെ എന്റെ കൂട്ടുകാര്‍ എന്നെ കൂടാതെ ഡിസംബര്‍ 31 നു രാവിലെ ട്രയിനില്‍ തിരുവന്തപുരത്തേക്കു യാത്രയായി. &lt;br /&gt;&lt;br /&gt;ഡിസംബര്‍ 31 അര്‍ദ്ധ രാത്രി മുതല്‍ ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കാന്‍ കൂടും. ആ വര്‍ഷം ദൈവം ചെയ്തു തന്ന നന്മകള്‍ക്ക്‌ സ്തോത്രം ചെയ്യും. ഇത്തവണയും പ്രാര്‍ത്ഥിക്കാന്‍ എല്ലാവരും ഒരുമിച്ച്‌ കൂടി സ്തോത്രം പറഞ്ഞിട്ടും എന്റെ മുഖം പിണറായിയുടെ മുഖം പോലെ വീര്‍ത്തിരുന്നു. കൂട്ടുകാര്‍ അവിടെ ആടി തിമിര്‍ത്ത്‌ ന്യൂ ഇയര്‍ ആഘോഷിക്കുമ്പോള്‍....പൊടിയാടിക്കാരനായ താന്‍ തനി പൊടിയാടി സ്റ്റയിലില്‍ വീട്ടില്‍ പ്രാര്‍ത്ഥനയും മറ്റുമായി പുതുവത്സരം ഘോഷിക്കുന്നു. ശത്രുക്കള്‍ക്ക്‌ പോലും ഈ ഗതി വരുത്തരുതെയെന്ന പ്രാര്‍ത്ഥനയോടെ ഉറക്കം വരാത്ത രാത്രിയുമായി താന്‍ അന്നത്തെ രാത്രി തള്ളി നീക്കി. അങ്ങനെ പുതു വര്‍ഷം... ഞാന്‍ മനോവിഷമത്തോടെ കട്ടിലില്‍ നിന്നെഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ക്ക്‌ ശേഷം കാപ്പിയുമായി, പത്രം വായിക്കാനായി ചെന്നപ്പോള്‍ അമ്മ അല്‍പം നടുക്കത്തോടെ പറഞ്ഞു, എടാ, ദേ ഇത്‌ കണ്ടോ....ഇന്നലത്തെ നിന്റെ കോവളത്തു പോയ ഫ്രണ്ട്സ്‌ അകത്തായി. വാര്‍ത്ത വിശദമായി അകത്തുണ്ട്‌, ഒപ്പം ഫ്രണ്ട്സിന്റെ മുഖം പൊത്തിയുള്ള ഫോട്ടൊയും.. എനിക്ക്‌ ഇത്‌ വിശ്വസിക്കാനായില്ല...എന്നാലും തലേന്നത്തെ നീരസം മുഖത്ത്‌ കാട്ടി കൊണ്ട്‌ അമ്മയുടെ കൈയില്‍ നിന്ന് പത്രം വാങ്ങി വാര്‍ത്ത ഒന്ന് രണ്ട്‌ ആവര്‍ത്തി വായിച്ചു. ഫോട്ടോ നോക്കി... കൂട്ടത്തില്‍ പോയ ഒരുത്തന്‍ ഒഴിച്ച്‌ ബാക്കി എല്ലാവരും പോലീസ്‌ റിമാന്‍ഡില്‍. &lt;br /&gt;&lt;a href="http://4.bp.blogspot.com/_Cf8QXzIY1QE/TKdZrjaUgZI/AAAAAAAAAIo/xukVeGLYW9o/s1600/Kovalam.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/_Cf8QXzIY1QE/TKdZrjaUgZI/AAAAAAAAAIo/xukVeGLYW9o/s320/Kovalam.jpg" border="0" alt=""id="BLOGGER_PHOTO_ID_5523482072768086418" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പുതുവത്സര ആഘോഷത്തിനിടെ വിദേശ വനിതയെ അക്രമിക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പോലീസ്‌ പിടിച്ചു. രാത്രി 12.00 മണിക്ക്‌ വിളക്കുകള്‍ അണച്ച സമയത്താണു വിദേശ വനിതയുടെ പുറകില്‍ മത്താപ്പൂ കത്തിച്ച്‌ പേടിപ്പിക്കാന്‍ ശ്രമിച്ച ഇവരെ മഫ്‌റ്റിയില്‍ ഉണ്ടായിരുന്ന പോലീസാണു പിടിക്കൂടിയതു. തുടര്‍ന്നുള്ള വാര്‍ത്ത വായിക്കാന്‍ എനിക്ക്‌ ശക്തിയില്ലായിരുന്നു. അമ്മ ആ ഫോട്ടോയില്‍ നോക്കിയിരുന്നിട്ട്‌ പറഞ്ഞു... ഹൊ ഇന്നലെ എന്തായിരുന്നു വര്‍ത്തമാനം. ഭക്ഷണം, താമസം എല്ലാം അനു വക. ഗോതമ്പ്‌ ഉണ്ട ഭക്ഷണം, ജയിലില്‍ താമസം...കുടിച്ച്‌ മറിഞ്ഞ്‌ കണ്ട മദാമ്മയുടെ ചന്തിക്കല്ലെ കോപ്പ്‌ പൊട്ടിക്കുന്നത്‌??? പോയി പ്രാര്‍ത്ഥിക്ക്‌...ദൈവം വലിയ ആപത്തില്‍ നിന്നും, നാണക്കേടില്‍ നിന്നുമല്ലെ വിടുവിച്ചത്‌... ഞാന്‍ ആ തക്കം മുതലാക്കി മുങ്ങി. എന്നാലും കുത്തുവാക്കുകള്‍, കളിയാക്കലുകള്‍ എല്ലാം ആവശ്യത്തിനു കിട്ടി. ഏതായാലും സത്യം…കണ്ണില്‍ കൊള്ളാനുള്ളത്‌ പുരികത്തില്‍ തട്ടി പോയി. ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തിയതിനു മനസ്സാ നന്ദി പറഞ്ഞു.&lt;br /&gt;&lt;br /&gt;3-4 ദിവസം കഴിഞ്ഞിട്ടും ഇവരെ പറ്റി നോ ന്യൂസ്‌. ആരോടെങ്കിലും തിരക്കാന്‍ പറ്റുമോ? അങ്ങനെ ഒരു ദിവസം വി.ഐ.പി'സ്‌ തിരുവല്ലായില്‍ ലാന്‍ഡ്‌ ചെയ്തു. പക്ഷെ ഇവര്‍ ക്ലാസ്സില്‍ കയറിയില്ല. അനുവിനു രണ്ട്‌ വീശിയാലെ വിഷമം മാറൂ.  പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി ചങ്ങനാശ്ശേരിയിലെ ഒരു ബാര്‍ ഹോട്ടലില്‍ അഭയം തേടി. ഞാന്‍ ടച്ചിങ്ങസ്‌ ടച്ചിയും, തംസ്‌ അപ്പ്‌ കുടിച്ചും ഇരുന്നു [ജയന്‍ ഹെലിക്കോപറ്റര്‍ പിടിച്ചു വലിച്ചു താഴ്ത്തുന്നത്‌ കണ്ട്‌, ഇന്ദ്രന്‍സ്‌ അതു പോലെ ചെയ്താല്‍ പാന്റും കൊണ്ട്‌ ഹെലിക്കോപറ്റര്‍ പോകുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലായെന്ന് അറിയാവുന്നതു കൊണ്ടാണു നമ്മള്‍ തംസപ്പില്‍ ഒതുക്കുന്നത്‌]. ഹണി ബീ തലയ്ക്ക്‌ പിടിച്ച്‌ കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ അന്യോന്യം കുറ്റപ്പെടുത്താന്‍ തുടങ്ങി. അനു പറഞ്ഞു...ദോ...ഇവന്റെ ഒറ്റയൊരുത്തന്റെ അസുഖം. മദാമ്മമാരെ മണപ്പിച്ച്‌ മണപ്പിച്ച്‌ നടന്നപ്പോഴെ ഞാന്‍ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്... അന്നരം കേള്‍ക്കുമോ? അവസാനം നാണക്കെട്ടത്‌ മിച്ചം...ഇനി നാട്ടുകാരുടെ, വീട്ടുകാരുടെ മുന്‍പില്‍ എങ്ങനെ നോക്കും. ഓരോരുത്തനെയും വലിച്ച്‌ പൊക്കി കോവളത്ത്‌ കൊണ്ട്‌ പോയതാ...അനു പിറു പിറുത്ത്‌ കൊണ്ടിരുന്നു. അനുവില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ വയ്യാതെ വന്നപ്പ്പ്പോള്‍ ഒരു സഹപ്രതി കൂറു മാറി. അവന്‍ അല്‍പം കുഴച്ചിലോടെ പറഞ്ഞു, എഴ അനു...അധികം സ്‌മാര്‍ട്ടാകല്ലെ...ഞാനിപ്പ്പം ആ സംഭവം പഴയാന്‍ പോവാ...എന്താടാ..എന്താടാ..വേഗം പറ. ഞാന്‍ ആകാംക്ഷയോടെ തിരക്കി. അനു ഇടയ്ക്കു കയറി പറഞ്ഞു, അതെ ഇവന്റെ അമ്മയെ വീണ്ടും കെട്ടിക്കാന്‍ പോവ്വാ...അ കാര്യമാ... ഇതു കൂടി കേട്ടപ്പോള്‍ സഹപ്രതിക്കു ദേഷ്യം ഇരട്ടിച്ചു. അവന്‍ പറഞ്ഞു, എടാ...ഞങ്ങളെയെല്ലാഴെയും പോലീസ്‌ സ്റ്റേഷനില്‍ നിന്നും കോടതിയിലേക്ക്‌ കൊണ്ട്‌ പോകുന്നതിനു മുന്‍പ്‌ അവിടുത്തെ ഒരു ബുക്കില്‍ 'ഓട്ടോഗ്രാഫിട്ട്‌' കൊടുത്തിട്ട്‌ പോടാ ....ന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും പോയി ഒപ്പിട്ടു. അതില്‍ അനു ഒപ്പിട്ടതെങ്ങനെയാണെന്ന് അറിയാമോ? തള്ളവിരലില്‍ മഷി മുക്കിയാണോ....ഞാന്‍ ആകാംക്ഷയോടെ തിരക്കി. ഓഹ്‌..അതായിരുന്നെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു. ഓഹ്‌ , ഇവന്റെ അപ്പന്റെ പേരു നാറ്റിക്കേണ്ടായെന്ന് കരുതി ഇവന്‍ ശങ്കറിനെ മാറ്റി ഇവന്റെ ഒപ്പ്‌ അനു. എസ്‌ എന്നാക്കി അപ്പന്റെ അഭിമാനം സംരക്ഷിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ഞങ്ങളുടെ ഓട്ടോഗ്രാഫ്‌ നോക്കിയിട്ട്‌, സര്‍ക്കിള്‍ അനുവിനെ നീട്ടി വിളിച്ചു, എടാ ഏനസ്സു മോനെ.... [ANUS എന്നാണു ഇപ്പോള്‍ പേരു വായിയ്ക്കുന്നത്‌]..ചുമ്മാതല്ല നീ മദാമ്മയുടെ ഹൗസിങ്ങും നോക്കി പോയതെല്ലെടാ ##@%&amp;@@@ മോനെ... എന്ന് വിളിച്ചപ്പോളാ അനുവിനു അപ്പനെ ഒഴിവാക്കി ഒപ്പിട്ട്‌ നാറിയെന്നത്‌ ബോദ്ധ്യമായത്‌. ഏതായാലും ഈ ഏനസ്സ്‌ മോനെ ഞാന്‍ ഒന്ന് നെഞ്ചേറ്റി, സ്നേഹപൂര്‍വ്വം എടാ, ഏനസ്സ്‌ മോനെയെന്ന് വിളിച്ചപ്പോള്‍ ആ സര്‍ക്കിള്‍ വിളിച്ചതിലും അമറന്‍ തെറി വിളിച്ച്‌ അവന്‍ പ്രതിഷേധം അറിയിച്ചു. &lt;br /&gt;&lt;br /&gt;കുറച്ച്‌ ദിവസത്തേക്ക്‌ പ്രതികള്‍ ആരും കോളെജില്‍ എത്തിയില്ല. ഏതായാലും അനുവിന്റെ കൈയ്യിലിരുന്ന കുറച്ച്‌ ഷെയര്‍ ഒക്കെ വിറ്റ്‌, ഒന്ന് ഒന്നര ലക്ഷം രൂപാ അവിടെയും ഇവിടെയും എറിഞ്ഞ്‌ ഈ പീഡന കേസ്‌ തേച്ചു മായിച്ചു കളഞ്ഞു. അനുവിന്റെ വാക്കുകള്‍ കടമെടുത്താല്‍ മദാമ്മയെ മിന്നാമിനുങ്ങ്‌ ആക്കാന്‍ ശ്രമിച്ചതിനു ചിലവു ഒന്നര ലക്ഷം രൂപാ [മദാമ്മയുടെയും മൂട്ടിലാണെല്ലോ വെട്ടം ഫിറ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌].&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ ഒരു ദിവസത്തെ മനോരമ പത്രത്തില്‍ ഒരു പരസ്യം വന്നു. അതിങ്ങനെ.... I, Mr. Anu Shanker, S/O Mr............,holder of Indian Passport Number........hereby changed my name as ........Shanker &lt;br /&gt;&lt;br /&gt;അങ്ങനെ ഏനസ്സ്‌ മോന്‍ മറ്റൊരു 'മോനായി' മാറി. കോളെജ്‌ പഠനം കഴിഞ്ഞ്‌ സുഹൃത്തുക്കള്‍ പല വഴിക്ക്‌ പിരിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഓസ്ട്രേലിയായില്‍ നിന്നും എനിക്ക്‌ ഒരു പുതുവത്സരാശംസ കാര്‍ഡ്‌ വന്നു....പൊട്ടിച്ച്‌ നോക്കിയപ്പോള്‍ നമ്മുടെ പഴയ ഏനസ്‌ മോന്റെയും കുടുംബത്തിന്റെയും ചിത്രം വെച്ച ആശംസാ കാര്‍ഡ്‌. അവസാനം ഞാന്‍ അവനു ഒരു വലിയ എഴുത്ത്‌ എഴുതി. അതിങ്ങനെയായിരുന്നു....എടാ മോനെ, നീയെങ്ങനെയാടാ തിരുവല്ലായില്‍ നിന്നും ഓസ്ട്രേലിയായില്‍ ചാടിയത്‌? അവിടെയും ഷെയറും, സ്റ്റോക്കും, ബുള്ളും ഒക്കെയാണോ പരിപാടി. പിന്നെ ഞാന്‍ ആ സ്ഥലപേരു AUStralia തലനാരിഴ കീറി പരിശോധിച്ചപ്പോള്‍ നിനക്കു എന്തു കൊണ്ടും പോകാന്‍ പറ്റുന്ന ഒരെ ഒരു സ്ഥലം ഇതു തന്നെയാണെന്ന് മനസ്സിലായി. അന്ന് ഒരു ന്യൂ ഇയറിനു തിരുവനന്തപുരത്ത്‌ ആ സര്‍ക്കിള്‍ നിനക്കിട്ട ഒരു പേരുണ്ടല്ലോ.... അ പേരിന്റെ 3 അക്ഷരങ്ങള്‍ ഇതില്‍ ഉണ്ട്‌:-A*US. പിന്നെ നിനക്ക്‌ മദാമ്മമാരെ കാണുമ്പോള്‍ ഉണ്ടായിരുന്ന ആ പഴയ അലര്‍ജി ഇപ്പോഴും ഉണ്ടോ????... SYDNEYയില്‍ താമസിച്ച്‌ നിന്റെ പഴയ സ്വഭാവം വല്ലതും പുറത്തെടുത്താല്‍, മോനെ, സിഡ്നി പോലീസ്‌ നിന്റെ 'കിഡ്നി' ഉടയ്ക്കുമെന്ന കാര്യം ഓര്‍ത്താല്‍ നല്ലതെന്നൊക്കെ പറഞ്ഞു “സ്നേഹപൂര്‍വ്വം” എഴുതിയ എഴുത്തിനു വളരെ കൃത്യമായി കാക്ക കാഷ്ഠത്തില്‍ ചവട്ടി തേച്ച പോലെ ഒരു കത്ത്‌ വന്നു...അന്ന് ചങ്ങനാശ്ശേരി ബാര്‍ ഹോട്ടലില്‍ വെച്ച്‌ വിളിച്ച പുഴുത്ത തെറിയെക്കാട്ടിലും കാഠിന്യമേറിയ തെറി. ഹൊ...ഇവന്‍ ഓസ്ട്രേലിയായില്‍ പോയിട്ടും പഴയത്‌ ഒന്നും  മറന്നിട്ടില്ല. ചിലര്‍ വിമാനം കയറിയാല്‍ മലയാളം മറക്കും..പക്ഷെ ദേ ലവന്‍, മലയാളത്തിലെ ‘അ’ മുതല്‍ ‘അം’ വരെ  ‘ക’ മുതല്‍ ‘മ’ വരെ എത്ര ഭംഗിയായി ഇപ്പോഴും ഉപയോഗിക്കുന്നു. പഴയ സിനിമാ നടന്‍ ജോസ്‌ പ്രകാശിന്റെ ഭാഷ കടമെടുത്താല്‍...വെല്‍ഡണ്‍ മൈ ബോയി...ഐ ആം റിയലി പ്രൗഡ്‌ ഓഫ്‌ യു....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-6207517982394743502?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/6207517982394743502/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=6207517982394743502' title='45 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/6207517982394743502'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/6207517982394743502'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2009/01/blog-post.html' title='ന്യൂ ഇയര്‍ പുരാണംസ്‌.'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Cf8QXzIY1QE/TKdZrjaUgZI/AAAAAAAAAIo/xukVeGLYW9o/s72-c/Kovalam.jpg' height='72' width='72'/><thr:total>45</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-3268169887891614652</id><published>2008-12-15T04:54:00.002+04:00</published><updated>2010-10-02T20:09:03.826+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>അടി പുരാണം</title><content type='html'>എല്‍.കെ.ജി റ്റു ഒന്നാം ക്ലാസ്സ്‌ വരെ ഗുഡ്‌ ഷെപ്പേര്‍ഡ്‌ സ്ക്കൂള്‍, രണ്ടാം ക്ലാസ്സ്‌ മുതല്‍ നാലാം ക്ലാസ്സ്‌ വരെ സെന്റ്‌ മേരീസ്‌ റസിഡന്‍ഷ്യല്‍ സ്ക്കൂള്‍, അഞ്ചാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ എം.ജി.എം ഹൈസ്ക്കൂള്‍...ഈ വിദ്യാലയങ്ങളില്‍ നിന്നാണു ഞാനെന്റെ ഗുരുകുല വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത്‌. &lt;br /&gt;&lt;br /&gt;നാലാം ക്ലാസ്സ്‌ വരെ അന്നത്തെ കൊച്ചു പ്രായത്തില്‍ അടിച്ച്‌ പൊളിച്ച്‌ നടന്ന്, ക്ലാസ്സില്‍ വര്‍ത്തമാനം പറഞ്ഞാല്‍ ഉടനെ തന്നെ നമ്മളെ പൊക്കി പെണ്‍ക്കുട്ടികളുടെ അടുത്ത്‌ കൊണ്ടിരുത്തുന്ന ശിക്ഷണ നടപടികള്‍ സന്തോഷത്തോടെ സ്വീകരിച്ച്‌ ആര്‍മാദിച്ച്‌ നടന്നതിന്റെ അന്ത്യം കുറിച്ച്‌ കൊണ്ട്‌ അപ്പ എന്നെ സെന്റ്‌ മേരീസ്‌ റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ നിന്ന് പൊക്കി അപ്പയുടെ സ്വന്തം സ്ക്കൂളായ എം.ജി.എമ്മില്‍ കൊണ്ട്‌ ചേര്‍ത്തു. &lt;br /&gt;&lt;br /&gt;അങ്ങനെ ഞാന്‍ റ്റൈയും, ഷൂസും, സോക്സും എല്ലാം ഉപേക്ഷിച്ച്‌ വെള്ള ഷര്‍ട്ടും, കാക്കി നിക്കറും ഒക്കെ ഇട്ട്‌ ചേച്ചിക്കൊപ്പം സ്ക്കൂളില്‍ പോയി….. ഞങ്ങളുടെ ക്ലാസ്സ്‌ ഓഡിറ്റോറിയത്തിലാണു ക്രമീകരിച്ചിരിക്കുന്നത്‌. പുറത്ത്‌ നിന്ന് നോക്കിയാല്‍ ചെറുതായി തോന്നുമെങ്കിലും അകത്ത്‌ ആ ഓഡിറ്റോറിയത്തിനെ കേരളാ കോണ്‍ഗ്രസ്സ്‌ കണക്കെ വിഭാഗിച്ച്‌ പല ക്ലാസ്സായി വേര്‍തിരിച്ചിരിക്കുന്നു. ഭാഗ്യത്തിനു ഞങ്ങളുടെ ക്ലാസ്സ്‌ ഓഡിറ്റോറിയത്തിന്റെ വാതിലിന്റെ അവിടെ തന്നെയാണു. ബെല്ല് അടിച്ച്‌ കഴിഞ്ഞാല്‍ ആദ്യം ഇറങ്ങി ഓടാമെന്നതാണു ആ ക്ലാസ്സിന്റെ ഏറ്റവും വലിയ സവിശേഷത. ആദ്യ ദിനത്തില്‍ ക്ലാസ്സ്‌ പത്ത്‌ മണിയോടെ അവസാനിച്ചു. പിറ്റേന്ന് ക്ലാസ്സില്‍ ചെന്ന് ഫ്രണ്ട്‌ ബെഞ്ചില്‍ ആദ്യത്തെ സീറ്റില്‍ ബാഗ്‌ പ്രതിഷ്ഠിച്ച്‌ ക്ലാസ്സില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തൊട്ടടുത്ത ക്ലാസ്സില്‍ നിന്നും ഒരു അച്ചായന്‍ എന്നെ വിളിച്ചു. വെള്ള മുണ്ടും, ഷര്‍ട്ടും, കട്ടി മീശയുമുള്ള അച്ചായന്റെ വിളിയില്‍ തന്നെ എന്തോ ഒരു പന്തികേട്‌. ഭയ ഭക്തി ബഹുമാനത്തോടെ അച്ചായന്റെ അടുത്ത്‌ ചെന്നപ്പോള്‍ അച്ചായന്‍ കുറേ ചോദ്യങ്ങള്‍ എന്റെ നേര്‍ക്കെറിഞ്ഞു...നിന്റെ വീടെവിടെയാ?? നീ നേരത്തെ എവിടയാ പഠിച്ചത്‌??... ചോദ്യം ചെയ്യലിനിടയില്‍ മറ്റൊരു അച്ചായ്യനും ഞങ്ങളുടെ ഇടയില്‍ കടന്നു വന്നു. ആ അച്ചായന്‍ ചോദിച്ചു, “ഏടെ... നിനക്കു ഇവിടുത്തെ ഹെഡ്‌ മാസ്റ്ററിന്റെ പേരറിയുമോ?” “ബേബി സാര്‍”...ഞാന്‍ പറഞ്ഞു...”എങ്കില്‍ നീ ബേബി സാര്‍, ബേബി സാര്‍ എന്ന് വേഗം വേഗം പറഞ്ഞെ”... പിന്നെ വെള്ളം അടിച്ച്‌ കോണ്‍ തെറ്റിയവരെ കണ്ടു പിടിക്കാന്‍ ബ്രെത്ത്‌ അനലൈസര്‍ ഇല്ലാത്ത നമ്മുടെ നാട്ടില്‍, പ്രത്യേകിച്ചും പൊടിയാടിയില്‍ വാറ്റ്‌ അടിച്ച്‌ പോകുന്നവരെ പിടിക്കാന്‍ വരുന്ന പോലീസുകാര്‍ സ്ഥിരം ഉപയോഗിക്കുന്ന സ്ഥിരം നമ്പേര്‍സ്‌ ആയ “മനീഷ കൊയരാളയുടെ റ്റൊയോട്ട കൊറോള”, “മസ്തിഷക്കത്തില്‍ ശസ്ത്രക്രിയ”, തുടങ്ങിയ നമ്പേര്‍സ്‌ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തിട്ടുള്ള എന്റെ മുന്‍പിലാ ഇവന്റെ ബേബി സാര്‍ എന്ന് മനസ്സില്‍ പറഞ്ഞ്‌...... ഞാന്‍, പട പടാന്ന് , “ബേബി സാര്‍,  ബേബി സാര്‍”  എന്ന് പറഞ്ഞപ്പോള്‍ തന്നെ ഒരു ‘ചെറിയ നാറ്റം’ എനിക്ക്‌ കിട്ടി. ആയതിനാല്‍ ഞാന്‍ അല്‍പം ചമ്മലോടെ ബേബി സാറിനു സ്പീഡ്‌ കുറച്ചു തടിയൂരി. പിന്നീട്‌ എനിക്ക്‌ ഒരു കാര്യം ബോദ്ധ്യമായി..ഈ അച്ചായന്‍സ്‌ ഒന്നും അച്ചായന്‍സേയല്ല....ഈ അച്ചായന്റെ അച്ചായന്‍സ്‌ വരെ ഇവിടെ പഠിക്കുന്നുണ്ട്‌. മാത്രവുമല്ല ഇവരുടെ കൂടെ പഠിച്ച പലരും ഇവിടെ സാറന്മാരുമാണത്രെ. സാവകാശത്തില്‍ അവിടുത്തെ ഓരോ സാറന്മാര്‍ വരുമ്പോഴും തൊട്ടടുത്ത ക്ലാസ്സിലെ ഈ അച്ചായന്‍സ്‌ ഞങ്ങള്‍ക്ക്‌ അവരുടെ ഇരട്ട പേരുകളും, അതു വന്ന വഴികളും പറഞ്ഞു തന്നു. ആയതിനാല്‍ സാറന്മാരുടെ യഥാര്‍ത്ഥ പേരിനേക്കാള്‍ മുന്‍പെ അവരുടെ അപര നാമങ്ങള്‍ ഞാന്‍ ഈ കൊച്ച്‌ ശരീരത്തില്‍ സൂക്ഷിച്ചു വെച്ചു. പിന്നീട്‌ ഇതില്‍ ഒരു അച്ചായന്‍ എന്റെ ബാച്ച്‌ മേറ്റാവുകയും, പിന്നീട്‌ ഞാന്‍ സീനിയറാവുകയും ഒക്കെ ചെയ്തിട്ടും അച്ചായന്‍ ഒരു വടവൃക്ഷമായി ആ ക്ലാസ്സില്‍ വേരും പടര്‍ത്തിയിരുന്നു. അവസാനം അച്ചായന്‍ വോളന്റ്‌റി റിറ്റയര്‍മന്റ്‌ വാങ്ങി എം.ജി.എമിന്റെ പടിയിറങ്ങിയപ്പോള്‍ ജോര്‍ജ്ജ്‌ ബുഷ്‌ പടിയിറങ്ങുന്ന വൈറ്റ്‌ ഹൗസ്‌ പോലെയായി എം.ജി.എം.&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍, ആഴ്ച്ചകള്‍, മാസങ്ങള്‍ കടന്നു പോയതോടു കൂടി ഞങ്ങളും അവിടെ താരങ്ങളായി. സയന്‍സ്‌ അദ്ധ്യാപകന്‍ കുരുവിള സാറാണു [ശരിയായ പേരല്ല] ഞങ്ങളുടെ ബോറന്‍ സാര്‍. ക്ലാസ്സില്‍ വന്നാല്‍ കാലു പൊക്കി നേരെ മേശപ്പുറത്ത്‌ സ്ഥാപിക്കും. എന്നിട്ട്‌ ഷര്‍ട്ടിന്റെ കോളര്‍ പുറകിലേക്ക്‌ വലിച്ചിട്ട്‌ ഒരു ഇരുപ്പ്‌. അന്ന് പഠിക്കാനുള്ള ഭാഗം വായിയ്ക്കാന്‍ പറഞ്ഞിട്ട്‌ അന്തസ്സായി പുള്ളി ചെറിയ കാറ്റും ഏറ്റു ധ്യാന നിരതനാകും. സാറിന്റെ ധ്യാനത്തിനു എന്തെങ്കിലും തരത്തില്‍ ഭംഗം വന്നാല്‍, കക്ഷി ആദ്യം കാണുന്ന ആളിന്റെ തന്തക്കും തരവഴിക്കും വിളിക്കും. ഫസ്‌റ്റ്‌ ബെഞ്ചില്‍ ഫസ്‌റ്റായി ഇരിക്കുന്ന നിരപരാധിയും, ലോല ഹൃദയനുമായ ഞാന്‍ പലപ്പോഴും സാറിന്റെ ദൃഷ്ടിയില്‍ പെടുകയും, സാര്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ എന്റെ പിതാവിനും, പിതാമഹനും ‘തുമ്മാനുള്ള’ അവസരം ഒരുക്കി തരുകയും ചെയ്തു തന്നിരുന്നു.&lt;br /&gt;&lt;br /&gt;ആ കാലഘട്ടത്തിലെ ഹിറ്റ്‌ പാട്ടായ, ♪♪ ആണായാല്‍ പെണ്ണ്‍ വേണം...പെണ്ണായാല്‍ ആണു വേണം..ആണിന്റെ മുഖത്തൊരിത്തിരി മീശ വേണമെന്ന ♪♪ പാട്ട്‌ ഞാന്‍ എന്റെ രാഹുവില്‍ കേതു ഉച്ചസ്ഥായിയില്‍ നിന്ന ഏതോ ഒരു സമയത്ത്‌ മീശയില്ലാത്ത ഒരു സാറിന്റെ മുന്‍പില്‍ വെച്ച്‌ പാടിയതിനു ചുമ്മാ കോഴികുഞ്ഞിനെ പരുന്ത്‌ റാഞ്ചുന്ന ലാഘവത്തോടെ എന്നെ സാര്‍ പൊക്കി വായുവില്‍ നിര്‍ത്തി രണ്ട്‌ താങ്ങ്‌ താങ്ങി നിലത്ത്‌ നിര്‍ത്തി. ‘വായു മര്‍ദ്ദം’ ആയത്തില്‍ അടി അത്ര കാര്യമായി എനിക്ക്‌ ഏല്‍ക്കാഞ്ഞ കാരണത്താല്‍ അന്നു ഞാന്‍ കരയാതെ പിടിച്ചു നിന്നു. &lt;br /&gt;&lt;br /&gt;പിന്നീട്‌ ഒരിക്കല്‍ ഞങ്ങളുടെ ക്രാഫ്റ്റ്‌ റ്റീച്ചര്‍ എന്നെ പാട്ട്‌ പാടാന്‍ വിളിച്ചപ്പോള്‍... റ്റീച്ചറിന്റെ കസേരയ്ക്ക്‌ പിന്നില്‍ പോയി നിന്ന്, ടീച്ചറിന്റെ മൈക്ക്‌ പോലെ കെട്ടി വെച്ചിരുന്ന കാര്‍കൂന്തലില്‍ റ്റീച്ചര്‍ അറിയാത്ത രീതിയില്‍ ഒരു മൈക്ക്‌ ടെസ്റ്റിംഗ്‌ നടത്തുന്നതിന്റെ ആക്ഷന്‍ കാട്ടിയത്‌ അങ്ങേപ്പുറത്ത്‌ റ്റീച്ചറിനെ റ്റ്യൂണ്‍ ചെയ്തു കൊണ്ടിരുന്ന ആണ്‍ സാര്‍ കാണുകയും ആ പെര്‍ഫോര്‍മെന്‍സിന്റെ മാര്‍ക്ക്‌ അപ്പോള്‍ തന്നെ കിഴുക്കിന്റെ രൂപത്തില്‍  എന്റെ തുടയില്‍ ലഭിക്കുകയും ചെയ്തു. &lt;br /&gt;&lt;br /&gt;ഒരു ദിവസം കുരുവിള സാര്‍ പതിവു പോലെ തന്റെ ക്ലാസ്സ്‌' ‘ഗംഭീരമായി’ നടത്തി കൊണ്ടിരിക്കുന്ന സമയത്ത്‌, ഇവിടെ കാറ്റിനു സുഗന്ധം എന്ന പാട്ടിലെ പോലെ ഒരു &lt;br /&gt;' വല്ലാത്ത സുഗന്ധം' പരക്കുകയും, കുരുവിള സാറിന്റെ മൂക്കില്‍ പഞ്ഞി ഇല്ലാഞ്ഞ കാരണത്താല്‍ കുരുവിള സാര്‍ ഞെട്ടി എഴുന്നേല്‍ക്കുകയും ഉറക്കത്തില്‍ പിച്ചും പേയ്യും പറയും പോലെ..' അ … ആ …എല്ലാവരും ഗ്രൗണ്ടില്‍ പോയി കളിച്ചോ'യെന്ന് പറഞ്ഞു തീരും മുന്‍പേ ഞങ്ങള്‍ ഗ്രൗണ്ടിലെത്തി. ഗ്രൗണ്ടില്‍ ചെന്ന് കളിച്ച്‌ കൊണ്ടിരുന്നപ്പോഴാണു എന്റെ പോക്കറ്റിലിരിക്കുന്ന പയലറ്റ്‌ പേന ദൃഷ്ടിയില്‍ പതിഞ്ഞത്‌. ആ ഇനി ഇത്‌ കളഞ്ഞു പോയിട്ട്‌ വേണം ബാക്കി വീട്ടില്‍ നിന്ന് കിട്ടാന്‍. പിന്നെ ഒട്ടും ആലോചിക്കാതെ ക്ലാസ്സിലേക്ക്‌ ഞാന്‍ പോയി. അവിടെ ചെന്നപ്പോള്‍, ഞങ്ങളുടെ ക്ലാസ്സില്‍ സേവനവാരം നടക്കുന്നു. ആ അവിടെ എന്തെങ്കിലും നടക്കട്ടെ. ആര്‍ക്കു ചേദം. കുരുവിള സാറിനോട്‌ അനുവാദം വാങ്ങി ഞാന്‍ ക്ലാസ്സില്‍ കയറി, പയലറ്റ്‌ പേനയും വെച്ച്‌, ക്ലാസ്സില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുകയും...കുരുവിള സാറിന്റെ ഫാദര്‍ പെട്ടെന്ന് മാറി. പുള്ളിക്കാരന്‍ ചൂരലും എടുത്ത്‌ ഞങ്ങളുടെ ക്ലാസ്സിന്റെ മുന്‍വാതില്‍ കൊട്ടിയടച്ച്‌, എന്നെ വളരെ പൈശാചികവും മൃഗീയവുമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ കതകും തള്ളി തുറന്ന് പുറത്ത്‌ ചാടിയപ്പോള്‍ വോഡഫോണിലെ പട്ടിയെ പോലെ,  സാര്‍ എന്റെ പിന്നാലെ…[അയ്യോ,  അച്ചു മാമന്‍ കേള്‍ക്കെണ്ട]  .അടി തുടര്‍ന്നു..അവസാനം സ്റ്റെപ്പില്‍ ഞാന്‍ വീണു. ഉരുണ്ട്‌ വീണു കിടന്ന എന്റെ കാലില്‍ ചവിട്ടി പിടിച്ച്‌, സാര്‍ വോഡഫോണ്‍ തകധിമി എന്നില്‍ പ്രാക്ടീസ്‌ ചെയ്തു. ഞാന്‍ വലിയ വായില്‍ ശരണം വിളിച്ചു. അവസാനം രണ്ട്‌ പെണ്‍ ടീച്ചറന്മാര്‍ വന്ന് എന്നെ രക്ഷിച്ചെടുത്തു. സ്പീഡ്‌ ബ്രേക്കര്‍ ഘടിപ്പിച്ച വണ്ടി 180 കിലോമീറ്റര്‍ സ്പീഡില്‍ പായുന്നത്‌ പോലെ സകല വേദനകളും മറന്ന് ഞാന്‍ ഗ്രൗണ്ടിലേക്ക്‌ ഓടി. ഓവര്‍ സ്പീഡില്‍, എയര്‍ ഹോണും അടിച്ച്‌ വന്ന എന്നെ കണ്ട്‌ എന്റെ സഹപാഠികള്‍ ഞെട്ടി. അടിയുടെ പാടുകള്‍ കണ്ട്‌ എല്ലാവരും തങ്ങള്‍ക്കുള്ള ഞെട്ടലും, അനുശോചനവും രേഖപ്പെടുത്തി. എന്ത്‌ പറ്റിയെന്ന ചോദ്യത്തിനു... അശ്വമേധം പ്രദീപിനു പോലും ഉത്തരം കിട്ടാത്ത ചോദ്യമായി അത്‌ മാറി. ഏതായാലും കരഞ്ഞും പിഴിഞ്ഞും ഞാന്‍ നാലു മണി വരെ ക്ലാസ്സില്‍ ഇരുന്ന് സ്‌ക്കൂളിലെ സഹതാപ തരംഗം മുഴുവന്‍ നേടി,  വീട്ടില്‍ ഒരു പരുവത്തില്‍ ചെന്നു. ഗേറ്റ്‌ കണ്ടതും, പഞ്ചാര മില്ലില്‍ സയറന്‍ അടിക്കുന്നതിലും ഉച്ചത്തില്‍ കരഞ്ഞ്‌ കൊണ്ട്‌ കയറി ചെന്ന എന്നെ കണ്ട്‌ എല്ലാവരും അമ്പരന്നു പോയി. എന്റെ ദേഹത്തിലെ അടിയുടെ പാടുകള്‍ കണ്ട്‌ എല്ലാവരുടെയും ചോര തിളച്ചു...എന്തിനാടാ ഇങ്ങനെ നിന്നെ തല്ലിയത്‌??? എന്ന ചോദ്യത്തിനു മാത്രം എന്റെ കൈയില്‍ ഉത്തരവും ഇല്ല..ക്ലൂവും ഇല്ല... അപ്പ അന്ന് ദോഹയില്‍ ആണു. അമ്മ അവസാനം അമ്മാച്ചനെ വിളിച്ച്‌ വരുത്തി. വെട്ട്‌ ഒന്ന്, മുറി രണ്ട്‌ എന്ന തത്വവുമായി നടക്കുന്ന [രാഷ്ട്രീയക്കാരനും]  കൂടിയായ അമ്മാച്ചനു അപ്പോള്‍ തന്നെ സാറിന്റെ വീട്ടില്‍ പോയി പൂശണം. പിന്നെ ഏറ്റവുമൊടുവില്‍ അമ്മാച്ചന്‍ തിരുവല്ലാ പോലീസ്‌ സ്റ്റേഷനില്‍ പരാതി കൊടുത്തു. &lt;br /&gt;&lt;br /&gt;പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ രൂപം ആകെ മാറി. ശരീരം മുഴുവന്‍ നീരു വെച്ച പോലെയായി.അടിയുടെ പാട്‌ ദേഹത്തുടെ നീളം ഏത്തയ്ക്കാപ്പ കനത്തില്‍ കിടക്കുന്നത്‌ കണ്ട്‌ അമ്മ കുരുവിള സാറിനെ രാവിലെ മുതല്‍ പ്രഭാത ഭേരി പോലെ തലയ്ക്ക്‌ കൈ വെച്ച്‌ പ്രാകാന്‍ തുടങ്ങി. കൂടാതെ അമ്മ എനിക്ക്‌ പൊതു അവധിയും തന്നു. അതിനു ശേഷം മുറിവെണ്ണ ദേഹത്ത്‌ തേച്ച്‌ അമ്മ എന്നെ ആശ്വസിപ്പിച്ചു.. ദുഖാചരണം നടത്തുമ്പോള്‍ ദേശീയ പതാക താഴ്‌ത്തി കെട്ടും പോലെ ദേഹത്തെ അടി പാടുകള്‍ വീട്ടില്‍ വരുന്നവരെ കാണിക്കാന്‍ പാകത്തില്‍ ഒരു തോര്‍ത്ത്‌ അരയില്‍ താഴ്‌ത്തി കെട്ടി ഞാന്‍ ദുഖാചരണം നടത്തി. &lt;br /&gt;&lt;br /&gt;ഏകദേശം 10.30 മണിയോടേ വീട്ടിലേക്ക്‌ ഒരു ഫോണ്‍ കോള്‍ വന്നു- സാറിനെ സ്‌ക്കൂളില്‍ നിന്ന് പൊക്കി സ്റ്റേഷനില്‍ കൊണ്ട്‌ വന്നു എന്ന മനം കുളിര്‍പ്പിക്കുന്ന വാര്‍ത്ത... ആ,  @$@#@**@ ,  അവിടെ കുറച്ച്‌ നില്‍ക്കട്ടെ...ഞാന്‍ പിന്നെ സൗകര്യം പോലെ അങ്ങ്‌ വന്നേക്കാമെന്ന് അമ്മാച്ചന്‍ എസ്‌.ഐയോട്‌ പറഞ്ഞപ്പോള്‍ എനിക്ക്‌ പിന്നെയും ഒരു കോരിത്തരിപ്പ്‌ അനുഭവപ്പെട്ടു. ഒരു 11.00 മണിയോടെ ഒരു കാറില്‍ ഹെഡ്‌മാസ്റ്ററും, ടീമും വീട്ടില്‍ വന്നു. ദുഖാചരണം പ്രമാണിച്ച്‌ സില്‍ക്ക്‌ സ്മിതെയെയും ഞെട്ടിച്ച്‌ നില്‍ക്കുന്ന എന്റെ വസ്ത്രധാരണം ഹെഡ്‌മാസ്റ്റര്‍ കണ്ടതിന്റെ ജാള്യതയോടെ ഞാന്‍ ഒന്ന് പരുങ്ങിയെങ്കിലും അതേ വേഷത്തില്‍ അമ്മാച്ചന്‍ എന്നെ പൊക്കി അവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു.  ഹെഡ്‌മാസ്റ്ററിന്റെ ഹെഡ്‌, അമ്മാച്ചന്‍ തിന്നു കളയുമോയെന്ന് വരെ ഞാന്‍ ചിന്തിച്ചു പോയ നിമിഷങ്ങള്‍. വീട്ടില്‍ വന്ന എല്ലാവരും കുരുവിള സാര്‍ ചെയ്തത്‌ അങ്ങേയറ്റം തെറ്റാണെന്ന് സമ്മതിച്ചെങ്കിലും ഇവര്‍ക്കും എന്നെ എന്തിനാണു തല്ലിയതെന്ന് അറിയില്ലായിരുന്നു. ഏതായാലും അമ്മാച്ചനും, സാറന്മാരും കൂടി പോലീസ്‌ സ്റ്റേഷനില്‍ എത്തി. അമ്മാച്ചനു കുരുവിള സാറിനെ കണ്ടപ്പോള്‍ പ്രഷര്‍ കൂടി. കുരുവിള സാര്‍ മാപ്പ്‌ പറഞ്ഞപ്പോള്‍,  അമ്മാച്ചന്‍:- തല്ലിയത്‌ എന്തിനാണെന്ന് അറിഞ്ഞിട്ട്‌ മാപ്പും, ‘കോ...’ പറഞ്ഞാല്‍ മതിയെന്നായി. അമ്മാച്ചന്റെ ദേഷ്യത്തിനു മുന്‍പില്‍ ഒരു നാര്‍ക്കോ അനാലിസൊ, ബ്രയിന്‍ മാപ്പിങ്ങോ ഒന്നും നടത്താതെ തന്നെ സാര്‍ മനസ്സു തുറന്നു.&lt;br /&gt;&lt;br /&gt;സംഭവ ദിവസം ക്ലാസ്സിലെ ഏതോ ഒരു പെണ്‍ക്കുട്ടി  ക്ലാസ്സ്‌ ഒരു ‘കക്കൂസ്സാക്കി’ മാറ്റി. ഉറക്കത്തില്‍ ആണെങ്കിലും ഒരു പോലീസ്‌ നായയുടെ ഘ്രാണ ശേഷിയുള്ള മൂക്കിന്റെ പിന്‍ബലത്തില്‍ സാറിനു കാര്യങ്ങള്‍ വ്യക്തമായി. അതിനെ തുടര്‍ന്ന് ഞങ്ങളെ ഗ്രൗണ്ടില്‍ വിട്ടിട്ട്‌ ക്ലാസ്സില്‍ നിന്ന് തകൃതിയായി ഡെഡ്‌ ബോഡി മറവ്‌ ചെയ്ത്‌, തെളിവുകള്‍ നശിപ്പിച്ചു കൊണ്ടിരുന്ന സമയത്താണു ‘സിസ്റ്റര്‍ അഭയായെ’ പോലെ ഞാന്‍ അവിടെക്ക്‌ കടന്നു ചെന്നത്‌. കാണരുതാത്തത്‌ താന്‍ കണ്ടു എന്ന് മനസ്സിലാക്കിയ സാര്‍, പിന്നെ ഒരു ഫാദര്‍ കോട്ടൂരാനായതാണു ഈ അടിയുടെ പിന്നിലെ മനശാസ്ത്രം. സാര്‍ ഈ വിഷയത്തില്‍ മാപ്പ്‌ പറഞ്ഞു പ്രശനങ്ങള്‍ അവസാനിച്ചു. അതു കഴിഞ്ഞു സാര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വന്നിട്ടുമില്ല..എന്റെ അപ്പയും, അപ്പച്ചനും കാര്യമായി തുമ്മിയിട്ടുമില്ല. &lt;br /&gt;&lt;br /&gt;ഈ സംഭവം കഴിഞ്ഞതോടെ സാറന്മാര്‍ക്ക്‌ എല്ലാം എന്നെ ഭയങ്കര ഇഷ്ടം. ഞാന്‍ &lt;br /&gt;♪♪ എന്തു പറഞ്ഞാലും, [എന്തു ചെയ്താലും] നീ എന്റേതല്ലെ വാവേ ♪♪ എന്ന് ഉര്‍വ്വശി പാടിയത്‌ പോലെ എല്ലാവരും പാടി എന്നെയങ്ങ്‌ സ്നേഹിച്ചു. പിന്നെ എട്ടാം ക്ലാസ്സ്‌ വരെ അല്ലലും അലച്ചിലും ഇല്ലാതെ ഞാന്‍ കഴിഞ്ഞു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പള്ളിയില്‍ അച്ചനായ അവിടുത്തെ ഇംഗ്ലീഷ്‌ സാറും 'അറിവില്ലാതെ' എന്റെ നെഞ്ചത്ത്‌ കയറി... പിന്നെ അച്ചനും ഇമ്മിണി ഭേദപ്പെട്ട പണി കൊടുത്തു. അതോടെ ആ ഫാദര്‍ പൂതൃക്കായുടെയും അസുഖം കുറഞ്ഞു. &lt;br /&gt;&lt;br /&gt;1988ല്‍ ഞാന്‍ സ്ക്കൂളില്‍ നിന്നും പത്താം ക്ലാസ്സ്‌ പാസ്സായി എന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടപ്പോള്‍ എന്നെക്കാട്ടിലും കൂടുതല്‍ അവിടുത്തെ സാറന്മാര്‍ക്കാണു ആശ്വാസം പകര്‍ന്നതെന്ന സത്യം ഇനിയും ഊന്നി ഊന്നി പറയേണ്ടതില്ലല്ലോ..അല്ലെ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-3268169887891614652?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/3268169887891614652/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=3268169887891614652' title='37 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/3268169887891614652'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/3268169887891614652'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2008/12/blog-post_15.html' title='അടി പുരാണം'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>37</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-4260851088578151537</id><published>2008-12-01T05:37:00.001+04:00</published><updated>2008-12-04T10:44:32.270+04:00</updated><category scheme='http://www.blogger.com/atom/ns#' term='വ്യക്തി പരിചയം - പൊടിയാടി കഥകള്‍'/><title type='text'>ജോയപ്പനാണു താരം</title><content type='html'>ജന്മനാ ഒന്ന് രണ്ട്‌ ക്രോമസോം മിസ്സിങ്ങാണെങ്കിലും ജോയപ്പന്‍ ഒരു ചാന്തു പൊട്ടല്ല. ഞങ്ങളുടെ നാട്ടിലെ വിധവകളുടെയും, അബലകളുടെയും തോഴന്‍. കൂടാതെ ഏത്‌ സ്ത്രീ രത്നവും [ഇമിറ്റേഷനാണെങ്കിലും] എന്ത്‌ ജോലി ഏല്‍പ്പിച്ചാലും ഉള്ള ബുദ്ധി വെച്ച്‌ അത്‌ ചെയ്തു കൊടുക്കും. ആയതിനാല്‍ ജോയപ്പനെ കൊണ്ട്‌ പുല്ലു പറിപ്പിച്ചും, പുറമ്പണികള്‍ ചെയ്യിച്ചും, കുളിക്കടവില്‍ കാവലിരുത്തിയും മറ്റും സ്ത്രീ ജനങ്ങള്‍ പാവത്തിനെ പീഡിപ്പിച്ചു പോന്നു.. പക്ഷെ സ്വന്തം വീട്ടുകാര്‍ എന്ത്‌ പണി പറഞ്ഞാലും നിര്‍ദ്ദാക്ഷണ്യം നോ പറഞ്ഞൊഴിയും. രാത്രി കാലങ്ങളില്‍ ജോയപ്പനെ വാറ്റുകാര്‍ കൂട്ടും. അതും ലേഡീസ്‌ ഒണ്‍ലി റ്റിമിന്റെ കൂടെ ജോയപ്പന്‍ കൂടൂ എന്നത്‌ നഗ്ന സത്യം. പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും ജോയപ്പന്റെ പേരില്‍ നാളിതു വരെ ഒരു പീഡന കേസും റജിസ്റ്റര്‍ ചെയ്തിട്ടില്ല. സത്യമിതാണെങ്കിലും  ഞങ്ങളുടെ നാട്ടിലെ ചെറുസെറ്റ്‌ അസൂയയോടെ ജോയപ്പനെ “കോഴിയപ്പനെന്ന്” വിളിച്ചു പോന്നു. &lt;br /&gt;&lt;br /&gt;സ്ത്രീകള്‍ കഴിഞ്ഞാല്‍ ടിയാന്റെ വീക്ക്‌ പോയിന്റ്‌ ഉത്സവങ്ങളാണു. ഉത്സവ പറമ്പ്‌, പെണ്‍ക്കുട്ടികളുടെ വിഹാര കേന്ദ്രമായതിനാല്‍ നമ്മുടെ ജോയപ്പനും അത്‌ 'വികാര' കേന്ദ്രമായി തീര്‍ന്നു. അങ്ങനെയിരിക്കെ കാവുംഭാഗം ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനു ജോയപ്പന്‍ പോയി. അന്ന് അവിടെ കലാഭവന്റെ മിമിക്സ്‌ പരേഡാണു മുഖ്യ പരിപാടി. ഏതു കലാപരിപാടികളാണെങ്കിലും പെണ്‍പടകളുടെ സമീപം മാത്രമേ ജോയപ്പന്‍ ഇരിക്കാറുള്ളു. അന്ന് ജോയപ്പന്‍ ചെന്നപ്പോള്‍ തന്നെ സ്റ്റേജും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. ജോയപ്പന്‍ പരിസരം നന്നായി വീക്ഷിച്ചപ്പോള്‍ കുറച്ച്‌ പെണ്‍പടകളുടെ സമീപത്ത്‌ ഒരു ചന്തി കഷ്ടിച്ച്‌ ഉറപ്പിക്കാനുള്ള സ്ഥലം തരിശ്‌ കിടക്കുന്നു. ജോയപ്പന്‍ അവിടേക്ക്‌ നീങ്ങിയപ്പോള്‍, എന്തോ കാലില്‍ തട്ടി. കുനിഞ്ഞ്‌ നോക്കിയപ്പോള്‍ ഒരു പത്രം വെച്ച്‌ പുതപ്പിച്ചിട്ടിരിക്കുന്ന കുഞ്ഞിനെയാണു തട്ടിയതെന്ന് മനസ്സിലായി. ഉടനെ തന്നെ ജോയപ്പന്‍ കുനിഞ്ഞ്‌,  കുഞ്ഞിനെ തൊട്ട്‌ ഒരു സോറി പറഞ്ഞതും അവിടെ കൂട്ട ചിരി ഉയര്‍ന്നതും ഒപ്പമായിരുന്നു. കൂടിയിരുന്ന പെണ്ണുങ്ങള്‍ പറഞ്ഞു-ദേണ്ടെടി ഒരുത്തന്‍ ആനപിണ്ഡത്തിനു സോറി പറയുന്നു.[ ആന പിണ്ഡം അവിടെ കിടന്ന കാരണം അവിടെ കൂടിയിരുന്നവര്‍ അത്‌ പത്രം വെച്ച്‌ മൂടിയിരുന്നത്‌ കണ്ട്‌ കുഞ്ഞാണെന്നു ആ ലോല ഹൃദയം തെറ്റിദ്ധരിച്ചതാണു  ഇത്രയും അട്ടഹാസത്തിനിടയാക്കിയത്‌] ജോയപ്പനു ഈ അപമാനം താങ്ങാവുന്നതിലും അധികമായിരുന്നു. പിന്നെ അവിടുന്ന് നേരെ അടുത്ത പട്ട കടയില്‍ പോയി നന്നായി അങ്ങ്‌ പൂശി. പട്ട ഷാപ്പില്‍ നിന്ന് വേച്ച്‌ വേച്ചിറങ്ങിയ ജോയപ്പന്‍ നടു റോഡിലിറങ്ങി ട്രാഫിക്ക്‌ നിയന്ത്രണം ആരംഭിച്ചു. ഉത്സവം നടക്കുന്ന സ്ഥലമല്ലേ...പെട്ടെന്ന് തന്നെ പോലീസ്‌ വന്നു. വീട്ടില്‍ പോടാ എന്ന് എസ്‌.ഐ കടുപ്പിച്ച്‌ പറഞ്ഞപ്പോള്‍, അതിനേക്കാളും ഉച്ചത്തില്‍ [കിളി കരയുന്ന ശബ്ദത്തില്‍] പോലീശെന്നാ പോലീശാ... എന്നറിയാതെ ചോദിച്ചു പോയി. പിന്നെ വലിയ താമസം ഉണ്ടായില്ല. ജോയപ്പന്‍ പോലീസ്‌ ജീപ്പിനുള്ളില്‍ ചുരുണ്ട്‌ വീണു. അത്‌ കഴിഞ്ഞ്‌ തിരുവല്ലാ പോലീസ്‌ സ്പോണ്‍സേര്‍ ചെയ്ത നഗര പ്രദ്ധിക്ഷണം, ഒടുക്കം ലോക്കപ്പില്‍ അന്തിയുറക്കവും.. &lt;br /&gt;&lt;br /&gt;പിറ്റേന്ന് പള്ളിയിലച്ചന്‍ സഹിതമുള്ള ആള്‍ക്കാര്‍ പോലീസ്‌ സ്റ്റേഷനില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ ഏമാനില്ല. പക്ഷെ ലോക്കപ്പില്‍ കിടക്കുന്ന ജോയപ്പന്‍ തലേ ദിവസത്തിലെ സിറ്റി ടൂര്‍ കഴിഞ്ഞ ക്ഷീണത്തില്‍ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു.  [പള്ളിയിലച്ചനെ എന്റെ കസിന്‍ ബ്രദറാണു കൊണ്ടു പോയത്‌. പോലിസ്‌ സ്റ്റേഷനായ കാരണം ഞാന്‍ വണ്ടിയില്‍ തന്നെ എന്റെ ശരീരത്തില്‍ ആകെയുള്ള മസിലും പിടിച്ച്‌ അമര്‍ന്നിരുന്നു.]&lt;br /&gt;&lt;br /&gt;ഏമാനു വേണ്ടി വികാരിയും, കുഞ്ഞാടുകളും കാത്തിരുന്ന സമയം ഒരു ഓട്ടോ ഡ്രൈവര്‍, ഓട്ടോയുമായി വന്നു. ഓട്ടോ നിര്‍ത്തി കക്ഷി നേരെ ചെന്ന് ഒരു പോലീസുകാരനോട്‌ എസ്‌.ഐ വന്നില്ലേ...എപ്പോള്‍ വരുമെന്ന് തിരക്കി? എപ്പോള്‍ വരുമെന്ന് അറിയില്ലയെന്ന് പോലീസുകാരന്‍ പറഞ്ഞതോടെ...ശ്ശെ...ഇന്നത്തെ ദിവസം പോയി...എന്ന് പിറുപിറുത്ത്‌ കൊണ്ട്‌ ഓട്ടോക്കാരന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കാറിനകത്ത്‌ ഇരുന്ന് ബോറടിച്ചപ്പോള്‍ ഞാന്‍ പതുക്കെ കാറില്‍ നിന്നിറങ്ങി. എന്നിട്ട്‌ വലതു കാല്‍ തന്നെ വെച്ച്‌, ഭയ ഭക്തി ബഹുമാനത്തോടെ പോലീസ്‌ സ്റ്റേഷന്റെ പടികള്‍ ചവുട്ടി കയറിയെന്നു മാത്രമല്ല കസിന്‍ ബ്രദറിന്റെയടുത്ത്‌ ഞാനൊരു സ്റ്റിക്കര്‍ പോലെയൊട്ടി നിന്നു. ഏറെ നേരത്തെ കാത്തിരുപ്പിനു അറുതി വരുത്തി എസ്‌.ഐ വന്നു. എസ്‌.ഐ പോലിസുകാരോട്‌ അല്‍പം കുശലം തിരക്കി തന്റെ മുറിയിലേക്ക്‌ കയറാന്‍ തുടങ്ങും മുന്‍പേ നമ്മുടെ ഓട്ടോ ഡ്രൈവര്‍ ചാടി വീണു. സാറെ...ഞാന്‍ വന്നിട്ട്‌ ഒത്തിരി സമയം ആയി. അതിനു എസ്‌.ഐ:- ആഹ്‌ ഞാന്‍ എന്താ നിനക്ക്‌ വെയ്റ്റിംഗ്‌ ചാര്‍ജ്ജ്‌ തരണോ?? ആഹ്‌ അവിടെ കിടക്ക്‌? ഇത്രയും പറഞ്ഞ്‌ എസ്‌.ഐ മുറിയില്‍ കയറി പോയപ്പോള്‍ പള്ളിയിലച്ചന്‍ പോലും ഓട്ടോക്കാരന്റെ പെരുമാറ്റം കണ്ട്‌ അത്ഭുതപ്പെട്ടു. അച്ചന്‍ ധൈര്യം സംഭരിച്ച്‌ അകത്ത്‌ കയറാന്‍ പോലീസുകാരനോട്‌ അനുവാദം ചോദിച്ചപ്പോള്‍ എസ്‌.ഐ ഓഫീസില്‍ നിന്നുമിറങ്ങി വന്നു. അപ്പോള്‍ വീണ്ടും നമ്മുടെ ഓട്ടോ ഡ്രൈവര്‍, തലയും ചൊറിഞ്ഞ്‌ എസ്‌.ഐയുടെ മുന്‍പില്‍...സാറെ..ഞാന്‍..എന്നെ അങ്ങു വിട്‌ സാറെ...ആഹ്‌ എന്നാല്‍ തുടങ്ങിയ്ക്കോയെന്ന്...എസ്‌.ഐ പറഞ്ഞതും..ഓട്ടോക്കാരന്‍ ഓട്ടോയുടെ അടുത്ത്‌ ചെന്ന് ഒന്ന് ചരിഞ്ഞ്‌ നിന്നിട്ട്‌ അതിന്റെ റെക്സിനില്‍ അടിച്ച്‌… ♪♪ സുന്ദരി, സുന്ദരി ഒന്നൊരുങ്ങി വാ...നാളെയാണു താലി മംഗളം. .♪♪ എന്ന പാട്ട്‌ ഒരു എട്ടര കട്ടയ്ക്കിട്ടു പാടി. എന്താണു അവിടെ സംഭവിക്കുന്നതെന്ന് ഞങ്ങള്‍ പാവം ഓഡിയന്‍സിനു മനസ്സിലായതേയില്ല.. പാട്ട്‌ നിര്‍ത്തിയപ്പോള്‍ എസ്‌.ഐ ചോദിച്ചു...ഇങ്ങനെ തന്നെയായിരുന്നോടാ...അന്ന് നീ നന്നായി താളം പിടിച്ചല്ലോ...താളം പിടിച്ച്‌ ഒന്നൂടെ...വീണ്ടും നമ്മുടെ ഓട്ടോ ഡ്രൈവര്‍ നന്നായി താളം പിടിച്ച്‌ സുന്ദരി, സുന്ദരി ഒന്നു കൂടെ പാടി..ആഹ്‌ പൊയ്ക്കോ...എസ്‌.ഐ പറഞ്ഞതും ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ ഒരു കോടി രൂപായുടെ ദുബായിലെ ഫ്ലാറ്റ്‌ സ്വന്തമാക്കിയ സന്തോഷത്തോടെ അവന്‍ ഓട്ടോ ഓടിച്ച്‌ പോയി. എന്താണവിടെ സംഭവിച്ചതെന്നറിയാതെ വായ പൊളിച്ച്‌ നിന്ന ഞങ്ങളുടെ  സംശയം തീര്‍ക്കാനായി എസ്‌.ഐ പറഞ്ഞു:- അതെ ഇവന്‍ ഞാന്‍ ഒരു ദിവസം തിരുവല്ല ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ നിന്നിറങ്ങി വരുമ്പോള്‍, അതു വഴി പോയ ഒരു കോളെജ്‌ കുമാരിയെ നോക്കി, ഈ പാട്ട്‌ വളരെ നന്നായി ഓട്ടോയില്‍ താളം പിടിച്ച്‌ പാടിയപ്പോള്‍ ഞാന്‍ അവിടുന്ന് അവനെ പൊക്കി. അന്നു മുതല്‍ ഒരു മാസത്തേക്ക്‌ എന്നും രാവിലെ അവന്‍ എന്നെ ഈ പാട്ട്‌ പാടി കേള്‍പ്പിച്ചിട്ട്‌ ഓട്ടം പോയാല്‍ മതിയെന്ന് ശിക്ഷ വിധിച്ചു. അതു തന്നെ ഇതു. ഏതായാലും എസ്‌.ഐയുടെ അടിപൊളി ശിക്ഷ ഞങ്ങള്‍ക്ക്‌ നന്നായി സുഖിച്ചു. ദൈവമേ!!! ഈ കണക്കാണെങ്കില്‍ ജോയപ്പനെന്തായിരിക്കും ശിക്ഷ. എന്നും ട്രാഫിക്ക്‌ നിയന്ത്രിപ്പിക്കുമോ? പള്ളിയിലച്ചന്‍, ....♪♪ ഈ കുരിശ്‌ നീ എനിക്ക്‌ എന്തിനു തന്നു ആണ്ഡി വടിവാനോ ....♪♪ എന്ന പാട്ട്‌ മനസ്സില്‍ പാടിയതു പോലെ തോന്നി. പള്ളിയിലച്ചന്‍ ഇടപെട്ട കേസായ കാരണം കൂടുതല്‍ ശിക്ഷ നമ്മുടെ പ്രതിക്ക്‌ കിട്ടിയില്ല. &lt;br /&gt;&lt;br /&gt;പോലീസ്‌ സ്റ്റേഷനില്‍ നിന്നും വീട്ടിലെത്തിയിട്ടും ജോയപ്പന്‍ ആരോടും ഒന്നും സംസാരിച്ചില്ല. പിറ്റേന്ന് ഉച്ചക്കത്തെ ഭക്ഷണവും കഴിച്ചു വീട്ടുകാര്‍ എല്ലാവരും കാണ്‍കെ ഒരു കയറുമെടുത്ത്‌ നേരെ മുറ്റത്തെ പ്ലാവില്‍ കയറി. ഇതു കണ്ടതും ജോയപ്പന്റെ അമ്മ അലമുറയിട്ട്‌ കരഞ്ഞ്‌ അയല്‍ക്കാരെ കൂട്ടി. പോട്ട്‌ മോനെ...സാരമില്ലെടാ...മോനെ ചാകല്ലെടാ...എന്നൊക്കെ കരഞ്ഞ്‌ പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ജോയപ്പന്‍ പ്ലാവില്‍ നിന്നും നല്ല ഒരു വിളഞ്ഞ ചക്ക അറുത്ത്‌ കയറില്‍ കെട്ടി താഴെയിറക്കി. അങ്ങനെ ജീവിതത്തിലാദ്യമായി ജോയപ്പന്‍ വീട്ടുകാര്‍ പറയാതെ തന്നെ ബുദ്ധിപൂര്‍വ്വമായി ഒരു കാര്യം ചെയ്ത്‌ വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു. അയല്‍ക്കാര്‍ അല്‍പ സമയം കൂടി നിന്നിട്ട്‌ സ്ഥലം കാലിയാക്കി. ഈ ലോക്കപ്പിലെ അന്തിയുറക്കത്തോടെ ജോയപ്പന്‍ ഉത്സവത്തിനു പോകുന്ന ഏര്‍പ്പാട്‌ നിര്‍ത്തി [ബാക്കി ചുറ്റി കളികള്‍ ഒന്നും നിര്‍ത്തിയില്ല താനും. ] പകരം കല്യാണങ്ങള്‍ക്ക്‌ അറ്റന്‍ഡ്‌ ചെയ്യലാണു ഇപ്പോഴത്തെ ഹോബി. കല്യാണത്തിനു പോയാല്‍ രണ്ടുണ്ട്‌ കാര്യം.. ഭക്ഷണവും കഴിക്കാം...പെണ്ണുങ്ങളെയും കാണാം...അങ്ങനെ ജോയി അപ്പന്‍ ശരിക്കും ജോയി[സന്തോഷം]ആയി.... എന്നാല്‍  കല്യാണം കഴിച്ചാല്‍ മാത്രം മതി, നാട്ടുകാര്‍ സ്പോണ്‍സര്‍ ചെയ്ത്‌ ജോയപ്പനെ റിയല്‍ അപ്പനാക്കാമെന്ന് പറഞ്ഞിട്ടും അതിനു വശംവദനാകാതെ ഒരു ക്രോണിക്ക്‌ ബാച്ചിലറായി ജോയപ്പന്‍ ഞങ്ങളുടെ നാട്ടില്‍ കൂടി നിത്യ കന്യകനായി  ഇപ്പോഴും വിലസുന്നു,  കുട്ടേട്ടനിലെ മമ്മൂക്കായെ പോലെ...&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_Cf8QXzIY1QE/STd766lfRmI/AAAAAAAAACA/Jpjly_IZITM/s1600-h/Rare+Prayer.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 272px; height: 320px;" src="http://4.bp.blogspot.com/_Cf8QXzIY1QE/STd766lfRmI/AAAAAAAAACA/Jpjly_IZITM/s320/Rare+Prayer.JPG" border="0" alt=""id="BLOGGER_PHOTO_ID_5275821740576949858" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;           ദൈവമേ, എല്ലാ പട്ടികളും ഈ ബ്ലോഗ്‌ വായിക്കണേ. ഇതൊരു വിവാദ ബ്ലോഗ്‌ ആക്കണെ..പ്ലീസ്‌&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-4260851088578151537?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/4260851088578151537/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=4260851088578151537' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/4260851088578151537'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/4260851088578151537'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2008/12/blog-post.html' title='ജോയപ്പനാണു താരം'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Cf8QXzIY1QE/STd766lfRmI/AAAAAAAAACA/Jpjly_IZITM/s72-c/Rare+Prayer.JPG' height='72' width='72'/><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-7377138908797327606</id><published>2008-11-15T00:10:00.000+04:00</published><updated>2008-11-15T00:16:23.897+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>പൊടിയാടിക്കാരുടെ പൊടിക്കൈകള്‍</title><content type='html'>പൊടിയാടി:-  പേരു പോലെ പൊടി നിറഞ്ഞ സ്ഥലമൊന്നുമല്ല. മറിച്ച്‌ പ്രകൃതി രമണിയമായ സ്ഥലം. പമ്പയാറും, മണിമലയാറും പൊടിയാടിയെ കൂടുതല്‍ സുന്ദരിയാക്കി. പണ്ട്‌ കൃഷിക്കാരുടെ സ്വന്തം നാടായിരുന്നു പൊടിയാടി. അങ്ങനെയാണു പഞ്ചാരമില്ല് പുളിക്കീഴ്‌ വന്നത്‌. കരിമ്പും, നെല്ലും, വാഴയും, കപ്പയും ഒക്കെ കൃഷി ചെയ്തിരുന്ന നാട്‌. രാസ വള പ്രയോഗങ്ങളില്ലാതെ കൃഷി ചെയ്യുന്ന സമ്പ്രദായത്തിനു ഇന്ന് പ്രസക്തി ഏറിയിട്ടുണ്ട്‌. എന്നാല്‍ ഈ കൃഷി രീതി വര്‍ഷങ്ങള്‍ക്ക്‌ മുന്‍പേ പൊടിയാടിക്കാര്‍ അവലംബിച്ച്‌ ഫലം കണ്ടവരാണു. മുതലാളിമാര്‍ കരിമ്പ്‌ കൃഷി ചെയ്യും.'ജൈവ വള പ്രയോഗം' നാട്ടുകാരുടെ വക ഫ്രീ. കാലം മാറി, കഥ മാറി. കൃഷി ചെയ്യാനും, ജോലി ചെയ്യാനും ആളില്ലാതായതോടെ കരിമ്പ്‌ കൃഷി ഞങ്ങളുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായി. കൃഷി ചെയ്യാതെ ഈ പ്രദേശത്തെ പല കണ്ടങ്ങളും അങ്ങനെ കിടന്നിട്ടും, ഒരു പാര്‍ട്ടിക്കാരനും കൊടി കുത്താനിറങ്ങിയില്ല. ഈ കണ്ടങ്ങളില്‍ കൊടി കുത്താനിറങ്ങിയാല്‍ അവരൊന്നും 'നേരെ ചൊവ്വേ പോകില്ല'. കാലക്രമേണ ഈ കണ്ടങ്ങള്‍ ഒരു റ്റിപ്പര്‍ ലോറിയില്‍ പോലും ഒറ്റ ലോഡ്‌ മണ്ണു പോലും ഇറക്കാതെ ഞങ്ങളുടെ നാട്ടുകാരുടെ സ്ഥിരോത്സാഹം കൊണ്ടങ്ങ്‌ നികന്നു. &lt;em&gt;&lt;em&gt;ചുമ്മാതെയാണോ...അങ്ങു അമേരിക്കയില്‍ ഇരുന്ന് നമ്മുടെ ബുഷ്ച്ചായന്‍ നമ്മളെ തീറ്റ പണ്ടാരങ്ങള്‍ എന്നു വിളിച്ചതു. &lt;/em&gt;&lt;/em&gt;&lt;br /&gt;&lt;br /&gt;ഇതിനിടയില്‍ ടീമിലെ ഒരു ഫൗണ്ടര്‍ മെംബറുടെ മകനും കുടുംബവും സിംഗപ്പൂരിലേക്ക്‌ കുടിയേറിയതിനെ തുടര്‍ന്ന് അച്ചനെയും മകന്‍ സിംഗപ്പൂരിലേക്ക്‌ കൊണ്ട്‌ പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ നാട്ടില്‍ തിരിച്ചെത്തിയ അച്ചന്‍ പിറ്റേന്ന് അതിരാവിലെ സ്വന്തം പറമ്പില്‍ പോയി കാര്യം സാധിച്ചു വന്നിട്ട്‌, അനന്തിരവന്‍ പയ്യനോട്‌ പറഞ്ഞു, ഓഹ്ഹ്‌ ഒത്തിരി നാളു കൂടി ഇന്നു വായിക്ക്‌ രുചിയായിട്ട്‌ ഒന്ന് വയറ്റീന്ന് പോയതെന്ന്. അതാണു ആ ആത്മ ബന്ധം.&lt;br /&gt;&lt;br /&gt;മാറി മാറി വന്ന പഞ്ചായത്ത്‌ ഭരണസമിതികള്‍ വീടൊന്നിനു മൂന്നും നാലും കക്കൂസ്സുകള്‍ കൊടുത്തിട്ടും പുല്ലു മുട്ടിയാലേ വയറൊഴിയൂ എന്ന സ്ഥിതിയുള്ള നാട്ടുകാര്‍ പുതു പുതു സങ്കേതങ്ങള്‍ കണ്ടു പിടിച്ചു കൊണ്ടിരുന്നു. അങ്ങനെ ആറ്റു പുറമ്പോക്കില്‍ ഉള്ള പുലിമുട്ടും അതിനോടു ചേര്‍ന്ന സ്ഥലവും ഞങ്ങളുടെ ഗ്രാമവാസികള്‍ ദത്തെടുത്തു. ഏതോ ഒരു ‘മാന്യനായ വ്യക്തിക്ക്‌’ ഇങ്ങനെ പൊതു സ്ഥലത്ത്‌ വെളിക്കിറങ്ങുന്നത്‌ അപമാനമായി തോന്നിയതിനെ തുടര്‍ന്ന് അവിടെ മുള വെച്ചു പിടിപ്പിച്ചു. ഏതാനം മാസം കൊണ്ട്‌ , [ഇവിടുത്തെ വളത്തിന്റെ ശക്തി കാരണം] ഇത്‌ ഒരു വലിയ കാടായി മാറി. മുളങ്കാട്‌ ഒരു വലിയ മറവായതിനാല്‍, ഇവിടെ വാറ്റുകാരും പതുക്കെ കൂടി. ആറ്റിറമ്പ്‌ ആയതിനാല്‍ ചാരായം എടുത്താല്‍ ഉടനെ സുരക്ഷിതമായി വെള്ളത്തില്‍ താഴ്ത്താം. 'രണ്ടിനു' പോയി കഴിഞ്ഞു ക്ഷീണം തീര്‍ക്കാന്‍ അല്‍പം വാറ്റ്‌ അടിക്കാം. അങ്ങനെ കേരളത്തില്‍ ആദ്യത്തെ ഓപ്പണ്‍ എയര്‍ റ്റോയ്‌ലറ്റ്‌ അറ്റാച്ചഡ്‌ ബാര്‍,  പൊടിയാടിക്ക്‌ സ്വന്തമായി. ഇതിനൊക്കെ പുറമേ നല്ല പ്രകൃതി രമണീയമായ സ്ഥലവും. വാറ്റ്‌ അടിച്ചു ഫ്ലാറ്റായാല്‍ കാറ്റും കൊണ്ട്‌ കിടക്കാം. [സത്യം പറയാമല്ല്ലോ...സുബോധത്തോടെ ആരെങ്കിലും അവിടെ വന്നാല്‍ അവന്‍ നാറ്റം കൊണ്ട്‌ ഫ്ലാറ്റാകും.] ഏതായാലും അങ്ങനെ ഈ ദത്തെടുത്ത ഈ പ്രദേശവും വാറ്റിനെ സ്നേഹിക്കുന്നവരുടെ ഭൂപടത്തില്‍ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ചു.&lt;br /&gt;&lt;br /&gt;അങ്ങനെ വാറ്റ്‌ അടി,  പൊടി പൊടിച്ചിരിക്കുന്ന സമയം... ആരും പ്രതീക്ഷിക്കാത്ത സമയത്ത്‌ എക്സൈസുകാര്‍ വന്ന് സ്ഥലം വളഞ്ഞു. കാക്കി കുപ്പായം കണ്ടതും ഫിറ്റായവരും, അണ്‍ഫിറ്റായവരും, വാറ്റുകാരും, കൂട്ടുകാരും പമ്പാ നദിയിലേക്ക്‌ എടുത്ത്‌ ചാടി. സി.ഐ പല തവണ കരയില്‍ നിന്ന് ആക്രോശിച്ച്‌ അവരെ പ്രോത്സാഹിപ്പിച്ച കാരണം എല്ലാവരും വേഗത്തില്‍ തന്നെ അടുത്ത പോയിന്റില്‍ എത്തി. പിന്നെ എക്സൈസുകാര്‍ എല്ലാവരും ആ പരിസരത്ത്‌ അങ്ങ്‌ വിഹരിച്ചു. മുളങ്കാട്ടില്‍ വാറ്റാന്‍ ഉപയോഗിച്ചിരുന്ന സാധന സാമഗ്രികള്‍, കോട എല്ലാം നശിപ്പിച്ചു. ആരെയും കിട്ടിയില്ലായെങ്കിലും തങ്ങളെ കൊണ്ട്‌ ഇത്രയെങ്കിലും ചെയ്യാനായല്ലോ എന്ന ആശ്വാസത്തില്‍ സി.ഐയും കൂട്ടരും നടക്കാന്‍ തുടങ്ങിയപ്പോള്‍ എന്തോ ഒരു പന്തിക്കേട്‌. തങ്ങള്‍ക്ക്‌ കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു. എല്ലാവരും ഒത്തുന്നു. ഷൂസ്സില്‍ സൂക്ഷിച്ച്‌ നോക്കിയതും എല്ലാവര്‍ക്കും കാര്യം പിടിക്കിട്ടി. ഇവിടുന്ന് കിട്ടിയ ‘തൊണ്ടിയാണു’ തങ്ങളെ ‘ഞൊണ്ടികളാക്കിയിരിക്കുന്നത്‌’…..പിന്നീട്‌ അവിടെ ഒരു ചവിട്ട്‌ നാടകം തന്നെ അരങ്ങേറി. ഒരു പോലീസുകാരന്‍ സി.ഐ ഉണ്ടെന്ന കാര്യം മറന്ന് 2 സംസ്‌കൃത പദം ഉപയോഗിച്ച്‌ ചോദിച്ചു, പണ്ടാരമടങ്ങാന്‍ ഇവനൊക്കെ എന്താ ഫെവിക്കോളും തിന്നിട്ടാണോ വെളിക്കിറങ്ങുന്നതെന്ന്..ഷൂ പറിഞ്ഞാലും ഇതു പറിയുമെന്ന് എനിക്കു തോന്നുന്നില്ലായെന്ന്....പിന്നീട്‌ അവിടെ വന്ന എല്ലാ പോലീസ്‌ ഏമാന്മാരും, ഷൂസ്സ്‌ പമ്പാ നദിയില്‍ മുക്കി നന്നായി കഴുകി വെടിപ്പാക്കി ഒരു വടക്കന്‍ വീര ഗാഥയില്‍, മാധവി പാടിയ ചന്ദന ലേപ സുഗന്ധം.....എന്ന പാട്ടു,  പൊടിയാടിയിലെ നല്ലവരായ വാറ്റുകാര്‍ക്ക്‌ വേണ്ടി ഡെഡിക്കേറ്റ്‌ ചെയ്തിട്ടാണു സ്ഥലം കാലിയാക്കിയതു. പിന്നീട്‌ ആ പ്രദേശത്തേക്ക്‌ എക്സൈസ്ക്കാര്‍ എത്തി നോക്കിയതേയില്ല.&lt;br /&gt;&lt;br /&gt;ഒരു ദിവസം വാറ്റുകാര്‍ക്ക്‌ ഒരു പൂതി. കറന്റിട്ട്‌ മീന്‍ പിടിക്കാന്‍. പുലിമുട്ടിനു നേരെ മുകളില്‍ കൂടി പോകുന്ന 11 കെ.വി അതിനു ധാരാളം. സര്‍ക്കാര്‍ കാര്യങ്ങള്‍ പോലെ ഇവിടെ ചുവപ്പ്‌ നാടകളില്ല. ഒരു കാര്യം തീരുമാനിച്ചാല്‍ അതു അന്നരം തന്നെ നടത്തുക. അതാണാ ‘സ്പിരിറ്റ്‌.’ അരമണിക്കൂറിനകം കാര്യങ്ങള്‍ റെഡി ആയി. കറന്റ്‌ അടിച്ച്‌ മീന്‍ പൊങ്ങുമ്പോള്‍ ആറ്റില്‍ ചാടാന്‍ റെഡി ആയി 5 പേര്‍ നില ഉറപ്പിച്ചു. 2 പേര്‍ മുളയും, വയറും മറ്റും 11 കെ.വിയില്‍ കുരുക്കാന്‍ തയ്യാറായി. 2 പേര്‍ മേല്‍ നോട്ടക്കാരുമായി. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്‌ കറന്റ്‌ കൊടുത്തു. കൊടുത്തതും മുളങ്കാടിനു അപ്പുറത്ത്‌ നിന്നും ഒരു അലര്‍ച്ച. പെട്ടെന്ന് തന്നെ എല്ലാവരും അങ്ങോട്ട്‌ പാഞ്ഞു. വെള്ളത്തില്‍ നിന്നും പേടിച്ച്‌ കയറി വരുന്ന ഞങ്ങളുടെ അയല്‍വാസി. എന്തു പറ്റി, എന്തു പറ്റിയെടാ??? എന്ന് ഓടി കൂടിയവര്‍ തിരക്കി... അപ്പോള്‍ അയല്‍വാസി പറഞ്ഞു...ഞാന്‍ ‘വെളിക്കിറങ്ങിയിട്ട്‌’ കഴുകാന്‍ ആറ്റില്‍ ഇറങ്ങിയതാണു. പെട്ടെന്ന് ഒരു പെരുപ്പ്‌. കാരി കുത്തിയതു പോലോ...പുളവന്‍ കടിച്ചതു പോലോ...അങ്ങനത്തെ ഒരു അവസ്ഥ. ഹൊ!! ഞാന്‍ ശരിക്കും അങ്ങു പേടിച്ച്‌ പോയി. പിന്നെ അവിടെ കൂടി നിന്നവര്‍ 'സംഭവ സ്ഥലം' നേരിട്ട്‌ പരിശോധിച്ച്‌ F.I.R തയ്യാറാക്കി. പിന്നീട്‌ തന്മയത്വത്തില്‍ വാറ്റിന്റെ ഒരു സ്മോളും കൊടുത്ത്‌ അവനെ ഹാപ്പിയാക്കി പറഞ്ഞയയ്യ്ച്ചു. &lt;br /&gt;&lt;br /&gt;വിശ്വസിച്ചാലും, ഇല്ലെങ്കിലും [Beleive it or not] ആ ഒറ്റ സംഭവത്തോടെ ഈ അയല്‍വാസി കക്കൂസ്സിനെ സ്നേഹിക്കാന്‍ തുടങ്ങി. ഭ്രാന്ത്‌ കൂടിയാല്‍ തലയ്ക്ക്‌ കറന്റ്‌ അടിപ്പിച്ചാല്‍ ഭേദമാകും എന്ന് കേട്ടിട്ടുണ്ട്‌, സിനിമകളില്‍ കണ്ടിട്ടുണ്ട്‌. പക്ഷെ....ഇത്തരം ഒരു അപൂര്‍വ്വ പരീക്ഷണവും, വിജയവും അത്‌ പൊടിയാടിക്കാര്‍ക്ക്‌ മാത്രം സ്വന്തമായിരിക്കും. &lt;br /&gt;&lt;br /&gt;&lt;strong&gt;വാല്‍കഷണം:- &lt;/strong&gt;ഞാന്‍ മുംബൈ എന്ന സ്ഥലത്ത്‌ ഒരിക്കല്‍ പോയി. ദൈവമേ!!! ഞാന്‍ കേട്ടിട്ടുള്ള മുംബൈ അല്ല ഞാന്‍ നേരില്‍ കണ്ട മുംബൈ. ഞാന്‍ ട്രയിന്‍ കാത്ത്‌ നില്‍ക്കുന്ന സമയം [6.30 a.m] പാന്റിട്ടവരും, സാരി ഉടുത്തവരും, നിക്കറിട്ടവരും ഒരു പോലെ നാണമില്ലാതെ 'മുഖാമുഖം' പരിപാടി നടത്തുന്നതു പോലെ കുത്തിയിരിക്കുന്ന മുംബൈ...ഈ അണ്ടര്‍വെയറും ഊരി കുത്തി ഇരിക്കുന്ന ഈ കണ്ട ജനത്തെ കണ്ടിട്ടാണോ ഈ ‘മാധ്യമ സിന്‍ഡിക്കേറ്റ്‌സ്‌' മുംബൈ അണ്ടര്‍ വേള്‍ഡാണെന്ന് പറഞ്ഞത്‌. കഷടം തന്നെ.. ഒരു പൊടിയാടിക്കാരനും ഇതിനു മുന്‍പേ ഇവിടെ വന്നിട്ടില്ലേ...അറ്റ്‌ലീസ്റ്റ്‌ ഒരു മുള എങ്കിലും വെച്ചു പിടിപ്പിച്ച്‌ ഒരു കാടാക്കാന്‍ ഇവിടെ ആരുമില്ലേ..അതുമല്ലായെങ്കില്‍ ക്ലീന്‍ മുംബൈയാക്കാന്‍ താത്‌പര്യം ഉള്ള പക്ഷം പൊടിയാടിയിലെ വാറ്റുകാരോട്‌ ഒരു വാക്ക്‌...ഇലക്ട്രിക്ക്‌ ട്രെയിനും കൂടിയായപ്പോള്‍ ഈസിയല്ലെ കാര്യങ്ങള്‍....ഒറ്റ കറന്റടി...പിന്നെ ക്ലീനല്ലേ ക്ലീന്‍...നമ്മുടെ മുംബൈയും…&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-7377138908797327606?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/7377138908797327606/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=7377138908797327606' title='37 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/7377138908797327606'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/7377138908797327606'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2008/11/blog-post.html' title='പൊടിയാടിക്കാരുടെ പൊടിക്കൈകള്‍'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>37</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-3636094267049122966</id><published>2008-10-31T23:31:00.001+04:00</published><updated>2008-11-01T16:31:50.706+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>പരുമല പുരാണം.</title><content type='html'>ഒരു കൃസ്ത്യന്‍ ഓര്‍ത്തഡോക്സ്‌ പാരമ്പര്യത്തില്‍ ജനിച്ചത്‌ കൊണ്ട്‌ പരുമല പള്ളിയും, പരുമല തിരുമേനിയും എന്റെ വീക്ക്‌ പോയിന്റായിരുന്നു. ഞാന്‍ എത്ര മോശമായി പരീക്ഷ എഴുതിയാലും രണ്ട്‌ രൂപായുടെ മെഴുകുതിരി കത്തിച്ച്‌ ആ ഫോട്ടൊയുടെ മുന്‍പില്‍ നിന്ന് കൈ കൂപ്പി പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ പാസ്സ്‌. ഈ അത്ഭുത പ്രവര്‍ത്തി മൂലം ഞാന്‍ അറിയാതെ തന്നെ തിരുമേനിയുടെ ഫാനായി മാറി. ഈ പ്രാര്‍ത്ഥനയുടെ ശക്തി മൂലം തല്ലു കിട്ടേണ്ട പല നല്ല പ്രവര്‍ത്തികളും അപ്പയുടെയും, അമ്മയുടെയും,  ചേച്ചിയുടെയും കണ്ണില്‍പെട്ടിട്ടേയില്ല. &lt;br /&gt;&lt;br /&gt;നവംബര്‍ ഒന്നും രണ്ടും തീയതികളിലാണു പരുമല പെരുന്നാള്‍. മറ്റു പെരുന്നാള്‍ പോലെയല്ല ഇവിടുത്തെ പെരുന്നാള്‍. കാല്‍നടയായിട്ടാണു ഇവിടേക്ക്‌ ഭക്തര്‍ വരുന്നത്‌. അതും ദൂര ദേശത്തു നിന്നും കുഞ്ഞു കുട്ടി പരാധീനങ്ങളുമായി പാട്ടും പാടി വരുമ്പോള്‍ ഞങ്ങളുടെ പള്ളിയിലും, അക്കര പള്ളിയിലും വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കും. കൂടാതെ എന്തെങ്കിലും കടിയും കുടിയും കൂടെ കാണും. ഓര്‍ത്തഡോകസുകാരാ- അപ്പോള്‍ കടിയും കുടിയും അടിപൊളിയായിരിക്കുമെന്നാണു ചിന്തയെങ്കില്‍ തെറ്റി. കട്ടന്‍ കാപ്പിയും, മുട്ടന്‍ ബണ്ണും ആണു റിഫ്രഷ്മെന്റായി കൊടുക്കുന്നതു. ബണ്ണ്‍ തുണ്ടയില്‍ നിന്ന് ഇറങ്ങുന്നതിനു വേണ്ടിയാണു കട്ടന്‍ കാപ്പി. പക്ഷെ കട്ടന്‍ കാപ്പി ഇറങ്ങി പോകണമെങ്കില്‍.....അത്‌ ഇതു വരെ ഞങ്ങള്‍ കണ്ടു പിടിച്ചിട്ടില്ല. കാരണം ഈ ഒറ്റ കട്ടന്‍ കാപ്പി തന്നെയാണു ‘വിത്തൗട്ടായും’, ‘വിത്ത്‌ ആയിട്ടും’ സപ്പ്ലൈ ചെയ്യുന്നത്‌. [കാനാവിലെ കല്യാണത്തിനു വെള്ളം വീഞ്ഞാക്കിയ കര്‍ത്താവിന്റെ പിന്‍ഗാമികള്‍ക്ക്‌ ഇതൊക്കെ വെറും നിസ്സാര സംഭവമല്ലേ]....റെസ്റ്റും കഴിഞ്ഞു ബണ്ണും മേടിച്ചു കുട്ടികള്‍ പിന്നെ ഉത്സാഹത്തോടെ നടന്ന് വഴിയില്‍ കാണുന്ന ചാവാലി പട്ടിയെ ഈ കയ്യില്‍ ഇരിക്കുന്ന ബണ്ണ്‍ വെച്ചാണു എറിയുന്നത്‌.... ഇപ്പോള്‍ ഞങ്ങളുടെ നാട്ടിലെ പട്ടികള്‍ക്ക്‌ ബണ്ണ്‍ കൊണ്ട്‌ ഏറു കിട്ടുന്ന മാസം നവംബറാണെന്ന് കലണ്ടര്‍ നോക്കാതെ തന്നെയറിയാം.....അതു പോലെ കന്നി മാസവും...&lt;br /&gt;&lt;br /&gt;അങ്ങനെ തിരുവല്ല എം.ജി.എം സ്ക്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കാന്‍ ചേര്‍ന്നതോടു കൂടി ഞാനും ഈ പദയാത്രയില്‍ ഒരു അംഗമായി. പദയാത്രക്ക്‌ ഒരു മാസം മുന്‍പു മുതലേ പാട്ടുകള്‍ പഠിപ്പിക്കും. ആ പാട്ടുകള്‍ ഒക്കെ പാടി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ കയറിയിറങ്ങി കിട്ടുന്ന ബണ്ണുകള്‍ കളക്റ്റ്‌ ചെയ്ത്‌ 'തികച്ചും ഭക്തി സാന്ദ്രമായ പദ യാത്ര'. പദയാത്രയില്‍ നമ്മള്‍ എന്തെങ്കിലും വൃത്തിക്കേടുകള്‍ കാട്ടിയാല്‍ എപ്പ്പ്പോള്‍ അടി കിട്ടിയെന്ന് ചോദിച്ചാല്‍ മതി. അതിനാല്‍ നമ്മള്‍ പദയാത്രകള്‍ക്ക്‌ എന്നും മിസ്റ്റര്‍ ക്ലീനായിരുന്നു. പിന്നെ പള്ളിയില്‍ ചെന്ന് കഴിഞ്ഞാല്‍ നേര്‍ച്ച ഇടാന്‍ വീട്ടില്‍ നിന്നു അനുവദിക്കുന്ന പൈസ പെരുന്നാള്‍ പ്രമാണിച്ച്‌ കാണിക്ക വഞ്ചികയില്‍ വീണിട്ടില്ല. പകരം വെയിലു കൊണ്ട ക്ഷീണം തീര്‍ക്കാന്‍ ബോണ്‍വിറ്റ ഐസ്‌ എന്നു പറഞ്ഞ്‌ കിട്ടുന്ന കോലില്‍ കുത്തി കിട്ടുന്ന ഐസ്‌ തിന്നും. പിന്നെ സേമിയ ഐസ്‌ തിന്നും.അവസാനം ചിറിയും ഒക്കെ തുടച്ച്‌ പള്ളിക്ക്‌ ചുറ്റും വലം വെച്ച്‌, ഒടുക്കത്തെ തള്ളും പിടിച്ച്‌ ഏതെങ്കിലും പ്രൈവറ്റ്‌ ബസ്സില്‍ ഞാന്ന് 10 പൈസ കൊടുത്തും, കൊടുക്കാതെയും പൊടിയാടിയില്‍ വന്ന് ഇറങ്ങും. ഇതൊക്കെയായിരുന്നു ഈയുള്ളവന്റെ പദയാത്രയുടെ കാര്യപരിപാടികള്‍. &lt;br /&gt;&lt;br /&gt;ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഞങ്ങളുടെ ഒരു ബന്ധു പരുമല ആശുപത്രിയില്‍ കിടക്കുന്നു. വൈകുന്നേരം സ്ക്കൂള്‍ വിട്ടു വീട്ടില്‍ വന്നപ്പോള്‍ അമ്മ ഈ അപ്പച്ചന്റെ കാര്യം പറഞ്ഞു. പിന്നെ എന്റെ കസിന്‍ ബ്രദര്‍ കൂടി വന്നിട്ട്‌ ഞങ്ങള്‍ മൂവരും കൂടി കാറില്‍ ആശുപത്രിയില്‍ പോയി. അപ്പച്ചനെ കണ്ട്‌ തിരിച്ച്‌ പരുമല പള്ളി കഴിഞ്ഞപ്പോള്‍ മാത്രമാണു പരുമല പള്ളിയില്‍ കയറാതെ വീട്ടില്‍ പോകുന്നുവെന്ന സത്യം ഒരു കുഞ്ഞ്‌ ഓര്‍ത്തഡോക്‍സ്‌ വിശ്വാസി മനസ്സിലാക്കിയത്‌. ഇത്‌ എനിക്ക്‌ താങ്ങാവുന്നതിലും അധികമായിരുന്നു. പരുമല പള്ളിയില്‍ കയറിയിട്ട്‌ പോകാം....ഇതു വരെ വന്ന് പരുമല പള്ളിയില്‍ കയറാതെ പോവുകയെന്ന് പറഞ്ഞാല്‍...പരുമല തിരുമേനി എന്തു വിചാരിക്കുമെന്ന് വരെ അമ്മയോടും കസിന്‍ ബ്രദറിനോടും ഞാന്‍ നിര്‍ദ്ദാക്ഷണ്യം ചോദിച്ചു. അവസാനം സഹിക്കെട്ട്‌ കസിന്‍ പരുമല പള്ളിയില്‍ വണ്ടി നിര്‍ത്തി. പള്ളിയില്‍ കയറുന്നതിനു മുന്‍പ്‌ അമ്മ എന്റെ കൈയിലേക്ക്‌ അഞ്ച്‌ രൂപാ നോട്ട്‌ തന്നു. &lt;br /&gt; &lt;br /&gt;പരുമല തിരുമേനിയുടെ ഫോട്ടൊയ്ക്ക്‌ മുന്‍പില്‍ കൈകള്‍ കൂപ്പി, ഭയ ഭക്തിയോടെ പ്രാര്‍ത്ഥനയാരംഭിച്ചു. ഒരു മിനിട്ട്‌ കഴിഞ്ഞു കാണും, എന്റെ തൊട്ടട്ടുത്ത്‌ നിന്ന് ഒരു കരച്ചില്‍ കേള്‍ക്കാം. ഞാന്‍ പതുക്കെ എന്റെ കണ്ണ്‍ തുറന്ന് നോക്കിയപ്പോള്‍, രണ്ട്‌ കൈകളും ഇല്ലാത്ത ഒരു ചേട്ടന്‍, അവിടെ നിന്ന് കരഞ്ഞ്‌ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ എന്റെ പരിധിയില്‍ പെടുന്ന പ്രശ്നം അല്ലാതിരുന്നിട്ടും, പ്രാര്‍ത്ഥന നിര്‍ത്തി ചേട്ടന്റെ മുഖത്തേക്ക്‌ തന്നെ നോക്കി നിന്നു. &lt;br /&gt;&lt;br /&gt;ചേട്ടന്റെ കരച്ചിലും, പ്രാര്‍ത്ഥനയിലും മനസ്സലിഞ്ഞ്‌, അമ്മ പള്ളിയില്‍ നേര്‍ച്ചയിടാന്‍ തന്ന അഞ്ച്‌ രൂപാ എടുത്ത്‌, [തിരുമേനിക്ക്‌ ഈ അഞ്ച്‌ കിട്ടിയിട്ട്‌ എന്തെടുക്കാനാ എന്ന ചിന്തയോടെ] ചേട്ടന്റെ പോക്കറ്റിലേക്ക്‌ തള്ളി. തള്ളലിന്റെ ശക്തി അല്‍പം കൂടി പോയോയെന്ന് സംശയം. ചേട്ടന്‍ പ്രാര്‍ത്ഥന നിര്‍ത്തി കണ്ണ്‍ തുറന്ന് നോക്കിയപ്പോള്‍ പോക്കറ്റില്‍ അഞ്ച്‌ രൂപാ...അടുത്ത്‌ ഞാന്‍…അഞ്ച്‌ രൂപാ ദാനം നടത്തിയ ഞാന്‍ ദുരിതാശ്വാസ ക്യാമ്പില്‍ ചോറും, കറികളും വിളമ്പി കൊടുത്ത്‌..അവിടെ കൂടി നില്‍ക്കുന്ന പത്രക്കാരുടെയും, റ്റിവിക്കാരുടെയും ഒക്കെ മുന്‍പില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ഗമയില്‍ നിന്നു. ചേട്ടന്‍ എന്നോട്‌ തിരക്കി...നീയാണോ എന്റെ പോക്കറ്റില്‍ അഞ്ച്‌ രൂപാ വെച്ചത്‌... അതെ ചേട്ടാ അതെ...മുകേഷ്‌ അമ്പാനിയെക്കാട്ടിലും നന്നായി ഞാന്‍ തലയാട്ടി. ഞാന്‍ നിന്നോട്‌ പൈസ ചോദിച്ചോ??? കണ്ടോ തിരുമേനി, കണ്ടോ...ഇവന്‍ എന്നെ പിച്ചക്കാരനാക്കിയില്ലെ...യില്ലെ..യില്ലെ [എക്കോ] എന്ന് പറഞ്ഞ്‌ നേരത്തെതിലും ഉറക്കെ കരയാന്‍ തുടങ്ങി. വാദി പ്രതിയാകുന്ന ഒരു സ്‌മെല്‍ മൂക്കില്‍ അടിച്ച കാരണം ഞാന്‍ പതുക്കെ ഒന്നു വലിയാന്‍ ശ്രമം നടത്തിയെങ്കിലും ആ ശ്രമം പൊളിച്ച്‌ കൊണ്ട്‌ ചേട്ടന്‍ എന്നെ വീണ്ടും തടഞ്ഞിട്ട്‌ പോക്കറ്റില്‍ താന്‍ ഇട്ട പൈസ എടുക്കാന്‍ പറഞ്ഞു. അതോടെ രംഗം വഷളായി. 800 AA പ്രകാരം ദാനം ചെയ്ത പൈസക്ക്‌ റ്റാക്സ്‌ ഇളവ്‌ കിട്ടുമെന്നൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും അവിടെ കൂടിയ കാഴ്ച്ചക്കാരുടെ എണ്ണതിനു മുന്‍പില്‍, ചേട്ടന്റെ കരച്ചിലിനു മുന്‍പില്‍, അമ്മയുടെയും, കസിന്റെയും നോട്ടത്തിനു മുന്‍പില്‍ ഞാന്‍ ഒരു 'സ..സ..ഖാ..ഖാ..വ്‌ വ്‌  ഇ.എം.എസ്‌' ആയി മാറി. അവസാനം അമ്മ രംഗത്ത്‌ കടന്ന് വന്ന് പൈസ എന്നെ കൊണ്ട്‌ എടുപ്പിച്ച്‌ വേഗം എന്നെയും തോളില്‍ തൂക്കി സ്ഥലം കാലിയാകി. അമ്മയുടെ തോളില്‍ ഇരുന്ന് ഞാന്‍ ആ ചേട്ടന്‍ കരഞ്ഞതിലും ഉച്ചത്തില്‍ കരഞ്ഞു.....എനിക്കറിയാം ഈ പൊക്കി എടുക്കലിന്റെ 'സൈഡ്‌ എഫെക്ട്‌സ്‌'. വലിയ ഒരു കരയുന്ന കൊച്ചനെയും ഒക്കത്തു വെച്ച്‌ ശര വേഗത്തില്‍ പായുന്ന എന്റെ അമ്മയെ കണ്ട്‌ പള്ളിയിലേക്ക്‌ പ്രവേശിക്കാന്‍ വന്ന ആള്‍ക്കാര്‍ ഒരു പക്ഷെ കരുതിയിരിക്കും-ഇതെന്നാ ‘സൂര്യമാനസം’ സിനിമയുടെ ഷൂട്ടിങ്ങാണോ??? ഒക്കത്തിരിക്കുന്നത്‌ ‘പുട്ടുറുമീസാണോ???’ &lt;br /&gt;&lt;br /&gt;വണ്ടിയില്‍ കയറിയിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്തിയില്ല. വീട്ടില്‍ ചെന്നാല്‍ താന്‍ ആ ചേട്ടനെ പോലെ കരയുന്ന രംഗം മനസ്സില്‍ സങ്കല്‍പ്പിച്ചതും ഡോള്‍ബി എഫെക്ടിലായി എന്റെ കരച്ചില്‍. &lt;br /&gt;&lt;br /&gt;വീട്ടില്‍ ചെന്നപ്പാടെ താന്‍ ആരോടും ഒന്നും മിണ്ടാതെ ഓടി പോയി കട്ടിലില്‍ അഭയം പ്രാപിച്ചു. സത്യത്തില്‍ അതൊരു മുന്‍ക്കൂര്‍ ജാമ്യാപേക്ഷ ആയിരുന്നു. ഏറെ സമയം കഴിഞ്ഞ്‌ താന്‍ വളരെ ശാന്തനായി, കരഞ്ഞ്‌ വീര്‍ത്ത കണ്ണുകളുമായി അടുക്കളയുടെ അടുത്ത്‌ ചെന്നപ്പോള്‍ എന്നെ പറ്റി തന്നെ അവിടെ ചൂടന്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നു. എന്നെ കണ്ടതും അമ്മ തുടര്‍ന്നു...പള്ളിയില്‍ കയറാതെ പോന്നതാ...അതെങ്ങനാ അന്നെരം വല്ലവന്റെയും വായില്‍ ഇരിക്കുന്നത്‌ കേള്‍ക്കാതെ ഇവനുറക്കം വരത്തില്ലല്ലോ....ഭാഗ്യമായി അവനു കൈ ഇല്ലാഞ്ഞത്‌... കൈയുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ കേവലം 5 രൂപായുടെ മുടക്കില്‍ ആ ചേട്ടന്‍ 50 ചുവന്ന കസേരയും, ഒരു നീല ടാര്‍പ്പോളിനും സ്പോണ്‍സര്‍ ചെയ്തേനെ... [ശവ സംസ്‌ക്കാര ചടങ്ങുകള്‍ക്ക്‌]  അന്ന് വൈകിട്ട്‌ കുടുംബ പ്രാര്‍ത്ഥനയ്ക്കിരുന്നപ്പോള്‍ ചേച്ചിയാണു ബൈബിള്‍ വായിച്ചത്‌. സദൃശ്യവാക്യങ്ങള്‍ ഇരുപത്തിയാറാം അദ്ധ്യായം. അതില്‍ 17ആമത്തെ വാക്യം:- 'തന്നെ സംബന്ധിക്കാത്ത വഴക്കില്‍ ഇടപെടുന്നവന്‍ വഴിയെ പോകുന്ന നായുടെ ചെവിക്ക്‌ പിടിക്കുന്നവനെ പോലെ'...ഈ വാക്യം വായിച്ചിട്ട്‌ എല്ലാവരും എന്നെ നോക്കിയപ്പോള്‍ എനിക്ക്‌ ശലോമോനെക്കാട്ടിലും ജ്ഞാനം വന്ന കാരണം ഞാന്‍ മൗനിയായിരുന്നു. &lt;br /&gt;അന്ന് എന്റെ അമ്മ മുന്‍ഷി പരീക്ഷയ്ക്ക്‌ പഠിക്കും പോലെ എന്തു പറഞ്ഞാലും പരുമല സംബന്ധമായ പഴഞ്ചൊല്ലുകള്‍ ഇറക്കി വിട്ടു കൊണ്ടെയിരുന്നു. &lt;br /&gt;&lt;br /&gt;1] മോങ്ങാന്‍ ഇരുന്ന നായുടെ തലയില്‍ കോക്കനട്ട്‌ വീണു.&lt;br /&gt;&lt;br /&gt;2] വടി കൊടുത്ത്‌ അടി വാങ്ങി.&lt;br /&gt;&lt;br /&gt;3] കിട്ടാനുള്ളത്‌ കിട്ടിയപ്പോള്‍ കിട്ടന്‍ അടങ്ങി.&lt;br /&gt;&lt;br /&gt;4] ചുമ്മാതിരുന്ന .....ചുണ്ണാമ്പ്‌ ഇട്ട്‌ പൊള്ളിച്ച പോലെയായി.&lt;br /&gt;&lt;br /&gt;5] കോന്തന്‍ കൊല്ലത്ത്‌ പോയത്‌ പോലെയായി.&lt;br /&gt;&lt;br /&gt;6] വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത്‌ പറയാന്‍ പറ്റാത്തിടത്ത്‌ വെച്ചതു പോലെയായി.&lt;br /&gt;&lt;br /&gt;7] വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ...&lt;br /&gt;&lt;br /&gt;8]  പാത്രം അറിഞ്ഞു വേണം പിച്ചയിടാന്‍.&lt;br /&gt;&lt;br /&gt;9] വിളിക്കാ ചാത്തത്തിനു ഉണ്ണാന്‍ പോകരുത്‌.&lt;br /&gt;&lt;br /&gt;10] ചുണ്ടയ്ക്ക കൊടുത്ത്‌ വഴുതനങ്ങ വാങ്ങി..&lt;br /&gt; &lt;br /&gt;ഇത്രയൊക്കെ പഴൊഞ്ചൊല്ലുകള്‍ കേട്ടിട്ടും, മൗനം സെനുവിനു ഭൂഷണം എന്നതു കൊണ്ട്‌ അന്നത്തെ ദിവസം ഞാന്‍ മൗനിയായി തന്നെയിരുന്നു....&lt;br /&gt; &lt;br /&gt;ഹൊ...ദാന ശീലര്‍ക്ക്‌ വരുന്ന ഒരോ പ്രശനങ്ങളെ....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6450516686067740719-3636094267049122966?l=pazhamburanams.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pazhamburanams.blogspot.com/feeds/3636094267049122966/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6450516686067740719&amp;postID=3636094267049122966' title='34 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/3636094267049122966'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6450516686067740719/posts/default/3636094267049122966'/><link rel='alternate' type='text/html' href='http://pazhamburanams.blogspot.com/2008/10/blog-post_31.html' title='പരുമല പുരാണം.'/><author><name>Senu Eapen Thomas, Poovathoor</name><uri>http://www.blogger.com/profile/01118810820852910094</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='33' height='22' src='http://1.bp.blogspot.com/_Cf8QXzIY1QE/SsNYrOrrcWI/AAAAAAAAAGQ/eUiq8PrgBRw/S220/Thaliyola.jpg'/></author><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-6450516686067740719.post-6559262539488306891</id><published>2008-10-15T08:06:00.001+04:00</published><updated>2008-11-01T16:32:46.582+04:00</updated><category scheme='http://www.blogger.com/atom/ns#' term='പഴമ്പുരാണംസ് © Pazhamburanams'/><title type='text'>പാന്റും, ഷൂസും പിന്നെ ഞാനും</title><content type='html'>എം.ജി.എം സ്ക്കൂളില്‍ പഠിക്കുമ്പോള്‍ വെള്ള ഷര്‍ട്ടും, കാക്കി നിക്കറും ഒരു പാരഗണ്‍ ചെരുപ്പുമായിരുന്നു എന്റെ യൂണിഫോം. എട്ടാം ക്ലാസ്സില്‍ കയറിയപ്പോള്‍ ഈ കാക്കി നിക്കര്‍ മാറ്റി പാന്റ്‌ ആക്കണമെന്ന എന്റെ അടങ്ങാത്ത ആഗ്രഹത്തെ എന്റെ ശരീരം തന്നെയാണു തോല്‍പ്പിച്ചതു. പാന്റ്‌ വേണേ, പാന്റ്‌ വേണേ എന്ന എന്റെ ഇടതടവില്ലാത്ത ശരണം വിളികള്‍ വീടിനെ അസ്വസ്ഥമാക്കിയപ്പോള്‍, അമ്മ ദോഹയിലായിരുന്ന അപ്പയെ വിവരം അറിയിച്ചു. അങ്ങനെ അപ്പ അടുത്ത പ്രാവശ്യം ലീവിനു വരുമ്പോള്‍ തനിക്ക്‌ പാന്റ്‌ കൊണ്ടു വരാമെന്ന് ഏറ്റു. പിന്നെ അപ്പ എപ്പോള്‍ വിളിച്ചാലും പാന്റ്‌, പാന്റേ എന്ന് വിളിച്ച്‌ പറഞ്ഞ്‌ അപ്പയുടെ മെമ്മറിയെ റിഫ്രഷ്‌ ചെയ്തും അപ്പയുടെ വരവും കാത്ത്‌ ഞാന്‍ അങ്ങനെ ഇരുന്നു.&lt;br /&gt;&lt;br /&gt;അങ്ങനെ എന്റെ കാത്തിരുപ്പിനു അന്ത്യം കുറിച്ച്‌ അപ്പ എത്തി. അപ്പ കൊണ്ട്‌ വന്ന വലിയ പെട്ടികളുടെ അടുത്ത്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥനെ പോലെ ഞാന്‍ നില കൊണ്ടു. അപ്പ പെട്ടിയുടെ കെട്ട്‌ പൊട്ടിക്കാന്‍ പിച്ചാത്തി ആവശ്യപ്പെട്ടപ്പോള്‍ സാധാരണ ഗതിയില്‍, ചേച്ചിീീ:- അടുക്കളയില്‍ നിന്നും പിച്ചാത്തി കൊണ്ട്‌ വായോാാ എന്ന് വിളിച്ചു പറയുന്നതിനു പകരം അടുക്കളയില്‍ ചെന്ന് പിച്ചാത്തി എടുത്ത്‌ ഞാന്‍ അനുസരണയുള്ള കുഞ്ഞാടായി അപ്പയുടെ അടുത്ത്‌ നില കൊണ്ടു. പെട്ടി പൊട്ടിച്ച്‌ ഓരോ സാധനങ്ങള്‍ പുറത്ത്‌ എടുക്കുമ്പോഴും ആ പെട്ടിയിലെ പാന്റുകള്‍ക്കായി എന്റെ ഹൃദയം തുടിച്ചു കൊണ്ടെയിരുന്നു. ഹീറോ പേനയും, പൈലറ്റിന്റെ പേനയും, സ്റ്റാമ്പ്‌ ആല്‍ബവും, പെര്‍ഫിയൂമും ഒന്നും എന്നെ സന്തോഷിപ്പിച്ചില്ല. അവസാനം അപ്പ ഒരു ബ്ലാക്ക്‌ കളര്‍ പാന്റ്‌ എടുത്ത്‌ എന്റെ കൈയില്‍ തന്നിട്ട്‌, നീ ഇതു ചേരുമോന്ന് ആദ്യം നോക്ക്‌...അവിടെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പിള്ളെരു ഇടുന്ന പാന്റ്‌ എനിക്ക്‌ ചേരും. അതു കൊണ്ട്‌ ഞാന്‍ ഒരു കണക്കു വെച്ച്‌ വാങ്ങിച്ചു എന്ന അപ്പയുടെ പ്രഖ്യാപനം കൂടി കേട്ടപ്പോള്‍ ഞാന്‍ രോമാഞ്ചകഞ്ചുകമണിഞ്ഞു. ഒരു പാന്റേ മേടിച്ചുള്ളോ അപ്പേ എന്ന് തിരക്കിയപ്പോള്‍ എന്റെ ആക്രാന്തത്തില്‍ അപ്പ അല്‍പം അരിശം പൂണ്ടു. ആയതിനാല്‍ ദോഹയില്‍ നിന്ന് വന്ന ഉടനെ തന്നെ അപ്പയുടെ കൈയുടെ ചൂട്‌ അറിയാന്‍ കാത്ത്‌ നില്‍ക്കാതെ കിട്ടിയ പാന്റും കൊണ്ട്‌ നേരെ എന്റെ മുറിയിലേക്ക്‌ പോയി. ചെന്നപാടെ എന്റെ നിക്കര്‍ ഊരിയെറിഞ്ഞ്‌ പാന്റ്‌ വലിച്ചു കയറ്റി. വയറിന്റെ അവിടെ ഒരു തലയിണ കൂടി കുത്തി കയറ്റിയാലും പിന്നെയും സ്ഥലം മിച്ചം കിടക്കും. പാന്റ്‌ വയറിന്റെ അവിടം വരെയെത്തിയി
